1 ശമൂവേൽ 13שְׁמוּאֵל א׳ (Shmuel Alef)
ശാവുൽ ഗയ്ർമഖ്ബൂലാകുന്നു
13 1മലിക്കാകുമ്പോള്‍ ശാവുലിനു സലാസൂന വയസ്‌സുണ്ടായിരുന്നു. അവന്‍ സനത്തയ്നി ഇസ്രായീലിൽ മുൽക് നടത്തി. 2ശാവുൽ ഇസ്രായീലില്‍ നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേര്‍ അവനോടൊത്തു മിഖ്മാസിലും ബയ്ത് ഈൽ ജബൽഅർളിലും നിന്നു; ആയിരം പേര്‍ യൂനാസാനോടുകൂടെ ബിൻയാമിന്റെ ജബ്അ ബിലാദിലും ആയിരുന്നു. ശേഷിച്ചവരെ അവരവരുടെ മളാലുകളിലേക്ക് അയച്ചു. 3ഗേബായിലുള്ള ഫലസ്തീനികളുടെ ഹഫളത്തിനെ യൂനാസാന്‍ പരാജയപ്പെടുത്തി. ഫലസ്തീനികൾ അതറിഞ്ഞു.അബ്റാനികൾ കേള്‍ക്കട്ടെ എന്നു പറഞ്ഞ് ശാവുൽ ജമീഉൽ അർളിൽ ബൂഖ് മുഴക്കി. 4ശാവുൽ ഫലസ്തീനികളുടെ ഹഫളത്തുകാരെ പരാജയപ്പെടുത്തിയെന്നും ഫലസ്തീനികൾ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായീല്യര്‍ അറിഞ്ഞു. അതിനാല്‍, അവര്‍ ജില്‍ജാലില്‍ ശാവുലിന്റെ അടുക്കല്‍ വന്നുകൂടി.
5ഫലസ്തീനികൾ ഇസ്രായീലിനോടു ഹർബ് ചെയ്യാന്‍ ജുൻദിനെ ഒരുമിച്ചുകൂട്ടി - സലാസൂന അൽഫ് മർകബ, ആറായിരം ഫാരിസുകൾ, ശാത്വിഇൽബഹ്റിലെ റംലുപോലെ അദദറ്റ ശഅ്ബ്. അവര്‍ ബത്താവനു മശ്രിഖിലുള്ള[a] 13.5 മശ്രിഖിലുള്ള - ശർഖിലുള്ള മിഖ്മാസിൽ കൂടാരമടിച്ചു. 6നാസിവാളങ്കിലാണെന്നു മനസ്‌സിലായപ്പോള്‍ ഇസ്രായീല്യര്‍ ഗാറുകളിലും ജുഹ്റുകളിലും സ്വഖ്റുകളിലും മഖ്ബറകളിലും ബിഅ്റുകളിലും ഒളിച്ചു. 7ചിലര്‍ ഉർദൂന്‍ നഹ്ർ കടന്ന് ജാദിലും ജിലയാദിലും എത്തി. ശാവുൽ ജില്‍ജാലില്‍ത്തന്നെ ഉണ്ടായിരുന്നു. അനുയായികളാകട്ടെ ഹയ്റാനത്തിലുമായിരുന്നു.
8ശാവുൽ ശംവീലിന്റെ നിര്‍ദേശമനുസരിച്ച് സബ്അത്ത് അയ്യാം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, അവന്‍ ജില്‍ജാലില്‍ വന്നില്ല. അതിനാല്‍, ഖൌമ് ശാവുലിനെ വിട്ടുപിരിയാന്‍ തുടങ്ങി. 9ശാവുൽ പറഞ്ഞു: വഖാഇദ് ഖുർബാനിക്കും[b] 13.9 വഖാഇദ് ഖുർബാനിക്കും - മുഹ്രിഖ ഖുർബാനിക്കും(ഖുർബാൻ മുഹരിഖത്ത്) ദബീഹത്തുസലാമക്കുമുള്ള വസ്തുക്കള്‍ എന്റെയടുത്തു കൊണ്ടു വരുവിന്‍. എന്നിട്ട് അവന്‍ തന്നെ വഖാഇദ് ഖുർബാനിയര്‍പ്പിച്ചു. 10വഖാഇദ് ഖുർബാനി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ശംവീൽ വന്നെത്തി. അവനെ തഹിയ്യത്ത് ചെയ്ത് ഖബൂലാക്കാന്‍ ശാവുൽ പുറത്തേക്കു ചെന്നു. 