മസലുകൾ (അംസാൽ) 28

מִשְׁלֵי (Mishlei)

28 1ആരും പിന്‍തുടരാത്തപ്പോഴും ശർറായവർ പേടിച്ചോടുന്നു; സാലിഹുകളാവട്ടെ ശിബ് ലിനെപ്പോലെ ധീരരാണ്.

2അഹഖ്[a] 28:2 അഹഖ് - മഅ്സിയത്ത് പെരുകുമ്പോള്‍ നാട്ടില്‍ പല റഈസന്‍മാര്‍ ഉണ്ടാകുന്നു; ഫഹ്മും മഅ് രിഫത്തുമുള്ളവര്‍ അതിന്റെ നല്ല ഹാലത്ത് ഏറെക്കാലം നിലനിര്‍ത്തും.

3മിസ്കീനെ[b] 28:3 മിസ്കീനെ - ഫുഖറാഇനോട് അദാബിലാക്കുന്ന [c] 28:3 അദാബിലാക്കുന്ന - ളുൽമ് ചെയ്യുന്ന ഫഖീറായ റജുൽ ഭക്ഷ്യവിളകള്‍ ഹലാക്കാക്കുന്ന ജാരിഫായ മത്വറാണ്.

4ഹുക്മിന് എതിര് പ്രവർത്തിക്കുന്നവന്‍ ശർറുടയവരെ മദ്ഹ് ചെയ്യുന്നു; നിയമം പാലിക്കുന്നവന്‍ അവരോട്ഏറ്റുമുട്ടുന്നു.

5ശർറായവർ ഹഖ് അറിയുന്നില്ല; റബ്ബിനെ തേടുന്നവര്‍ അതു കാമിലായും മനസ്‌സിലാക്കുന്നു.

6മുഅവ്വിജുത്വരീഖായ ഗനിയ്യിനെക്കാള്‍, സാദിഖായ മിസ്കീനാണു അഫ്ളലായവൻ.

7ഹുക്മ് പാലിക്കുന്ന ഇബ്ന് ഹകീമാണ്; ഫാസിഖുകളുമായി കൂട്ടുകൂടൂന്നവന്‍ അബിന് ദില്ലത്ത് വരുത്തി വയ്ക്കുന്നു.

8രിബയും രിശ് വയും വഴി നേടിയ മാൽ മിസ്കീനുകളോടു ദയയുളളവന്റെ യദില്‍ ചെന്നുചേരും.

9ഹുക്മ് വകവയ്ക്കാത്തവന്റെ ദുആപോലും വെറുപ്പുളവാക്കുന്നു.

10സാദിഖുകളെ ളലാലത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴിച്ച ഹുഫ്രില്‍ത്തന്നെ വീഴും; മുഖ് ലിസുകൾക്കു ഖയ്റുണ്ടാകും.

11താനൊരു ആലിമാണെന്നു ഗനിയ്യ് വിചാരിക്കുന്നു; ആഖിലായ ഫഖീർ അവന്റെ തനിനിറം കണ്ടുപിടിക്കുന്നു.

12ആദിലുകളുടെ വിജയത്തില്‍ എങ്ങും ആഹ്ലാദം തിരതല്ലുന്നു; ശർറായവരുടെ ഉലുവ്വില്‍ ഖൌമുകള്‍ ഓടിയൊളിക്കുന്നു.

13തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന്‌ ബറകത്തുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പറ്റേ ഒഴിവാക്കുന്നവന് റഹ്മത്ത് ലഭിക്കും.

14ദാഇമായി തഖ് വയില്‍ കഴിയുന്നവന്‍ മുബാറക്കാണ്; ഖൽബ് അശദ്ദുഖസ് വയാക്കി വയ്ക്കുന്നവന്‍ മുസീബത്ത് അനുഭവിക്കും.

15ഫഖീറായ ഖൌമിനുമേല്‍ മുലൂകിയത്ത് നടത്തുന്ന ശർറുടയവനായ മലിക് സാഇറായ അസദിനെയോ ഇരതേടുന്ന ദുബ്ബിനെയോ പോലെയാണ്.

