1 ശമൂവേൽ 14

שְׁמוּאֵל א׳ (Shmuel Alef)

യൂനാസാന്റെ ജറാഅത്ത്

14 1ഒരു യൌമിൽ ശാവുലിന്റെ ഇബ്ന് യൂനാസാന്‍ സിലാഹ് ഹാമിലിനോട് പറഞ്ഞു: വരൂ, അക്കരെ ഫലസ്തീനിലെ ജുൻദിന്റെ മഹല്ലത്ത് വരെ നമുക്കൊന്നു പോകാം. എന്നാല്‍, ഇക്കാര്യം അവന്‍ അബിനെ അറിയിച്ചില്ല. 2ശാവുൽ ജിബഅയുടെ അതിര്‍ത്തിയിലെ മിജ്റൂനില്‍ മാതളനാരകത്തിന്റെ കീഴിലായിരുന്നു. അവനോടുകൂടെ തഖ് രീബൻ അറുനൂറു ജുൻദികളാണ് ഉണ്ടായിരുന്നത്. 3അഹിത്തൂബിന്റെ ഴബ്നായ[a] 14.3 ഴബ്നായ- ഇബ്നായ ഇത് പരിശോധിക്കണം അഹിയായാണ് ഈഫൂദു ധരിച്ചിരുന്നത്. അഹിത്തൂബ് ഇക്കാബൂദിന്റെ അഖുവായ ഫിനെഹാസിന്റെ ഇബ്നായിരുന്നു. ശീലൂയില്‍ റബ്ബുൽ ആലമീന്റെ ഇമാമായിരുന്ന ഈലിയുടെ ഇബ്നാണ് ഫിനെഹാസ്. യൂനാസാന്‍ പോയ വിവരം ഖൌം അറിഞ്ഞിരുന്നില്ല. 4യൂനാസാന്‍ ഫലസ്തീനിലെ ജുൻദിന്റെ നേരേ ചെല്ലാന്‍ നോക്കിയ വഴിയുടെ അപ്പുറവും ഇപ്പുറവും കടുംതൂക്കായ ഓരോ ഹജറുണ്ടായിരുന്നു - ഒന്ന്, ബൂസെസ് മറ്റേത് സീനെ. 5ഒന്ന് മിഖ്മാസിനഭിമുഖമായി വടക്കുവശത്തും, മറ്റേത് ജീബായ്ക്ക് അഭിമുഖമായിതെക്കുവശത്തും ഉയര്‍ന്നുനിന്നിരുന്നു.

