സൂറ അൽ-അദ്ദാൻ 32
ഉർദൂനു മശ്രിഖിലുള്ള ഖബീലകൾ
32 1റൂബന്റെയും ഗാദിന്റെയും സന്തതികള്‍ക്കു വളരെയേറെ ആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ജിൽആദ് എന്നീ ബലദുകൾ ജയ്യിദായ മർആ സ്ഥലമാണെന്ന് അവര്‍ കണ്ടു. 2അതിനാല്‍ അവര്‍ മോശയോടും പുരോഹിതനായ എലെയാസറിനോടും സമൂഹത്തിലെ നേതാക്കളോടും പറഞ്ഞു: 3അത്താരോത്ത്, ദീബോന്‍, യാസേര്‍, നിമ്രാ, ഹെഷ്‌ബോണ്‍, എലെയാലെ, 4സെബാം, നെബോ, ബയോണ്‍ എന്നിങ്ങനെ കര്‍ത്താവ് ഇസ്രായീല്‍ സമൂഹത്തിന്റെ മുമ്പാകെ കീഴടക്കിയ ദൌല മേച്ചില്‍സ്ഥലമാണ്. ഈ ഇബാദിന് ശാത്തും അൻആമും ഉണ്ടുതാനും. 5ഞങ്ങളില്‍ സംപ്രീതനെങ്കില്‍ ഈ അർള് ഞങ്ങള്‍ക്ക് മീറാസായി തന്നാലും: ഞങ്ങളെ ജോര്‍ദാന്റെ മറുകരയിലേക്കു കൊണ്ടുപോകരുതേ!
6മോശ ഗാദിന്റെയും റൂബന്റേയും സന്തതികളോടു പറഞ്ഞു: അഖുമാര്‍ ജിഹാദിനു പോകുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുകയോ? 7കര്‍ത്താവ് ഇസ്രായീല്‍ ഖൌമിനു നല്‍കിയിരിക്കുന്ന ബലദിൽ കടക്കുന്നതില്‍ നിങ്ങള്‍ അവരെ നിരുത്‌സാഹരാക്കുന്നതെന്തുകൊണ്ട്? 8നാട് ഒറ്റുനോക്കാന്‍ കാദെഷ്ബര്‍ണയായില്‍നിന്നു നിങ്ങളുടെ പിതാക്കന്‍മാരെ ഞാനയച്ചപ്പോള്‍ അവരും ഇപ്രകാരംതന്നെ ചെയ്തു. 9അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയോളം ചെന്നു നാടു കണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായീല്‍ ഖൌമിനു നല്‍കിയിരുന്ന നാട്ടിലേക്കു പോകുന്നതില്‍ അവരെ നിരുത്‌സാഹരാക്കി. 10അന്നു കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുന്നു ശപഥപൂര്‍വം അരുളിച്ചെയ്തു : 11മിസ്റിൽ നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ആരും, ഇബ്രാഹീമിനും ഇസഹാക്കിനും യഅ്ഖൂബിനും ഞാന്‍ മൌഊദ് ചെയ്ത അർള് കാണുകയില്ല. 12എന്തുകൊണ്ടെന്നാല്‍ അവര്‍ എന്നെ കാമിലായി ഇത്വാഅത്ത് ചെയ്തില്ല. എന്നാല്‍, കെനീസിയക്കാരനായ യഫുന്നയുടെ ഴബ്നായ കാലെബും നൂനിന്റെ ഴബ്നായ ജോഷ്വയും അവിടെ ദാഖിലാകും. കാരണം, അവര്‍ കര്‍ത്താവിനെ കാമിലായി ഇത്വാഅത്ത് ചെയ്ത്. 13കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു; അവിടുത്തെ മുമ്പില്‍ ശർറ് പ്രവര്‍ത്തിച്ച ജീൽ ബാക്കിവെക്കാതെ ഹലാക്കാകുന്നതുവരെ സ്വഹ്റായിലൂടെ നാല്‍പതുവര്‍ഷം അലഞ്ഞുതിരിയാന്‍ ഇടയാക്കുകയുംചെയ്തു. 14ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ കോപം ഇനിയും ഉഗ്രമാകാന്‍ തക്കവണ്ണം നിങ്ങളുടെ ആബാഉമാരുടെ സ്ഥാനത്തു പാപികളുടെ ഗണമായി നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. 15എന്തെന്നാല്‍, അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടും അവരെ മരുഭൂമിയില്‍ ഉപേക്ഷിക്കും. അങ്ങനെ ഉമ്മത്തിനെ മുഴുവന്‍ നിങ്ങള്‍ ഹലാക്കാക്കും.
