സൂറ അൽ-അദ്ദാൻ 31

മിദിയാനെ നശിപ്പിക്കുന്നു

31 1കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായീല്‍ ഖൌമിനു വേണ്ടി മിദിയാന്‍കാരോടു നിഖ്മത്ത് ചെയ്യുക; 2അതിനുശേഷം നീ നിന്റെ ഉപ്പാപ്പമാരോടു ചേരും. 3മോശ ഖൌമിനോടു പറഞ്ഞു: മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിന്റെ നിഖ്മത്ത് നടത്താന്‍ അവര്‍ക്കെതിരേ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെ ഒരുക്കുവിന്‍. 4ഇസ്രായീലിലെ ഓരോ ഗോത്രത്തിലും നിന്ന് ആയിരംപേരെ വീതംയുദ്ധത്തിന് അയയ്ക്കണം. 5അങ്ങനെ ഇസ്രായേല്യ സഹസ്രങ്ങളില്‍നിന്ന്, ഓരോ ഗോത്രത്തിലും നിന്ന് അൽഫ് പേര്‍ വീതം, പന്തീരായിരം പേരെ ജിഹാദിനു വേര്‍തിരിച്ചു. 6മോശ ഓരോ ഗോത്രത്തിലും നിന്ന് ആയിരംപേര്‍ വീതമുള്ള അവരെ, പുരോഹിതനായ എലെയാസറിന്റെ ഴബ്നായ ഫിനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു. ഫിനെഹാസ് ഖുദ്ദൂസി ബൈത്തിലെ ഉപകരണങ്ങളും സൂചനാ കാഹളങ്ങളും വഹിച്ചിരുന്നു. 7കര്‍ത്താവു മോശയോടു അംറ് ചെയ്തതുപോലെ അവര്‍ മിദിയാന്‍കാരോടു ഹർബ് ചെയ്ത് രിജാലിനെയെല്ലാം കൊന്നൊടുക്കി. 8അവര്‍ ജിഹാദില്‍ വധിച്ചവരുടെ കൂട്ടത്തില്‍ ഏവി, രേഖൈം, സൂര്‍, ഹൂര്‍, റേബ എന്നീ അഞ്ചു മിദിയാന്‍ മലിക്കുകളും ഉണ്ടായിരുന്നു. ബയോറിന്റെ മകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി. 9ഇസ്രായീൽ മിദിയാന്‍ നിസാഇനെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അൻആമിനുകളെയും ആട്ടിന്‍പറ്റങ്ങളെയും സമ്പത്തൊക്കെയും കൊള്ളവസ്തുവായി എടുത്തു. 10അവര്‍ വസിച്ചിരുന്ന എല്ലാ മദീനത്തുകളും താവളങ്ങളും അഗ്‌നിക്കിരയാക്കി. 11അൻഫാലും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്‍ച്ച മുതലും അവര്‍ എടുത്തു. 12പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ്‌ സഹ് ലായ അർളിലെ പാളയത്തിലേക്ക്, മോശയുടെയും പുരോഹിതനായ എലെയാസറിന്റെയും ഇസ്രായീല്‍ സമൂഹത്തിന്റെയും അടുക്കലേക്കു കൊണ്ടുവന്നു.

13മൂസായും ഇമാം എലെയാസറും സമൂഹനേതാക്കളും അവരെ എതിരേല്‍ക്കാന്‍ മഹല്ലത്തിനു പുറത്തേക്കു ചെന്നു. 14മോശ, ഹർബ് കഴിഞ്ഞു വന്ന സഹസ്രാധിപന്‍മാരും ശതാധിപന്‍മാരുമായ പടത്തലവന്‍മാരോടു ഗളബി. 15അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ? 16ഇവരാണു ബൽആമിന്റെ ഉപദേശപ്രകാരം പെയോറിലെ സംഭവത്തില്‍ ഇസ്രായേല്യരെ കര്‍ത്താവിനെതിരേ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത്. അന്നു കര്‍ത്താവിന്റെ സമൂഹത്തില്‍ മഹാമാരിയുണ്ടായി. 17അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും റജുലിനെ അറിഞ്ഞ നിസാഇനെയും വധിക്കുക. 18എന്നാല്‍, റജുലിനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിച്ചുകൊള്ളുക. 19നിങ്ങള്‍ ഏഴു യൌമിൽ മഹല്ലത്തിനു പുറത്തു താമസിക്കണം. ആരെയെങ്കിലും കൊന്നവനും, കൊല്ലപ്പെട്ട ആരെയെങ്കിലും തൊട്ടവനും ആയി നിങ്ങളിലുള്ളവരെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും തങ്ങളുടെ തടവുകാരെയും ശുദ്ധീകരിക്കണം. 20വസ്ത്രങ്ങളും, തോല്‍, കോലാട്ടിന്‍രോമം, തടി ഇവകൊണ്ടു നിര്‍മിച്ച സകല വസ്തുക്കളും ശുദ്ധീകരിക്കണം.

