മസലുകൾ (അംസാൽ) 23מִשְׁלֵי (Mishlei)
23 1സുൽത്വാനോടൊപ്പം ഒജീനിക്കാനിരിക്കുമ്പോള്‍[a] 23:1 ഒജീനിക്കാനിരിക്കുമ്പോള്‍ - അക് ലിനിരിക്കുമ്പോൾ നിന്റെ അമാമിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക.
2ശരിഹാണെങ്കില്‍ നീ നിന്റെ ഹൻജറത്തിന് സിക്കീൻ വെക്കുക.
3അവന്റെ അത്വായിബിൽ കൊതി വയ്ക്കരുത്; അതു അകാദീബിന്റെ ഖുബ്ബൂസാണ്;
4മാൽ നേടാന്‍ അമിതാമായി അധ്വാനം ചെയ്യരുത്, അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വേണ്ട ഹുൽമ്[b] 23:4 ഹുൽമ് - ഹിക്മ കാണിക്കുക.
5മാലിന്‍മേല്‍ അയ്നു വയ്ക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും; നസ്റിനെപ്പോലെ ജിനാഹുവച്ച് സമാഇലേക്കു പെട്ടെന്ന് അതു പറന്നു പോകുന്നു.
6പിശുക്കന്‍ തരുന്ന ത്വആം[c] 23:6 പിശുക്കന്‍ തരുന്ന ത്വആം ശരീറത്തായ അയ്നുള്ളവ കഴിക്കരുത്; അവന്റെ അത്വായിബ് കൊതിക്കുകയുമരുത്.
7എന്തെന്നാല്‍, അവന്‍ നഫ്സില്‍ എണ്ണിനോക്കുന്നുണ്ട്. ഒജീനിക്കുക, ശുർബുക എന്ന് അവന്‍ പറയുമെങ്കിലും അവന്റെ ഖൽബ് നിന്നോടൊപ്പമല്ല.
8ഒജീനിച്ച ത്വആം[d] 23:8 ഒജീനിച്ച ത്വആം - നീ അക് ലാക്കയ ലുഖ്മ നീ ഖയ്ആക്കിക്കളയും;നിന്റെ നല്ല ഖൌൽ പാഴായിപ്പോവുകയും ചെയ്യും.
9ജാഹിൽ കേള്‍ക്കേ സംസാരിക്കരുത്; നിന്റെ കലാമുകളിലെ ഹിക്മത്തിനെ അവന്‍ ഇഹ്തിഖ്റാക്കുകയേയുള്ളു.
10ഖദീമായ സമാനിലേ അതിര്‍ത്തിക്കല്ല് മാറ്റുകയോ യതീമുകളുടെ ഹഖ് ലുകൾ കൈയേറുകയോ അരുത്.
11എന്തെന്നാല്‍, അവരുടെ വലിയ്യ് അസീസാണ്[e] 23:11 അസീസാണ് - ഖവിയ്യായവനാണ് ; അവിടുന്ന് നിങ്ങള്‍ക്കെതിരായി അവരുടെ ദഅ് വാ വാദിക്കും.
12നിന്റെ ഖൽബിന്റെ വജ്ഹ് അദബിലും ഉദ്നുകള്‍ മഅ്റഫത്ത് നിറഞ്ഞ ആയത്തുകളിലും സാബിത്താക്കുക.
13വലദിനെ തഅ്ദീബാക്കാന്‍ മടിക്കേണ്ടാ, അസ്വാകൊണ്ട് ളർബിയെന്നുവച്ച് അവന്‍ മൌത്തായിപോവുകയില്ല.
14ളർബുമ്പോള്‍ നീ അവന്റെ നഫ്സിനെ ഹാവിയത്തില്‍നിന്നു സലാമത്താക്കുകയാണ്.
15ഇബ്നേ, നിന്റെ ഖൽബ് ഹിക്മത്തുള്ളതെങ്കില്‍ എന്റെ ഖൽബും സുറൂറിലാകും.
16നിന്റെ ശഫത്തുകൾ മുസ്തഖീമാത്ത് മൊഴിയുമ്പോള്‍ എന്റെ റൂഹ് ഫറഹിലാകും.