16അപ്പോള്‍ അവര്‍ മോശയോടു പറഞ്ഞു: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു വേണ്ടി ആലകളും കുട്ടികള്‍ക്കു വേണ്ടി മദീനത്തുകളും പണിയട്ടെ. 17എന്നാല്‍, ഇസ്രായീല്‍ ഉമ്മത്തിനെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ ഞങ്ങള്‍ ആയുധമേന്തി യുദ്ധത്തിനൊരുങ്ങി അവര്‍ക്കുമുമ്പേ പോകാം. തത്‌സമയം ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാല്‍ സുരക്ഷിതമായ മദീനത്തുകളില്‍ പാർക്കുകയും ചെയ്യാം. 18ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ ഹഖ് കൈവശമാക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല. 19ജോര്‍ദാന്റെ മറുകരയും അതിനപ്പുറവും അവരോടൊപ്പം ഞങ്ങള്‍ അർള് അവകാശമാക്കുകയില്ല. കിഴക്കു ജോര്‍ദാനിക്കരെ ഞങ്ങള്‍ക്ക് ഹഖ് ലഭിച്ചിട്ടുണ്ടല്ലോ. 20മോശ പറഞ്ഞു: കര്‍ത്താവിന്റെ മുമ്പില്‍ ജിഹാദിനു പോകാന്‍ ആയുധവുമണിഞ്ഞ്, 21അവിടുന്നു ശത്രുക്കളെയെല്ലാം ഓടിച്ചു ദൌല കീഴടക്കുന്നതുവരെ, നിങ്ങളില്‍ യുദ്ധശേഷിയുള്ളവരെല്ലാം അവിടുത്തെ മുമ്പില്‍ ജോര്‍ദാന്റെ മറുകരയിലേക്കു പോകുമെങ്കില്‍, 22ദൌല കര്‍ത്താവിന്റെ മുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു റുജൂആയിപ്പോകാം. അപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെയും ഇസ്രായേലിന്റെയും മുമ്പില്‍ കുറ്റമില്ലാത്തവരായിരിക്കും; ഈ ദൌല കര്‍ത്താവിന്റെ മുമ്പില്‍ നിങ്ങളുടെ അവകാശമായിരിക്കുകയും ചെയ്യും. 23അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കര്‍ത്താവിനെതിരായി നിങ്ങള്‍ ഖതീഅ ചെയ്യും. നിങ്ങളുടെ ഖതീഅ നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക. 24നിങ്ങളുടെ കുട്ടികള്‍ക്കായി മദീനത്തുകളും ആടുകള്‍ക്ക് ആലകളും പണിയുവിന്‍; നിങ്ങള്‍ ചെയ്ത മൌഊദ് നിറവേറ്റുകയും വേണം. 25ഗാദിന്റെയും റൂബന്റെയും ഖബീലകൾ മോശയോടു പറഞ്ഞു: അങ്ങു കല്‍പിക്കുന്നതുപോലെ ഈ ദാസന്‍മാര്‍ ചെയ്തുകൊള്ളാം. 26ഞങ്ങളുടെ കുട്ടികളും ബീവിമാരും ആടുമാടുകളും ഗിലയാദിലെ മദീനത്തുകളില്‍ തങ്ങട്ടെ. 27ഈ ദാസന്‍മാര്‍ അങ്ങു കല്‍പിക്കുന്നതുപോലെ ആയുധമേന്തി ജിഹാദിനായി കര്‍ത്താവിന്റെ മുമ്പില്‍ പോകാം.