16അദീമുൽ ഫഹ്മായ[d] 28:16 അദീമുൽ ഫഹ്മായ - അഖ്ൽ അദീമായ മലിക് മളാലീം കസീറാവനാകുന്നു; രശ് വ വെറുക്കുന്നവന് ഉംറ് സായിദാകും.

17ഖാതിൽ മൌത്തു വരെ അലഞ്ഞു തിരിയട്ടെ; ആരും അവന് മകാൻ കൊടുക്കരുത്.

18കമാൽതരീഖത്തില്‍ നടക്കുന്നവന്‍ സുരക്ഷിതനായിരിക്കും; ളലാലത്തില്‍ നടക്കുന്നവന്‍ ഹുഫ്റിൽ വീഴും.

19തുറാബില്‍ ശുഗ്ൽ ചെയ്യുന്നവനു വേണ്ടത്ര രിസ്ഖ് കിട്ടും; ബാത്തിലായ അമൽ ചെയ്യുന്നവന്‍ ശദീദായ മസ്കനത്തനുഭവിക്കും.

20അമീൻ കസീറായി ബറക്കത്താക്കപ്പെടും; ഗനിയ്യാകാൻ അജലത്ത് കൂട്ടുന്നവന്‍ മുആഖബാകാതിരിക്കുകയില്ല.

21തഹയ്യുസ്[e] 28:21 തഹയ്യുസ് - തഅസ്സ്വുബ് ഖയ്റല്ല; എങ്കിലും; ഒരു ഖുബ്ബൂസ് കഷണത്തിനു വേണ്ടിപ്പോലും ഇൻസാൻ തെറ്റു ചെയ്യുന്നു.

22ലുബ്ധന്‍ മാലിനു പിന്നാലെ പരക്കംപായുന്നു; തന്നെ ഫഖ്റ്[f] 28:22 ഫഖ്റ് - മസ്കനത്ത് പിടികൂടുമെന്ന് അവന്‍ അറിയുന്നില്ല.

23മുദാഹന[g] 28:23 മുദാഹന - ഇത്വ്റാഅ് പറയുന്നവനെക്കാള്‍ തൌബീഖ് ചെയ്യുന്നവനാണു പിന്നീട് രിളക്ക് പാത്രമാവുക.

24ഉപ്പയില്‍ നിന്നോ ഉമ്മയില്‍ നിന്നോ പിടിച്ചുപറിച്ചിട്ട് അതു തെറ്റല്ല എന്നു പറയുന്നവന്‍ മുഖ് രിബിന്റെ റഫീഖാണ്.

25ഹിർസുള്ളവൻ കലഹം ഇളക്കിവിടുന്നു; റബ്ബുൽ ആലമീനിൽ തവക്കുലാക്കുന്നവരാകട്ടെ ബറഖത്ത് നേടും.

26സ്വന്തം അഖ് ലില്‍ ഈമാൻ കൊള്ളുന്നവന്‍ ജാഹിലാണ്; ഹിക്മയുടെ ത്വരീഖില്‍ നടക്കുന്നവന്‍ സലാമത്തായിരിക്കും.

27മിസ്കീൻമാര്‍ക്കു സ്വദഖ ചെയ്യുന്നവന്‍ മജാഅത്ത്[h] 28:27 മജാഅത്ത് - ഹാജത്ത് അനുഭവിക്കുകയില്ല; അവരുടെ നേരേ അയ്നയക്കുന്നവനു ലഅ്നത്തിന്‍മേല്‍ ലഅ്നത്തുണ്ടാകും.

28ശർറായവരുടെ ഉലുവ്വില്‍ അന്നാസ് ഓടിയൊളിക്കുന്നു; അവര്‍ ഹലാക്കാകുമ്പോള്‍ ആദിലുകൾ കസീറാകും.


അടിക്കുറിപ്പുകൾ