6യൂനാസാന്‍ സിലാഹ് ഹാമിലായ ശാബ്ബിനോടു പറഞ്ഞു: വരുക, നമുക്ക് ഈ മാർക്കംചെയ്യാത്തവരായ ജുൻദിന്റെ നേരേ ചെല്ലാം. റബ്ബുൽ ആലമീൻ നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആള് ഏറിയാലും കുറഞ്ഞാലും റബ്ബുൽ ആലമീനു രക്ഷിക്കാന്‍ തടസ്‌സമില്ലല്ലോ. 7സിലാഹ് ഹാമിൽ അവനോടു പറഞ്ഞു: അങ്ങയുടെ ഹനീഅൻ മരീഅൻ. ഞാന്‍ അങ്ങയുടെ കൂടെത്തന്നെയുണ്ട്. അങ്ങയുടെ ഇഷ്ടമാണ് എന്റേതും. 8യൂനാസാന്‍ പ്രതിവചിച്ചു: നമുക്ക് അവരുടെ നേരേ ചെന്ന് അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാം. 9ഞങ്ങള്‍ വരുവോളം അനങ്ങിപ്പോകരുത് എന്ന് അവര്‍ പറഞ്ഞാല്‍ മുന്‍പോട്ടുപോകാതെ നമുക്ക് അവിടെത്തന്നെ നില്‍ക്കാം; 10കടന്നുവരുവിന്‍ എന്ന് പറഞ്ഞാല്‍ നമുക്ക് കയറിച്ചെല്ലാം. റബ്ബുൽ ആലമീൻ അവരെ നമ്മുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു എന്നതിന് അതായിരിക്കും അലാമത്ത്. 11അങ്ങനെ അവര്‍ ഇരുവരും ഫലസ്തീനിലെ ജുൻദിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇതാ, ഒളിച്ചിരുന്ന ഗുഹകളില്‍ നിന്നു അബ്റാനികൾ പുറത്തുവരുന്നു എന്ന് ഫലസ്തീനികൾ വിളിച്ചുപറഞ്ഞു. 12ഹഫളത്ത് യൂനാസാനെയും സിലാഹ് ഹാമിലിനെയും തഹിയ്യത്ത് ചെയ്തുകൊണ്ട് പറഞ്ഞു: ഇങ്ങോട്ടു കയറിവരുവിന്‍. ഞങ്ങള്‍ ഒരു കാര്യം കാണിച്ചുതരാം. യൂനാസാന്‍ സിലാഹ് ഹാമിലിനോടു പറഞ്ഞു: എന്റെ പിന്നാലെ വരുക. റബ്ബുൽ ആലമീൻ അവരെ ഇസ്രായീലിന്റെ യദുകളില്‍ ഏല്‍പിച്ചിരിക്കുന്നു. 13യൂനാസാന്‍ ഇഴഞ്ഞു മുകളില്‍ക്കയറി; സിലാഹ് ഹാമിൽ പിന്നാലെയും. ഹഫളത്ത് യൂനാസാന്റെ മുന്‍പില്‍ വീണു. സിലാഹ് ഹാമിലാകട്ടെ ഓരോരുത്തരെയായി ഖത്ൽ ചെയ്തു. 14യൂനാസാനും അവനുംകൂടി നടത്തിയ ആ ആദ്യഹലാക്കിൽ ഒരേക്കര്‍ സ്ഥലത്തിനുള്ളില്‍ ഇരുപതുപേരെ ഖത്ൽ ചെയ്തു. 15മഹല്ലത്തിലും ജഹാദ് കളത്തിലും ഖൌമുകള്‍ക്കിടയിലും ദഹ്ശത്തുളവായി. ഹഫളത്തും മുഖർരിബുകളും ബേജാറായി, അർള് സിൽസാലായി. അശദ്ദായ ഇള്ത്വിറാബ്[b] 14.15 ഇള്ത്വിറാബ് - ഹയറാനത്ത് പടര്‍ന്നു.

16അന്നാസ് ചിന്നിച്ചിതറി ഓടുന്നതു ബിൻയാമിനിലെ ജിബഅയില്‍ ഉണ്ടായിരുന്ന ശാവുലിന്റെ ഹഫളത്ത് കണ്ടു. 17അപ്പോള്‍ ശാവുൽ തന്നോടുകൂടെയുണ്ടായിരുന്ന ഖൌമിനോടു പറഞ്ഞു: നമ്മുടെ കൂട്ടത്തില്‍നിന്നു പോയത് ആരെന്നറിയാന്‍ എണ്ണിനോക്കുവിന്‍. അവര്‍ നോക്കിയപ്പോള്‍ യൂനാസാനും സിലാഹ് ഹാമിലും അവിടെ ഇല്ലായിരുന്നു. 18മഅബൂദിന്റെ താബൂത്ത് ഇവിടെ കൊണ്ടുവരുക എന്ന് ശാവുൽ അഹിയായോടു പറഞ്ഞു. ആ സമാനിൽ ഇസ്രായേല്യരോടുകൂടെയായിരുന്നു, മഅബൂദിന്റെ താബൂത്ത്. 19ശാവുൽ ഇമാമിനോട് സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഫലസ്തീനി മഹല്ലത്തിലെ ബഹളം മേല്‍ക്കുമേല്‍ സായിദായി. യദ് പിന്‍വലിക്കുക എന്ന് ശാവുൽ ഇമാമിനോടു പറഞ്ഞു. 20അനന്തരം, ശാവുലും കൂടെയുണ്ടായിരുന്ന ഖൌമും സ്വഫ്ഫായി നിന്ന് ഹർബിലേക്ക് ചെന്നു. ഫലസ്തീനികൾ പരസ്പരം ഹർബ് ചെയ്ത് ഹലാക്കാകുന്നതാണ് അവര്‍ അവിടെ കണ്ടത്. 21നേരത്തെ ഫലസ്തീനികളോടുകൂടെ ആയിരുന്നവരും അവരുടെ മഹല്ലത്തില്‍ ചേര്‍ന്നവരും ആയ അബ്റാനികൾ ശാവുലിനോടും യൂനാസാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായീല്യരുടെ പക്ഷം ചേര്‍ന്നു. 22ഇഫ്രായിം ജബൽ അർളിൽ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫലസ്തീനികൾ തോറ്റോടിയെന്ന് അറിഞ്ഞ്, പക്ഷം ചേര്‍ന്ന് അവരെ പിന്തുടര്‍ന്നു. 23അങ്ങനെ, റബ്ബുൽ ആലമീൻ അന്ന് ഇസ്രായീലിനെ രക്ഷിച്ചു; ബത്താവന് അപ്പുറം വരെ ഹർബ് നടന്നു.

