സൂറ അൽ-യിശായ്യാ 9 יְשַׁעְיָהוּ (Yeshayahu)
ഭാവി മലിക്
9 1എന്നാല്‍, ളീഖിലാണ്ടുപോയവളുടെ ളുൽമത്ത് ഇസാലത്തായിപ്പോകും. സമാനുൽ അവ്വലില്‍ സബുലൂനിന്റെയും നഫ്താലിയുടെയും അർളുകളെ അവിടുന്ന് ഇഹാനത്തിന് ഫരീസാക്കി. എന്നാല്‍, ആഖിർ സമാനുകളിൽ ബഹ്റിലേക്കുള്ള സബീലിനെ, ഉർദൂനക്കരെയുള്ള ദൌലയെ, ഖൌമുകളുടെ ഗലീലിയെ അവിടുന്ന് മജ്ദ് കാമിലാക്കും.
2ള്വലമില്‍ കഴിഞ്ഞ ഖൌമ് അളീമായ ഒരു നൂർ കണ്ടു; ദുജയുടെ ബലദിൽ സാകിനായിരുന്നവരുടെമേല്‍ നൂർ ത്വുലൂ ആയി. 3അങ്ങ് ഖൌമിനെ കസീറാക്കി; അവര്‍ക്ക് അശദ്ദായ സുറൂർ നല്‍കി. ഹസ്വാദില്‍ സുറൂറാകുന്നവരെപ്പോലെയും ഗനീമത്ത് മുതൽ പങ്കുവയ്ക്കുമ്പോള്‍ ഫറഹിലാകുന്നവരെപ്പോലെയും അവര്‍ അങ്ങയുടെ അമാമിൽ മുസ്തബ്ശിറാകുന്നു. 4അവന്‍ വഹിച്ചിരുന്ന സിഖലും അവന്റെ കതിഫിലെ അസ്വയും മര്‍ദകന്റെ അസ്വായും മിദിയാന്റെ യൌമിലെന്നപോലെ അങ്ങ് മക്സൂറാക്കിക്കളഞ്ഞിരിക്കുന്നു. 5അട്ടഹാസത്തോടെ മുന്നേറുന്ന മുഖാത്തിവിന്റെ നഅ് ലും ദമ് പുരണ്ട ലിബാസും ഹത്വബുപോലെ നാറില്‍ ദഹിക്കും; 6എന്തെന്നാല്‍, നമുക്ക് ഒരു ത്വിഫ്ൽ മൌലൂദായിരിക്കുന്നു. നമുക്ക് ഒരു ഇബ്ന് നല്‍കപ്പെട്ടിരിക്കുന്നു. റിആസ അവന്റെ കതിഫിലായിരിക്കും; വിസ്മയനീയനായ വാഇള്, അസീറായ റബ്ബ്, ഖദീമായ അബ്ബ, സലാമത്തിന്റെ ബാദ്ഷാ എന്ന് അവന്‍ മദ്ഉവ്വാക്കപ്പെടും. 7ദാവൂദ് നബി(അ) ന്റെ അർശിലും അവന്റെ ബാദ്ഷാഅത്തിലും അവന്റെ സുൽത്താനിയത്ത് ഹദ്ദില്ലാത്തതാണ്; അവന്റെ സലാം അബദിയും. അദ് ലിലും ഹഖ്ഖിലും ദാഇമായി അതു വള്അ് ചെയ്തു ഹഫ്ളാക്കാന്‍ തന്നെ. റബ്ബിൽ ആലമീനായ തമ്പുരൻറെ ഗയ്റത്ത് ഇതു നിറവേറ്റും.
ഇസ്രായീലിനു അദാബ്
8യാഖൂബിനെതിരായി റബ്ബ് തന്റെ കലാം മുർസലാക്കിരിക്കുന്നു. 9അത് ഇസ്രായീലിന്റെ മേല്‍ പ്രകാശിക്കും. 10ലബിന വീണുപോയി, എന്നാല്‍ വെട്ടിയൊരുക്കിയ ഹജറുകൊണ്ടു ഞങ്ങള്‍ പണിയും; സിക്കമൂര്‍[a] 9:10 സിക്കമൂര്‍ - ജുമ്മീസു ശജറകള്‍ ഖത്വ്ആക്കിക്കളഞ്ഞു, എന്നാല്‍ അവയ്ക്കുപകരം അർസു ഞങ്ങള്‍ ഇസ്തിഅ്മാലാക്കും എന്ന് കിബ്റോടും ഉജ്ബോടും കൂടെ പറയുന്ന ഇഫ്രായിം കാരെയും സമരിയാ സാകിനുകളെയും ഖൌമ് തിരിച്ചറിയും. 11റബ്ബ് അവര്‍ക്കെതിരേ അഅ്ദാഇനെ അയയ്ക്കുകയും അവരുടെ അദുവ്വുകളെ ഇളക്കിവിടുകയും ചെയ്യുന്നു. 12ശർഖു ശാമുകാരും പടിഞ്ഞാറ് ഫലസ്തീനികളും ഇസ്രായീലിനെ വാ തുറന്നു ഇബ്തിലാആക്കുകയാണ്. അവിടുത്തെ ഗളബ് ഇതുകൊണ്ടും ശമിച്ചിട്ടില്ല; അവിടുത്തെ യദ് ഇപ്പോഴും മർഫൂആയി നില്‍ക്കുന്നു.