17നിന്റെ ഖൽബ് ആസ്വികളെ[f] 23:17 ആസ്വികളെ - ഖാത്തിഉകളെ നോക്കി ഹാസിദാകരുത്; എപ്പോഴും തഖ് വയില്‍ ഉറച്ചു നില്‍ക്കുക.
18ബിത്തഅ്കീദ് നിനക്കൊരു സവാബുണ്ട്; നിന്റെ റജാഇനു ഖയ്ബത്ത് നേരിടുകയില്ല.
19ഇബ്നേ, ശ്രദ്ധിച്ചു കേള്‍ക്കുക, ഹുൽമ് പുലര്‍ത്തുക, ഖൽബിനെ നല്ല ത്വരീഖിലേക്കു നയിക്കുകയും ചെയ്യുക.
20അമിതമായി ഖംറ് ശുർബുകയും ലഹ്മ് ഒജീനിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്.
21എന്തെന്നാല്‍ സകീറും മുസ്രിഫും ഫഖ്റിലകപ്പെടും; സുക്റുപിടിച്ചു നൌമിലായവന് ഖർഖ് ഉടുക്കേണ്ടി വരും.
22നിനക്കു വിലാദത്ത് നല്‍കിയ അബിനെ അനുസരിക്കുക; ശയ്ഖത്തായ ഉമ്മായെ തഹ്ഖീറാക്കരുത്.
23എന്തു വില കൊടുത്തും ഹഖ് നേടുക; അതു കൈവിടരുത്. ഇൽമും അദബും ഹിക്മയും നേടുക.
24സാലിഹിന്റെ അബ് അത്യധികം ഫറഹിലാകും; ആലിമായ ഇബ്നിനെ ലഭിച്ചവന്‍ അവനില്‍ മസർറ കണ്ടെത്തും.
25നിന്റെ അബും ഉമ്മും സുറൂറിലാകട്ടെ, നിന്റെ വാലിദ ഫറഹിലാകട്ടെ.
26ഇബ്നേ, ഞാന്‍ പറയുന്നതു ഖൽബ് കൊടുത്തു കേള്‍ക്കുക; എന്റെ ത്വരീഖ് അനുവര്‍ത്തിക്കുക.
27സാനിയ ഒരു അമീഖായ ഹാവിയത്താണ്; സാനിയ ഇടുങ്ങിയ ഒരു ബിഅ്റും.
28അവള്‍ ലിസ്സ്വിനെപ്പോലെ പതിയിരിക്കുന്നു; റജുലുമാരുടെ ഇടയില്‍ ഖാഇനീങ്ങളുടെ അദദ് വര്‍ധിപ്പിക്കുന്നു.
29വയ് ലും ദുഃഖവും ശഖാവത്തും മുഖാസമാത്തും കർബും ആര്‍ക്കാണ്? ആര്‍ക്കാണ് ജുറൂഹ് ബിലാസബബ്? ആരുടെ അയ്നാണു ഇസ്മിഹ്റാറായത്?
30ഖംറ് ശുർബി സമയം പോക്കുന്നവര്‍ക്കും ഖംറ് കലര്‍ത്തി രുചി പരീക്ഷിക്കുന്നവര്‍ക്കും തന്നെ.
31കഅ്സുകളില്‍ ഖംറ് ചെമന്നു തിളങ്ങി മുറഖ്റഖത്താകുന്നതു നോക്കിയിരിക്കരുത്.
32അവസാനം അതു ഹയ്യത്തിനെപ്പോലെ കടിക്കുകയും അഫ്ഉവാനെപ്പോലെ കൊത്തുകയും ചെയ്യും.
33അപ്പോള്‍ നിന്റെ അയ്നുകള്‍ അജ്നബിയ്യത്തായ മൻറളുകൾ കാണുകയും മുൽത്തവിയത്തായത് ജല്‍പിക്കുകയും ചെയ്യും.
34നീ ഖൽബുൽ ബഹ്റിൽ അകപ്പെട്ടവനെപ്പോലെയും സാരിയത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും.
35നീ പറയും: അവര്‍ എന്നെ അടിച്ചു; എനിക്കു വേദനിച്ചില്ല. അവര്‍ എന്നെ പ്രഹരിച്ചു; എനിക്ക് ഏറ്റില്ല; ഞാന്‍ എപ്പോഴാണ് ഉണരുക? ഞാന്‍ ഇനിയും ശുർബും.