24ഇസ്രായീല്യര്‍ അന്ന് ബേജാറിലായിരുന്നു[c] 14.24 ബേജാറിലായിരുന്നു - ഹയറാനിലായിരുന്നു . കാരണം അഅ്ദാഇനുകളോടു പ്രതികാരം ചെയ്യുവോളം മഗ്രിബിനു മുന്‍പേ ത്വആം കഴിക്കുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ എന്ന് ശാവുൽ പറയുകയും ഖൌമിനെക്കൊണ്ട് അങ്ങനെ ഖസം ചെയ്യിക്കുകയും ചെയ്തിരുന്നു. തന്‍മൂലം, ആരും ത്വആം [d] 14.24 ത്വആം (ഭക്ഷണം) = ഒജീനിക്കുക, അക്ൽ ചെയ്യുക കഴിച്ചില്ല. 25ഖൌമ് ഒരു കാട്ടുപ്രദേശത്തെത്തി, അവിടെ അസൽകട്ടകള്‍ നിലത്തു വീണു കിടപ്പുണ്ടായിരുന്നു. 26കാട്ടില്‍ കടന്നപ്പോള്‍ അസൽ ഇറ്റിറ്റുവീഴുന്നത് അവര്‍ കണ്ടു. എന്നാല്‍ ഖസം ഓര്‍ത്ത് അവരാരും ഒരു തുള്ളി അസൽപോലും കഴിച്ചില്ല. 27യൂനാസാനാകട്ടെ തന്റെ അബ് ഖൌമിനെക്കൊണ്ട് ഖസം ചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ യദിലുണ്ടായിരുന്ന വടിയുടെ ത്വർഫ് അസൽകട്ടയില്‍ മുക്കി അത് അക്ൽ ചെയ്തു. ഉടനെ അവന്റെ അയ്ന് പ്രകാശിച്ചു. 28അപ്പോള്‍ ഒരുവന്‍ വന്നു പറഞ്ഞു: ഇന്ന് എന്തെങ്കിലും ഒജീനിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെയെന്ന് നിന്റെ അബ് ഖൌമിനെക്കൊണ്ട് ഖസം ചെയ്യിച്ചിട്ടുണ്ട്. അവര്‍ ക്ഷീണിച്ചുമിരിക്കുന്നു. 29യൂനാസാന്‍ ഇജാബ ചെയ്തു: എന്റെ അബ് ഈ അർളിനെ കഷ്ടത്തിലാക്കിയിരിക്കുന്നു. ഖലീലായി അസൽ കഴിച്ചപ്പോള്‍ എന്റെ അയ്ന് തെളിഞ്ഞതു കണ്ടില്ലേ? 30അദുവ്വുകളില്‍നിന്നു പിടിച്ചെടുത്ത ത്വആമിനുള്ള സാധനങ്ങള്‍ ഖൌമ് വേണ്ടുവോളം ഒജീനിച്ചിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു! ഫലസ്തീനികളെ എത്രയോ അധികം കൊന്നൊടുക്കുവാന്‍ സാധിക്കുമായിരുന്നു!

