സൂറ അൽ-അദ്ദാൻ 33
യാത്രയിലെ താവളങ്ങള്‍
33 1മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി മിസ്റിൽ നിന്നു പുറപ്പെട്ട ഇസ്രായീല്‍ ഖൌമിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്. 2യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു. 3ഒന്നാം മാസം പതിനഞ്ചാം യൌമിൽ അവര്‍ റമ്‌സെസില്‍നിന്നു യാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായീല്‍ ഖൌമ്, മിസ്രുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ഖവ്വിയായ സംരക്ഷണത്തില്‍ പുറപ്പെട്ടത്. 4അപ്പോള്‍ മിസ്രുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ അബ്കാർ അബ്നാഉകളെ സംസ്‌കരിക്കുകയായിരുന്നു. അവരുടെ ദേവന്‍മാരെയും കര്‍ത്താവു ശിക്ഷിച്ചു.
5ഇസ്രായീല്‍ ഖൌമ് റമ്‌സെസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമടിച്ചു. 6അവിടെനിന്നു മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എത്താമിലെത്തി പാളയമടിച്ചു. 7എത്താമില്‍നിന്നു ബാല്‍-സെഫോനു മശ്രിഖിലുള്ള പിഹഹീറോത്തിനു നേരേ സഫർ ചെയ്തു മിഗ്‌ദോലിനു മുമ്പില്‍ പാളയമടിച്ചു. 8അവിടെനിന്നു കടലിനു നടുവിലൂടെ സഫർ ചെയ്തു മരുഭൂമിയിലെത്തി. ഏത്താം സ്വഹ്റായിലൂടെ മൂന്നു ദിവസംയാത്ര ചെയ്തു മാറായില്‍ പാളയമടിച്ചു. 9മാറായില്‍നിന്ന് ഏലിമില്‍ എത്തി, പാളയമടിച്ചു. ഏലിമില്‍ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. 10വീണ്ടുംയാത്ര പുറപ്പെട്ടു ചെങ്കടലിനരികെ പാളയമടിച്ചു. 11അവിടെനിന്നു പുറപ്പെട്ട് സിന്‍മരുഭൂമിയിലും 12അവിടെനിന്നു ദൊഫ്ക്കയിലും, 13ദൊഫ്ക്കയില്‍നിന്ന് ആലൂഷിലും 14അവിടെനിന്നു റഫിദീമിലും എത്തി, പാളയമടിച്ചു. റഫിദീമില്‍ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു. 15റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയിലും 16അവിടെനിന്നു കിബ്രോത്ത്ഹത്താവയിലും 17അവിടെനിന്നു ഹസേറോത്തിലും 18ഹസേറോത്തില്‍നിന്നു റിത്മായിലും എത്തി, പാളയമടിച്ചു. 19റിത്മായില്‍നിന്നു പുറപ്പെട്ടു 20റിമ്മോണ്‍പേരെസിലും അവിടെ നിന്നു 21ലിബ്‌നയിലും ലിബ്‌നയില്‍ നിന്നു റിസ്സായിലും പാളയമടിച്ചു. 22അവിടെ നിന്നു കെഹേലാത്തായില്‍ എത്തി, പാളയമടിച്ചു. 23കെഹേലാത്തായില്‍നിന്നു പുറപ്പെട്ട് 24ഷേഫെര്‍ മലയിലും 25അവിടെ നിന്നു ഹരാദായിലും ഹരാദായില്‍ നിന്നു 26മക്‌ഹേലോത്തിലും അവിടെ നിന്നു തഹത്തിലും എത്തി, പാളയമടിച്ചു. 27തഹത്തില്‍നിന്നു പുറപ്പെട്ടു തേരഹിലും പാളയമടിച്ചു. 28അവിടെ നിന്നു മിത്കായിലും 29മിത്കായില്‍ നിന്നു ഹഷ്‌മോനായിലും 30അവിടെ നിന്നു മൊസേറോത്തിലും എത്തി, പാളയമടിച്ചു. 31മൊസേറോത്തില്‍ നിന്നു പുറപ്പെട്ടു ബനേയാക്കാനിലും 32അവിടെ നിന്നു ഹോര്‍ഹഗ്ഗിദ്ഗാദിലും 33അവിടെ നിന്നു യോത്ബാത്തായിലും യോത്ബാത്തായില്‍ നിന്ന് 34അബ്രോനായിലും എത്തി, പാളയമടിച്ചു. 35അബ്രോനായില്‍ നിന്നു പുറപ്പെട്ട് 36എസിയോന്‍ഗേബറിലും അവിടെനിന്നു പുറപ്പെട്ട് 37സിന്‍മരുഭൂമിയിലും - കാദെഷിലും - അവിടെ നിന്ന് ഏദോം ബലദിന്റെ അതിര്‍ത്തിയിലുള്ള ഹോര്‍ മലയിലും എത്തി, പാളയമടിച്ചു.
