സദൃശ്യവാക്യങ്ങൾ 7מִשְׁלֵי (Mishlei)
ഹിക്മത്ത് സിനയിൽനിന്നും സലാമത്താക്കും
7 1ഇബ്നേ, എന്റെ കലാം അനുസരിക്കുകയും, എന്റെ ഹുക്മുകള്‍ ദുഖ്ർ പോലെ കാത്തുസൂക്ഷിക്കുകയും ചെയ്യുക.
2എന്റെ ഹുക്മുകള്‍ പാലിച്ചാല്‍ നീ ജീവിക്കും; എന്റെ നശീഹത്തുകള്‍ ഹദഖത്തു അയ്ൻ പോലെ കാത്തുകൊള്ളുക.
3അവ നിന്റെ ഇസ്ബഉകളില്‍ അണിയുക; ഖൽബിന്റെ ലൌഹിൽ കൊത്തിവയ്ക്കുക.
5മൃദുല ഭാഷണം നടത്തുന്ന സാനിയായില്‍ നിന്ന്, നിന്നെത്തന്നെ സംരക്ഷിക്കാന്‍ ഹിക്മത്തിനോട് നീ എന്റെ ഉഖ്ത്താണെന്നും ഉള്‍ക്കാഴ്ചയോടു നീ എന്റെ ഉറ്റ സുഹൃത്താണെന്നും പറയുക.
6ഞാന്‍ ബൈത്തിന്റെ ജനാലയ്ക്കല്‍ നിന്ന് ശുബ്ബാക്കിനിടയിലൂടെ വെളിയിലേക്കു നോക്കി.
7ജുഹ്ഹാലായ യുവാക്കളുടെ കൂട്ടത്തില്‍, അദീമുൽ ഫഹ്മായ ഒരുവനെ ഞാന്‍ കണ്ടു.
8അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍,
9ലയ് ലിന്റെയും ളുൽമത്തിന്റെയും മറവില്‍ അവളുടെ ബൈത്തിലേക്കുള്ള സബീലിലൂടെ നീങ്ങിക്കൊണ്ടിരുന്നു.
10അപ്പോള്‍ ഖസീസത്തുൽ ഖൽബായ അവള്‍ സാനിയത്തിനെപ്പോലെ ഉടുത്തൊരുങ്ങി അവനെതിരേ വന്നു.
11അവള്‍ ഉയർന്ന സൌത്തില്‍ സംസാരിക്കുന്നവളും ജാമിഹയുമാണ്; അവള്‍ വീട്ടില്‍ ഉറച്ചിരിക്കാറില്ല.
12ശാരിഇലും ചന്തയിലും ഓരോ സാവിയയിലും മാറി മാറി അവള്‍ കാത്തിരിക്കുന്നു.
13അവള്‍ അവനെ പിടികൂടി ചുംബിക്കുന്നു; ഹയാഇല്ലാത്ത മുഖഭാവത്തോടെ അവള്‍ അവനോടു പറയുന്നു:
14എനിക്കു സലാമത്തിന്റെ ദബീഹത്തുകള്‍ സമര്‍പ്പിക്കാനുണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ നദ്റുകൾ പൂര്‍ത്തിയാക്കിയിരിക്കുന്നു.
15അതിന്റെ സബബാൽ, ഇപ്പോള്‍ ഞാന്‍ നിന്നെ കണ്ടുമുട്ടാനായി, ആകാംക്ഷാപൂര്‍വം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്; ഞാന്‍ നിന്നെ കണ്ടെത്തുകയും ചെയ്തു.
16ഞാന്‍ എന്റെ സരീർ വിരികള്‍കൊണ്ടും മിസ്റിലെ വര്‍ണപ്പകിട്ടാര്‍ന്ന ഹരീർകൊണ്ടും സീനത്താക്കിയിരിക്കുന്നു.
17ഞാന്‍ മീറ, അകില്‍, കറുവാപ്പട്ട എന്നിവയാല്‍ എന്റെ ഫിറാശ് മുഅത്ത്വറാക്കിയിരിക്കുന്നു.
18സുബ്ഹാകുന്നതു വരെ നമുക്ക് കൊതിതീരെ മുഹബത്ത് നുകരാം; നമുക്കു മഹബ്ബത്തില്‍ ആറാടാം.
19എന്തെന്നാല്‍, എന്റെ സൌജ് വീട്ടിലില്ല; അവന്‍ ത്വൂലു സഫർ പോയിരിക്കുന്നു.
20ഹഖീബ നിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. അയ്യാമുൽ ബീളിനേ റുജൂ ആകൂ.
21ഒട്ടേറെ ചാടുവാക്കുകള്‍കൊണ്ട് അവള്‍ അവനെ പ്രേരിപ്പിക്കുന്നു; ഹുൽവായ വാക്കാൽ അവള്‍ അവനെ നിര്‍ബന്ധിക്കുന്നു.
22മസ്ജറിലേക്കു സൌറ് പോകുന്നതുപോലെ,
23ജസദിനുള്ളില്‍ സഹ്മ് തുളഞ്ഞു കയറത്തക്ക വിധം കലമാന്‍ കുരുക്കില്‍പ്പെടുന്നതു പോലെ, പക്ഷി കെണിയിലേക്കു പറന്നു ചെല്ലുന്നതുപോലെ, പെട്ടെന്ന് അവന്‍ അവളെ അനുഗമിക്കുന്നു; ഹയാത്താണ് തനിക്കു നഷ്ടപ്പെടാന്‍പോകുന്നതെന്ന് അവന്‍ അറിയുന്നതേയില്ല.
24ആകയാല്‍, യാ ബനിയ്യ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു സംആക്കുവിന്‍.
25നിങ്ങളുടെ ഖൽബ് അവളുടെ സുബുലിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞു തിരിഞ്ഞ് അവളുടെ സബീലുകളില്‍ ചെന്നുപെടാതിരിക്കട്ടെ.
26എന്തെന്നാല്‍, കസീറായ ഖൌമ് അവള്‍ക്കിരയായി സാഖ്വിത്വായിട്ടുണ്ട്; അതേ, അവള്‍മൂലം ഹയാത്ത് നഷ്ടപ്പെട്ടവര്‍ അദീദാണ്..
27അവളുടെ ബൈത്ത് ഹാവിയയിലേക്കുള്ള ത്വരീഖാണ്; മൌത്തിന്റെ അറകളിലേക്ക് അത് ഇറങ്ങിച്ചെല്ലുന്നു.