മസലുകൾ (അംസാൽ) 27

מִשְׁלֵי (Mishlei)

27 1നാളെയെച്ചൊല്ലി തകബ്ബുറാകണ്ടാ,ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കാമെന്നു നീ അറിയുന്നില്ല.

2സ്വയം മദ്ഹ് ചെയ്യരുത്. ഗയ്ർ നിന്നെ മദ്ഹ് ചെയ്യട്ടെ. ഗയ്റിന്റെ ലിസാനാണ്, നിന്റേതല്ല,അതു ചെയ്യേണ്ടത്.

3ഹജറിനു സിഖലുണ്ട്, മണലിനും സിഖലുണ്ട്; എന്നാല്‍, ജാഹിലിന്റെ ഇഗാളത്ത്[a] 27:3 ഇഗാളത്ത് - ഗളബ് ഇവ രണ്ടിനെയുംകാള്‍ സഖീലത്രേ.

4ഗളബ് ക്രൂരമാണ്; സഖത്വ് ജറാഫാണ്; എന്നാല്‍, ഹസദിനെ നേരിടാന്‍ ആര്‍ക്കാണു കഴിയുക?

5മഫ്തൂഹാക്കിയ[b] 27:5 മഫ്തൂഹാക്കിയ - ളാഹിറായ തൌബീഖാണു നിഗൂഢമായ മഹബത്തിനെക്കാള്‍ ഖയ്ർ.

6മുഹിബ്ബ് മുറിപ്പെടുത്തുന്നത് ഇഖ് ലാസ് നിമിത്തമാണ്; അദുവ്വാകട്ടെ നിന്നെ തെരുതെരെ ഖുബ് ലത്ത് ചെയ്യുക മാത്രം ചെയ്യുന്നു.

7ശആബത്തായ നഫ്സിനു അസൽപോലും മടുപ്പുണ്ടാക്കുന്നു; ജൂഉള്ളവനു മുർറും ഹുൽവായി തോന്നുന്നു.

8ബൈത്തുവിട്ട് താഇഹാകുന്നവന്‍ കൂടുവിട്ടലയുന്ന ഉസ്ഫൂറിനെപോലെയാണ്.

9ദഹ്നും ബുഖൂറും ഖൽബിനെ സഹാദത്തിലാക്കുന്നു[c] 27:9 സഹാദത്തിലാക്കുന്നു - തഫ്രീഹ് ചെയ്യുന്നു ; അപ്പോഴും മശഖത്തുകൾ റൂഹിനെ ഉലച്ചുകൊണ്ടിരിക്കുന്നു.

10സ്വന്തം മുഹിബ്ബിനെയും[d] 27:10 മുഹിബ്ബിനെയും - സ്വദീഖിനെയും ഉപ്പാന്റെ മുഹിബ്ബിനെയും മത്രൂക്കാക്കരുത്; ആഫത്തു വരുമ്പോള്‍ അഖിന്റെ ബൈത്തില്‍ പോവുകയുമരുത്. അടുത്തുള്ള ജിറാനാണ് അകലെയുള്ള അഖിനെക്കാള്‍ ഖയ്ർ.

11ഇബ്നേ, നീ ആലിമാവുക, അങ്ങനെ എന്നെ തഫ്രീഹ് ചെയ്യുക. എന്നെ തൌബീഖ് ചെയ്യുന്നവനു ഇജാബ കൊടുക്കാന്‍ അപ്പോള്‍ എനിക്കു സാധിക്കും.

12ഹിക്മത്തുള്ളവർ ആഫത്തു കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറുന്നു; ഗബിയ്യുകൾ[e] 27:12 ഗബിയ്യുകൾ - ഹംഖുകൾ അതിലേക്കു ചെന്ന് അദാബ് [f] 27:12 അദാബ് - ഇഖാബ് അനുഭവിക്കുന്നു.