13ഖൌമ് തങ്ങളെ ളർബാക്കിയവന്റെ ഹള്റത്തിലേക്കു തിരിച്ചു ചെല്ലുകയോ ജുൻദുകളുടെ റബ്ബുൽ ആലമീനെ ത്വലബാക്കുകയോ ചെയ്തില്ല. 14അതിനാല്‍ ഒറ്റയൌമ് കൊണ്ട് റബ്ബ് ഇസ്രായീലില്‍ നിന്ന് ദനബും റഅ്സും അസലും നഖ്ൽക്കൈയും അരിഞ്ഞുകളഞ്ഞു. 15ശൈഖും ശരീഫുമാണു റഅ്സ്, നബിയ്യുൻ കദിബാണ് ദനബ്. 16ഈ ഉമ്മത്തിനെ നയിക്കുന്നവര്‍ അവരെ ളലാലത്തിലാക്കുകയാണ്. അവരാല്‍ നയിക്കപ്പെടുന്നവര്‍ ഹലാക്കാകുന്നു. 17അതിനാല്‍ അവരുടെ ശുബ്ബാന്‍മാരില്‍ റബ്ബ് റാളിയാകുന്നില്ല. അവരുടെ യത്തീമുകളുടെയും അർമലകളുടെയും മേല്‍ അവിടുത്തേക്കു റഹ്മത്ത് ഇല്ല. എല്ലാവരും അള്ളാഹുവിനെ ഖൌഫില്ലാതെ ഖത്തീഅത്ത് അമലാക്കുന്നു. ഓരോ ഫമും കദിബ് കലാമാക്കുന്നു. അതിനാല്‍ അവിടുത്തെ ഗളബ് ശമിച്ചില്ല. അവിടുത്തെ യദ് ഇപ്പോഴും മർഫൂആയി നില്‍ക്കുന്നു.
18ശർറ് നാറ്പോലെ ആളിക്കത്തി ശൌക്കുകളും ഹസക്കുകളും ഹലാക്കാക്കുന്നു. അതു ഗാബത്തിലെ കുറ്റിച്ചെടികളെ എരിയിച്ച് ദുഖാൻചുരുളുകളായി സമാഇലേക്ക് മുർതഫിആകുന്നു. 19ജുൻദുകളുടെ റബ്ബിന്റെ ഗളബാല്‍ ദൌല മുഹ്തരിഖായിയെരിയുന്നു; ഖൌമ് നാറില്‍ ഹത്വബെന്ന മാതിരിയാണ്. ഒരുവനും അഖിനെ വെറുതെ വിടുന്നില്ല. 20ഒരുവന്‍ യമീൻ ജാനിബിൽ നിന്ന് കവര്‍ന്നു തിന്നുന്നു, എന്നാല്‍ വിശപ്പു ശമിക്കുന്നില്ല. ഇടത്തുവശത്തു നിന്ന് കട്ട് ഒജീനിക്കുന്നു, എന്നാല്‍ ജൂഉ ശമിക്കുന്നില്ല. ഓരോരുത്തനും അപരന്റെ ലഹ്മ് ഒജീനിക്കുന്നു. 21മനാസ്‌സെ തൂയിബിനെയും തൂയിബ് മനാസ്‌സെയെയും തന്നെ. അവര്‍ ഇരുവരും ചേര്‍ന്ന് യൂദായോട് എതിരിടുന്നു. ഇതുകൊണ്ടും അവിടുത്തെ ഗളബ് ശമിച്ചിട്ടില്ല. അവിടുത്തെ യദ് മർഫൂആയിതന്നെ നില്‍ക്കുന്നു.