21പുരോഹിതനായ എലെയാസര്‍ ജിഹാദിനു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞു: കര്‍ത്താവു മോശയോടു അംറ് ചെയ്ത ശരീഅത്ത് ഇതാണ്. 22സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തകരം, ഈയം മുതലായ നാറില്‍ നശിച്ചുപോകാത്ത സാധനമൊക്കെയും അഗ്‌നിശുദ്ധി വരുത്തണം. 23പിന്നീടു ശുദ്ധീകരണ മാഅ് കൊണ്ടു ശുദ്ധീകരിക്കണം; നാറില്‍ നശിക്കുന്നവ വെള്ളത്തില്‍ മുക്കി ശുദ്ധീകരിക്കണം. 24ഏഴാം യൌമിൽ നിങ്ങള്‍ വസ്ത്രമലക്കണം. അപ്പോള്‍ നിങ്ങള്‍ ശുദ്ധരാകും. അതിനുശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.

കൊള്ളമുതല്‍ പങ്കിടുന്നു

25കര്‍ത്താവു മോശയോട് അരുളിച്ചെയ്തു : 26നീയും പുരോഹിതനായ എലെയാസറും സമൂഹത്തിലെ ഗോത്ര നേതാക്കളുംകൂടി കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും കണക്കെടുത്ത്, 27അവയെ ജിഹാദിനു പോയ യോദ്ധാക്കള്‍ക്കും സമൂഹത്തിനുമായി രണ്ടായി ഭാഗിക്കുക. 28തടവുകാരിലും, കാള, ഹിമാർ, ആട് ഇവയിലും അഞ്ഞൂറിന് ഒന്നു വീതം കര്‍ത്താവിന് ഓഹരിയായി ജിഹാദിനു പോയവരില്‍ നിന്നു വാങ്ങണം. 29അവരുടെ ഓഹരിയില്‍നിന്ന് അതെടുത്തു കര്‍ത്താവിനു കാണിക്കയായി പുരോഹിതനായ എലെയാസറിനു കൊടുക്കണം. 30ഇസ്രായേല്‍ജനത്തിന് ഓഹരിയായി ലഭിച്ച തടവുകാര്‍, കാള, ഹിമാർ, ആട് എന്നിവയില്‍ നിന്ന് അമ്പതിന് ഒന്നു വീതം എടുത്ത് കര്‍ത്താവിന്റെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലീവ്യര്‍ക്കു കൊടുക്കണം. 31മൂസായും ഇമാം എലെയാസറും കര്‍ത്താവു അംറ് ചെയ്തതുപോലെ ചെയ്തു.