13അന്യനു ളമാൻ നില്‍ക്കുന്നവന്റെ സൌബ് കൈവശപ്പെടുത്തിക്കൊള്ളുക; ഗരീബുകള്‍ക്കു ളമാൻ നില്‍ക്കുന്നവനോട് റഹ്ൻ വാങ്ങിക്കൊള്ളുക.

14ഫജറിന്റെ വഖ്തിൽ[g] 27:14 ഫജറിന്റെ വഖ്തിൽ - സബാഹില് ജിറാന് ആലിയായ സൌത്തില്‍ നേരുന്ന ബറഖത്ത് ലഅ്നത്തായി ഗണിക്കും.

15ദിവസം മുഴുവന്‍ പെയ്തുകൊണ്ടിരിക്കുന്ന വക്ഫും മഖാസിമത്തായ മർഅയും ഒന്നുപോലെ തന്നെ.

16അവളെ തദ്ബീർ ചെയ്യാന്‍ ശ്രമിക്കുന്നത് രീഹിനെ പിടിച്ചടക്കാന്‍ തുനിയുന്നതു പോലെയോ, യദില്‍ ദഹ്ൻ മുറുക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നതു പോലെയോ, ആണ്.

17ഹദീദ് ഹദീദിനു മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്റെ അഖ് ലിനു മൂര്‍ച്ച കൂട്ടുന്നു.

18തീനത്തു മരം വളര്‍ത്തുന്നവന്‍ അതിന്റെ സമർ അക് ലാക്കിയും; സയ്യിദിനെ ഖദ്മത്ത് ചെയ്യുന്നവന്‍ മുക്രമാക്കപ്പെടും.

19മാഇല്‍ വജ്ഹ് ഇൻഇകാസാകുന്നതു പോലെ ഇൻസാന്റെ നഫ്സ്‌ അവനെത്തന്നെ മുൻഅകിസാക്കുന്നു.

20ഹാവിയത്തും ഹലാക്കും ഒരിക്കലും രിളായടയുന്നില്ല; ഇൻസാന്റെ അയ്നുകള്‍ ഒരിക്കലും റളിയാകുന്നില്ല.

21ഫിള്ളയുടെ മാറ്റ് ബൂത്വയിലൂടെയും ദഹബിന്റെ മാറ്റ് കൈറിലൂടെയുമെന്നപോലെ, ഇൻസാന്റെ മാറ്റ് അവനു ലഭിക്കുന്ന മദ്ഹിലൂടെ നിര്‍ണയിക്കപ്പെടുന്നു.

22ജാഹിലിനെ ഹബ്ബോടൊപ്പം ഹാവലിലിട്ട് ഇടിച്ചാലും അവന്റെ ഹമാഖത്ത് വിട്ടുമാറുകയില്ല.

23നിന്റെ ശാത്തിന്‍ പറ്റങ്ങളെ ശരിക്കു നോക്കിക്കൊള്ളുക; നഅമുകളെ ഇനായത്തോടെ പാലിക്കുക;

24എന്തെന്നാല്‍, മാൽ ദായിമായി നിലനില്‍ക്കുകയില്ല. താജ് എല്ലാ ജീലുകളിലും നിലനില്‍ക്കാറുണ്ടോ?

25ഹശീശ് തീര്‍ന്നുപോകുന്നു; പുതിയത് മുളച്ചുവരുന്നു; ജബലുകളിലെ ഉശ്ബ് ജംആക്കപ്പെടുന്നു.

26അപ്പോള്‍ ശാത്തിന്‍കുട്ടികള്‍ സൌബിനുള്ള വകയും മഅ്സുകള്‍ നിലത്തിനുള്ള സമനും നിനക്കു നേടിത്തരും.

27നിനക്കും ഉസ്രത്തിനും വേണ്ടത്ര ഹലീബും[h] 27:27 ഹലീബും - ലബനും ഖാദിമത്തുകാരെ പോറ്റാനുള്ള വകയും ലഭിക്കും.


അടിക്കുറിപ്പുകൾ