38പുരോഹിതനായ ഹാറൂൻ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു ഹോര്‍മലയില്‍ കയറി; അവിടെവച്ചു വഫാത്തായി. ഇത്, ഇസ്രായീല്‍ ഖൌമ് മിസ്റിൽ നിന്നു പുറപ്പെട്ടതിന്റെ നാല്‍പതാം സനത്ത് അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു. 39മരിക്കുമ്പോള്‍ അഹറോനു നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.
40കാനാന്‍ ബലദിൽ നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദു മലിക് ഇസ്രായീല്‍ ഖൌമ് വരുന്നതറിഞ്ഞു.
41ഇസ്രായീൽ ഹോര്‍ ജബലിൽ നിന്നു പുറപ്പെട്ടു 42സല്‍മോനായിലും അവിടെ നിന്നു പൂനോനിയിലും 43അവിടെ നിന്ന് ഓബോത്തിലും, ഓബോത്തില്‍ നിന്നു 44മൂവാബിന്റെ അതിര്‍ത്തിയിലുള്ള ഇയ്യേ അബാറിമിലും എത്തി, പാളയമടിച്ചു. 45അവിടെ നിന്നു പുറപ്പെട്ടു ദീബോന്‍ഗാദിലും 46അവിടെ നിന്ന് അല്‍മോന്‍ദിബ്‌ലാത്തായീമിലും 47അവിടെ നിന്ന് അബാറിം മലകളില്‍ നെവോബിനു കിഴക്കുവശത്തും എത്തി, പാളയമടിച്ചു. 48അവിടെ നിന്നു പുറപ്പെട്ടു ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ പാളയമടിച്ചു. 49ആ മഹല്ലത്ത് ബേത്‌യെഷീമോത് മുതല്‍ ആബേല്‍ഷിത്തീം വരെ വ്യാപിച്ചിരുന്നു.
50ജറീക്കോയുടെ എതിര്‍വശത്ത്, ഉർദൂന്‍ തീരത്ത് മുവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു: 51ഉർദൂന്‍ കടന്നു കാനാന്‍ ബലദിൽ പ്രവേശിക്കുമ്പോള്‍, 52തദ്‌ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും ഹലാക്കാക്കുകയും പൂജാഗിരികള്‍ ഹലാക്കാക്കുകയും വേണമെന്ന് ഇസ്രായീല്‍ ഖൌമിനോടു പറയുക. 53നിങ്ങള്‍ ദൌല മിൽക്കാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദൌല ഞാന്‍ നിങ്ങള്‍ക്ക് മീറാസായി തന്നിരിക്കുന്നു. 54നിങ്ങള്‍ ഖബീല ഗോത്രമായി നറുക്കിട്ടു ദൌല അവകാശമാക്കണം. കബീറായ ഗോത്രത്തിനു കബീറായ മിറാസും ചെറിയ ഗോത്രത്തിനു ചെറിയ മിറാസും നല്‍കണം. കുറി എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും ഹഖ്. പിതൃഗോത്രമനുസരിച്ചാണു നിങ്ങള്‍ ദൌല അവകാശമാക്കേണ്ടത്. 55എന്നാല്‍, തദ്‌ദേശവാസികളെ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെ ഉപദ്രവിക്കും. 56ഞാന്‍ അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.