31അവര്‍ ഫലസ്തീനികളെ മിഖ്മാസ് മുതല്‍ അയ്യാലോന്‍ വരെ ഇത്തിബാഅ് ചെയ്തു ഹലാക്കാക്കി. ഖൌമ് വളരെയധികം ക്ഷീണിച്ചിരുന്നു. 32അവര്‍ കൊള്ളവസ്തുക്കളായ ശാത്ത് നഅമുകളെയും ബിക്റുകളെയും പാഞ്ഞുചെന്ന് പിടിച്ചു നിലത്തടിച്ചു കൊന്ന് ദമോടെ അക്ൽ ചെയ്തു. 33അവര്‍ ശാവുലിനോടു പറഞ്ഞു: ദമോടുകൂടി അക്ൽ ചെയ്യുകയാല്‍ ഖൌം റബ്ബുൽ ആലമീനെതിരേ ഖത്തീഅത്ത് ചെയ്തിരിക്കുന്നു. ശാവുൽ പറഞ്ഞു: നിങ്ങള്‍ ഖിയാനത്ത്[e] 14.33 ഖിയാനത്ത് - ബെയ്മാൻ കാണിച്ചിരിക്കുന്നു. കബീറായ ഒരു ഹജർ എന്റെയടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍. 34ഓരോരുത്തനും അവനവന്റെ സൌറിനെയോ ശാത്തിനെയോ ഇവിടെ കൊണ്ടുവന്ന് കൊന്നു ഒജീനിക്കാനും, ദമോടുകൂടെ ഒജീനിച്ച്, റബ്ബുൽ ആലമീനെതിരേ ഖത്തീഅത്ത് ചെയ്യാതിരിക്കാനും നിങ്ങള്‍ എല്ലാ ഖൌമിനോടും പറയുവിന്‍. അന്നു ലയ് ലിൽ ഓരോരുത്തരും സൌറുകളെ കൊണ്ടുവന്ന് അവിടെവച്ചു കൊന്നു. 35ശാവുൽ റബ്ബുൽ ആലമീനൊരു ദബീഹത്ത് ഉണ്ടാക്കി. അവന്‍ പണിയിച്ച അവ്വലിലെ മദ്ബഹാണത്.

36ശാവുൽ പറഞ്ഞു: നമുക്കു ലയ് ലിലും ഫലസ്തീനികളെ പിന്തുടര്‍ന്നു സുബഹ് വരെ കൊള്ളയടിക്കുകയും സകലരെയും കൊന്നൊടുക്കുകയും ചെയ്യാം. അങ്ങേക്ക് മുനാസിബെന്നു തോന്നുന്നത് ചെയ്യുക എന്ന് ഖൌമ് ഇജാബത്ത് പറഞ്ഞു. എന്നാല്‍, ഇമാം നമുക്കു മഅബൂദിനോട് ചോദിക്കാം എന്നുപറഞ്ഞു. 37ശാവുൽ ഇലാഹിനോടു ചോദിച്ചു: ഞാന്‍ ഫലസ്തീനികളെ പിന്തുടരണമോ? അങ്ങ് അവരെ ഇസ്രായീലിന്റെ യദുകളില്‍ ഏല്‍പിക്കുമോ? എന്നാല്‍, അവിടുന്ന് അന്ന് അവനു ഇജാബപത്ത് നല്‍കിയില്ല. 38ശാവുൽ അംറാക്കി: ഖൌമിലെ ശയ്ഖുകളെല്ലാവരും അടുത്തുവരട്ടെ. ഇന്ന് ഈ ഖത്തീഅത്ത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചറിയാം. 39ഇസ്രായീലിന്റെ മുൻജിയായ റബ്ബുൽ ആലമീനാണേ, ഇതു ചെയ്തത് എന്റെ ഴബ്നായ യൂനാസാന്‍തന്നെയാണെങ്കിലും, മരിക്കണം. 40ആരും ഇജാപത്ത് പറഞ്ഞില്ല. അവന്‍ എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: നിങ്ങള്‍ ഒരു ഭാഗത്തു നില്‍ക്കുവിന്‍; ഞാനും എന്റെ ഴബ്നായ യൂനാസാനും മറുഭാഗത്തും നില്‍ക്കാം. നിന്റെ ഇഷ്ടംപോലെയാവട്ടെ എന്ന് ഖൌമ് പറഞ്ഞു. 41ശാവുൽ ത്വലബ്[f] 14.41 ത്വലബ് - ഇസ്തിഗാസ ചെയ്തു: ഇസ്രായീലിന്റെ മഅബൂദായ യാ റബ്ബുൽ ആലമീൻ, ഇന്ന് അങ്ങയുടെ അബദിനോട് ഇജാപത്ത് പറയാത്തതെന്ത്? ഈ ഖത്തീഅത്ത് എന്റേതോ എന്റെ ഴബ്നായ യൂനാസാന്റേതോ ആണെങ്കില്‍ ഇസ്രായീലിന്റെ മഅബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങ് ഉറീം കൊണ്ടും ഇസ്രായീല്‍ ഖൌമിന്റേതെങ്കില്‍ തുമ്മീം കൊണ്ടും അലാമത്ത് കാണിക്കണമേ. യൂനാസാനും ശാവുലും കുറ്റക്കാരായി കാണപ്പെട്ടു. ഖൌമ് രക്ഷപെട്ടു. 42ശാവുൽ പറഞ്ഞു: എന്റെയും എന്റെ ഴബ്നായ യൂനാസാന്റെയും പേരില്‍ കുറിയിടുവിന്‍. കുറി യൂനാസാന്റെ പേരില്‍ വീണു.