32യോദ്ധാക്കള്‍ കൈവശപ്പെടുത്തിയ കൊള്ളമുതലില്‍ അവശേഷിക്കുന്നവ ഇവയാണ്: 33ആറുലക്ഷത്തിയെഴുപത്തയ്യായിരം ആടുകള്‍, 34എഴുപത്തീരായിരം കാളകള്‍, 35അറുപത്തോരായിരം കഴുതകള്‍, റജുലിനെ അറിയാത്ത മുപ്പത്തീരായിരം സ്ത്രീകള്‍. 36ജിഹാദിനു പോയവരുടെ ഓഹരിയായ പകുതിയില്‍ മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകള്‍ ഉണ്ടായിരുന്നു. 37അതില്‍ കര്‍ത്താവിന്റെ മിറാസ് അറുനൂറ്റെഴുപത്തഞ്ച്. കാളകള്‍ മുപ്പത്താറായിരം; 38അതില്‍ കര്‍ത്താവിന്റെ മിറാസ് എഴുപത്തിരണ്ട്. 39കഴുതകള്‍ മുപ്പതിനായിരത്തിയഞ്ഞൂറ്; അതില്‍ കര്‍ത്താവിന്റെ മിറാസ് അറുപത്തൊന്ന്. 40തടവുകാര്‍ പതിനാറായിരം; അതില്‍ കര്‍ത്താവിന്റെ മിറാസ് മുപ്പത്തിരണ്ട്. 41കര്‍ത്താവു അംറ് ചെയ്തതുപോലെ അവിടുത്തേക്കു കാഴ്ച സമര്‍പ്പിക്കുവാനുള്ള മിറാസ്, മോശ പുരോഹിതനായ എലെയാസറിനു കൊടുത്തു.

42ജിഹാദിനു പോയവരുടെ ഓഹരിയില്‍ പെടാതെ ഇസ്രായീല്‍ ജനത്തിനുള്ള ഓഹരിയായി മോശ മാറ്റിവച്ച പകുതിയില്‍, 43മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകളും, 44മുപ്പത്താറായിരം കാളകളും, 45മുപ്പതിനായിരത്തിയഞ്ഞൂറു കഴുതകളും, 46പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു. 47ഇസ്രായേല്‍ജനത്തിനുള്ള ഓഹരിയില്‍നിന്നു തടവുകാരെയും ബഹീമത്തുകളെയും അമ്പതിന് ഒന്നു വീതം, കര്‍ത്താവു അംറ് ചെയ്തതുപോലെ മോശ അവിടുത്തെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലേവ്യര്‍ക്കുകൊടുത്തു.

48പിന്നീടു സൈന്യസഹസ്രങ്ങളുടെ നായകന്‍മാരായിരുന്ന സഹസ്രാധിപന്‍മാരും ശതാധിപന്‍മാരും മോശയുടെ അടുക്കല്‍ വന്നു. 49അവര്‍ അവനോടു പറഞ്ഞു: നിന്റെ ദാസരായ ഞങ്ങള്‍ ഞങ്ങളുടെ തഹ്ത്തിലുള്ള യോദ്ധാക്കളെ എണ്ണിനോക്കി; ഒരാളും നഷ്ടപ്പെട്ടിട്ടില്ല. 50ഓരോരുത്തര്‍ക്കും കിട്ടിയ സ്വര്‍ണംകൊണ്ടുള്ള തോള്‍വള, കൈവള, മുദ്രമോതിരം, കര്‍ണാഭരണം, മാല എന്നിവ പാപപരിഹാരത്തിനു കര്‍ത്താവിനു കാഴ്ചയായി കൊണ്ടുവന്നിരിക്കുന്നു. 51മൂസായും ഇമാം എലെയാസറും അവരില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ ഖുബൂലാക്കി. 52സഹസ്രാധിപന്‍മാരും ശതാധിപന്‍മാരും കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ച സ്വര്‍ണം ആകെ പതിനാറായിരത്തിയെഴൂനൂറ്റമ്പതു ഷെക്കല്‍ ഉണ്ടായിരുന്നു. 53യോദ്ധാക്കള്‍ ഓരോരുത്തരും അവരവര്‍ക്കുവേണ്ടി കൊള്ള മുതല്‍ എടുത്തിരുന്നു. 54മൂസായും പുരോഹിതനായ എലെയാസറുംകൂടി സഹസ്രാധിപന്‍മാരില്‍നിന്നും ശതാധിപന്‍മാരില്‍ നിന്നും വാങ്ങിയ സ്വര്‍ണം കര്‍ത്താവിന്റെ മുമ്പില്‍ ഇസ്രായീല്‍ ജനത്തിനൊരു സ്മാരകമായി സമാഗമകൂടാരത്തിലേക്കു കൊണ്ടുപോയി.