11നീ എന്താണു ചെയ്തത്? ശംവീൽ ചോദിച്ചു. ശാവുൽ പറഞ്ഞു: അന്നാസ് എന്നെ വിട്ടു ചിതറിപ്പോകുന്നതും നിശ്ചിതദിവസമായിട്ടും അങ്ങു വരാതിരിക്കുന്നതും ഫലസ്തീനികൾ മിഖ്മാസിൽ ഒരുമിച്ചു കൂടുന്നതും ഞാന്‍ കണ്ടു. 12ജില്‍ജാലില്‍വച്ച് ഫലസ്തീനികൾ എന്നെ ആക്രമിക്കുന്നുവെന്നും റബ്ബുൽ ആലമീനോട് ഞാന്‍ ഇസ്തിഗാസ ചെയ്തിട്ടില്ലല്ലോ എന്നും ഞാന്‍ ഓര്‍ത്തു. അതിനാല്‍, വഖാഇദ് ഖുർബാനിയര്‍പ്പിക്കാന്‍ ഞാന്‍ മുജ്ബറായി[c] 13.12 മുജ്ബറായി - ഇഖ്റാഹ് അനുസരിച്ചു . 13ശംവീൽ പറഞ്ഞു: നീ സഫാഹത്താണ് ചെയ്തത്. നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ഹുക്മ് നീ ഇത്വാഅത്ത് ചെയ്തില്ല. ഇത്വാഅത്ത് ചെയ്തിരുന്നെങ്കില്‍, അവിടുന്ന് നിന്റെ മുലൂകിയത്ത് ഇസ്രായീലില്‍ എന്നേക്കുമായി സാബിത്താക്കുമായിരുന്നു. 14എന്നാല്‍, നിന്റെ മുലൂകിയത്ത് ഇനി ദീര്‍ഘിക്കുകയില്ല. റബ്ബുൽ ആലമീന്റെ ഹുക്മുകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ രിളയനുസരിച്ച് പ്രവർത്തിക്കുന്ന ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ഖൌമിനു മലിക്കായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു. 15ശംവീൽ ജില്‍ജാലില്‍നിന്ന് ബിൻയാമിന്റെ ജിബഅയിലേക്കു പോയി. അറുനൂറോളം
പേര്‍ മാത്രമേ ശാവുലിനോടു കൂടെ അവശേഷിച്ചിരുന്നുള്ളു. 16ശാവുലും ഇബ്ന് യൂനാസാനും ആ ഖൌമും ബിൻയാമിന്റെ ജിബ്അ് അർളിൽ നാസിലായി. ഫലസ്തീനികൾ മിഖ്മാസിലും നാസിലായി. 17ഫലസ്തീനികളുടെ മഹല്ലത്തില്‍നിന്ന് മൂന്ന് ജമാഅത്തുകൾ തഖ് രീബിനു പുറപ്പെട്ടു. ഒരു ജമാഅത്ത് ശുവാല്‍ അർളിലെ ഉഫ്രായിലേക്കു തിരിച്ചു. 18മറ്റൊന്ന് ബത്‌ഹൂറൂനിലേക്കും മൂന്നാമത്തേത് സ്വഹ്റാഇന് മുമ്പിലായിക്കിടക്കുന്ന സിബൂയിം വാദിയ്ക്കു ഫൌഖിലുള്ള അതിര്‍ത്തിയിലേക്കും പോയി.
19ആ സമാനിൽ ഇസ്രായീലിലൊരിടത്തും സ്വാനിഉകൾ ഇല്ലായിരുന്നു. അബ്റാനികൾ സയ്ഫും റുംഹും ഉണ്ടാക്കാതിരിക്കാന്‍ ഫലസ്തീനികൾ മുന്‍കരുതലെടുത്തിരുന്നു. 20ഇസ്രായേല്യര്‍ക്ക് തങ്ങളുടെ സിക്ക, മിഅ് വൽ, ഫഅ്സ്, മിൻജൽ എന്നിവ ഹദ്ദാക്കുന്നതിന് ഫലസ്തീനികളുടെയടുക്കല്‍ പോകേണ്ടിയിരുന്നു. 21സിക്കത്തിനും മിഅ് വലിനും മൂന്നില്‍ രണ്ടു ശക്കലും ഫഅ്സിനും തർവീസിനും മൂന്നിലൊന്നു ശക്കലും ആയിരുന്നു നിരക്ക്. 22യൌമുൽ ഹർബിൽ ശാവുലിനും ഇബ്ന് യൂനാസാനുമൊഴികേ മറ്റാര്‍ക്കും സയ്ഫോ റുംഹോ ഉണ്ടായിരുന്നില്ല. 23ഫലസ്തീനികളുടെ ഹഫളത്ത് മിഖ്മാസ് മഅ്ബലേക്ക് നീങ്ങി.