43ശാവുൽ യൂനാസാനോടു ചോദിച്ചു: നീ എന്താണ് ചെയ്തത്? എന്നോടു പറയുക. യൂനാസാന്‍ പറഞ്ഞു: എന്റെ യദിലുണ്ടായിരുന്ന വടിയുടെ ത്വർഫ് മുക്കി ഖലീലായി അസൽ ഞാന്‍ രുചിച്ചു. ഞാനിതാ മൌത്താകാന്‍ തയ്യാറാണ്. 44യൂനാസാന്‍, നീ മഖ്തൂലാകുന്നില്ലെങ്കില്‍ ഇലാഹ് എന്നെ ശിക്ഷിക്കട്ടെ. 45അപ്പോള്‍ ഖൌമ് ശാവുലിനോടു പറഞ്ഞു: ഇസ്രായീലിനു വലിയ ഫലാഹ് നേടിക്കൊടുത്ത യൂനാസാന്‍ മൌത്താകണമെന്നോ? അതുപാടില്ല. റബ്ബുൽ ആലമീനാണേ സത്യം! അവന്റെ റഅസിലെ ഒരു ശഅ്റ്പോലും നിലത്തുവീണുകൂടാ. അവന്‍ ഇലാഹിന്റെ ഇഷ്ടമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. അങ്ങനെ ഖൌമ് യൂനാസാനെ രക്ഷിച്ചു. അവന്‍ മഖ്തൂലാക്കപ്പെട്ടില്ല. 46ശാവുൽ ഫലസ്തീനികളെ പിന്തുടരാതെ മടങ്ങി. ഫലസ്തീനികളാകട്ടെ തങ്ങളുടെ മകാനിലേക്കു പോയി.

47ഇസ്രായീലിന്റെ മലിക്കായതിനുശേഷം മൂവാബ്യര്‍, അമ്മൂന്യര്‍, ഈദോമ്യര്‍, സൂബാമലിക്കന്‍മാര്‍, ഫലസ്തീനികൾ എന്നിങ്ങനെ ഹൌലിലുള്ള അദുവ്വുകളോടെല്ലാം ശാവുൽ ജിഹാദ് ചെയ്തു. അവന്‍ ചെന്നിടങ്ങളിലെല്ലാം ഫലഹിലായി. 48അവന്‍ അമലീക്യരോടും ജിഹാദ് ചെയ്തു ജയിച്ചു. ഇസ്രായീലിനെ മുഖർരിബീങ്ങളുടെ യദുകളില്‍നിന്നു മോചിപ്പിച്ചു.

49ശാവുലിന്റെ ഇബ്ന്‍മാര്‍ യൂനാസാനും ഇശ്വിയും മല്‍ക്കിഷ്വയുമായിരുന്നു. ബിൻതുമാരില്‍ മൂത്തവള്‍ മീരബ്, ഇളയവള്‍ മിഖാല്‍. 50അഹിമാസിന്റെ ബിൻത് അഹിനൂവാം ആയിരുന്നു ശാവുലിന്റെ സൌജത്ത്. പിതൃസഹോദരനായ നേറിന്റെ ഴബ്നായ അബ്‌നീര്‍ റഈലുൽ ജയ്ശും. 51ശാവുലിന്റെ അബ് കീശും അബ്‌നീറിന്റെ അബ് നേറും അബിയീലിന്റെ ഇബ്ന്‍മാരായിരുന്നു.

52ശാവുലിന്റെ മുൽക് കാലം മുഴുവന്‍ ഫലസ്തീനികളുമായി അശദ്ദായ ജിഹാദ് നടന്നു. ശദീദും ശജാഉമായവരെയെല്ലാം അവന്‍ തന്നോടുകൂടെ ചേര്‍ത്തിരുന്നു.


അടിക്കുറിപ്പുകൾ