28മോശ അവരെക്കുറിച്ചു പുരോഹിതനായ എലെയാസറിനോടും നൂനിന്റെ പുത്രന്‍ ജോഷ്വയോടും ഇസ്രായീല്‍ ഗോത്രങ്ങളുടെ ശ്രേഷ്ഠന്‍മാരോടും പറഞ്ഞു: 29ഗാദിന്റെയും റൂബന്റെയും പുത്രന്മാര് അസ് ലിഹത്ത് ധരിച്ചവരായി ഹർബ് ചെയ്യാന്‍ നിങ്ങളോടൊപ്പം ഉർദൂന്‍ കടന്നു കര്‍ത്താവിന്റെ മുമ്പില്‍ പോകുകയും നിങ്ങള്‍ക്കു വേണ്ടി ദൌല കീഴടക്കുകയും ചെയ്താല്‍, ഗിലയാദുദേശം അവര്‍ക്ക് മീറാസായി കൊടുക്കണം. 30എന്നാല്‍, അവര്‍ നിങ്ങളോടൊപ്പം യുദ്ധസന്നദ്ധരായി വരുന്നില്ലെങ്കില്‍ കാനാന്‍ദേശത്തു നിങ്ങളുടെ ഇടയില്‍ ആയിരിക്കട്ടെ അവര്‍ക്ക് ഹഖ്. 31ഗാദിന്റെയും റൂബന്റെയും സന്തതികള്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്തതു പോലെ ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാം. 32ജോര്‍ദാനിക്കരെ ഞങ്ങള്‍ കൈവശമാക്കിയ അർള് ഞങ്ങളുടേതാകേണ്ടതിന് അസ് ലിഹത്ത് ധരിച്ചവരായി ഞങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ കാനാനിലേക്കു പോകാം.
33അമോര്യരാജാവായ സീഹോന്റെയും ബാഷാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങളടങ്ങുന്ന അർള് മുഴുവനും അതിലുള്ള മദീനത്തുകളും ഗാദിന്റെയും റൂബന്റെയും ഖബീലകള്‍ക്കും ജോസഫിന്റെ പുത്രനായ മനാസ്സെയുടെ അര്‍ധഗോത്രത്തിനുമായി മോശ നല്‍കി. 34ഗാദിന്റെ ഗോത്രക്കാര്‍ ദീബോന്‍, 35അത്താരോത്ത്, അറൂഈര്‍, അത്രോത്ത്‌ഷോഫാന്‍, 36യാസേര്‍, യോഗ്ബഹാ, ബേത്‌നിമ്രാ, ബേത്ഹാരന്‍ എന്നീ മദീനത്തുകളും ആടുകള്‍ക്കുള്ള ആല കളും പണിതു; മദീനകള്‍ മതിലുകെട്ടി ഉറപ്പിച്ചു. 37റൂബന്റെ ഗോത്രക്കാര്‍ ഹെഷ്‌ബോണ്‍, എലെയാലെ, കിര്യാത്തായിം, 38പിന്നീടു പേരു മാറ്റിയ നെബോ, ബാല്‍മെയോണ്‍ എന്നീ മദീനത്തുകളും സിബ്മാ മദീനത്തും പണിതു. അവര്‍ പണിത പട്ടണങ്ങള്‍ക്കു വേറെപേരുകള്‍ നല്‍കി. 39മനാസ്സെയുടെ മകനായ മാഖീറിന്റെ പുത്രന്മാര് ജിൽആദ് കീഴടക്കി; അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു. 40മനാസ്സെയുടെ മകനായ മാഖീറിന് മോശ ജിൽആദ് കൊടുത്തു; അവന്‍ അവിടെ താമസിച്ചു. 41മനാസ്സെയുടെ പുത്രന്‍യായീര്‍ പിടിച്ചടക്കിയ ജിൽആദ് ഗ്രാമങ്ങള്‍ക്കു ഹഋോത്ത്-യായീര്‍ എന്ന് അവന്‍ പേരിട്ടു. 42കെനാത്തും അതിന്റെ ഗ്രാമങ്ങളും നോബഹ് പിടിച്ചടക്കി; അവന്‍ തന്റെ ഇസ്മനുസരിച്ച് അതിനെ നോബഹ് എന്നു വിളിച്ചു.