മസലുകൾ (അംസാൽ) 11

מִשְׁלֵי (Mishlei)

11 1കള്ള മീസാൻ റബ്ബുൽ ആലമീൻ വെറുക്കുന്നു; അദ് ലോടെയുള്ള വസ്ൻ അവിടുത്തെ സആദത്തിലാക്കുന്നു[a] 11.1 സഹാദത്തിലാക്കുന്നു സുറൂറിലാക്കുന്നു .

2കിബ്റിന്റെ പിന്നാലെ ഖിസ് യുണ്ട്; തവാളുഅ് ഉള്ളവരോടുകൂടെ ഇൽമും.

3സാദിഖുകളുടെ അമാനത്ത് അവര്‍ക്കു ഹിദാത്ത് നൽകുന്നു; ഖാഇനുകളുടെ ഇഅ് വിജാജ് അവരെ ഹലാക്കാക്കുന്നു.

4ഗളബിന്റെ യൌമില്‍ മാൽ നാഫിയാവുകയില്ല.

5അദ്ൽ മൌത്തില്‍നിന്നു മഗ്ഫിറത്തിലാക്കുന്നു. ഇഖ് ലാസിന്റെ അദ്ൽ അവനെ റശാദിലേക്കു നടത്തുന്നു; ശർറായവൻ തന്റെ ശർറ് നിമിത്തം സാഖിത്താകുന്നു.

6സാദിഖുകളുടെ അദ്ൽ അവരെ മഗ്ഫിറത്തിലാക്കുന്നു; ശർറുടയവരെ അവരുടെ ഹിർസ് അബ്ദുകളാക്കുന്നു.

7ശർറായവന്റെ റജാഅ് മൌത്തോടെ ഹലാക്കാകും; ഫാജിറിന്റെ റജാഅ് ബാത്തിലായിത്തീരും.

8ആദിൽ[b] 11.8 ആദിൽ - സാലിഹ് ദുരിതത്തില്‍നിന്ന്‌ സലാമത്താക്കപ്പെടുന്നു; ശർറായവൻ അതില്‍ കുടുങ്ങുകയും ചെയ്യുന്നു.

9ഫാജിർ വാക്കുകൊണ്ട് ജാറിനെ ഹലാക്കാക്കും; ആദിൽ മഅ്റഫത്ത് നിമിത്തം സലാമത്താകും.

10സാലിഹുകളുടെ ക്‌ഷേമത്തില്‍ മദീന സുറൂറിലാകുന്നു; ശർറായവരുടെ ഹലാക്കില്‍ സുറൂറിന്റെ നിദാ മുഴങ്ങുന്നു.

11സാദിഖുകളുടെ മേലുള്ള ബറഖത്താല്‍ മദീന റൂഹിയ്യ ഉയർച്ച പ്രാപിക്കുന്നു; ശർറായവരുടെ കലിമത്ത് നിമിത്തം അത് അധഃപതിക്കുന്നു;

12ജിറാനെ നിന്ദിക്കുന്നവന്‍ അദീമുൽ ഫഹ്മാണ്[c] 11.12 അദീമുൽ ഫഹ്മാണ് - അഖ്ൽ ഇല്ലാത്തവനാണ് ; ആലോചനാശീലമുള്ളവന്‍ നിശ്ശബ്ദത പാലിക്കുന്നു.

13നമീമത്ത് പറഞ്ഞുനടക്കുന്നവന്‍ സിർറ് പരസ്യമാക്കുന്നു; വിശ്വസ്തന്‍ സിർറ് സൂക്ഷിക്കുന്നു.

14ഹിദായത്തില്ലാഞ്ഞാല്‍ ജനത നിലംപതിക്കും; വാഇളുകള്‍ കസീറായുണ്ടെങ്കില്‍ സലാമത്തുണ്ട്.

15അന്യന് ളമാൻ നില്‍ക്കുന്നവന്‍ ദുഃഖിക്കേണ്ടിവരും; ളമാൻ നില്‍ക്കാത്തവന്‍ സലീമാണ്.

16നിഅ്മത്തുടയ ഇംറത്ത് ഇക്രാം നേടുന്നു; ഖവിയ്യ് മാലും.

17സദഖ ചെയ്യുന്നവൻ തനിക്കുതന്നെ ഖയ്ർ ചെയ്യുന്നു; ക്രൂരന്‍ തനിക്കുതന്നെ ളുർറ് വരുത്തിവയ്ക്കുന്നു;

18ശർറായവന്റെ സവാബ്[d] 11.18 സവാബ് - അജ്ർ അവനെ വഞ്ചിക്കുന്നു; അദ്ൽ [e] 11.18 അദ്ൽ - സലാഹിയ്യത്ത് വിതയ്ക്കുന്നവന്റെ സവാബ് സുനിശ്ചിതമാണ്.

19സലാഹിയ്യത്തില്‍ നിലനില്‍ക്കുന്നവന്‍ ജീവിക്കും; ശർറിനെ പിന്തുടരുന്നവന്‍ മയ്യത്താകും.

20സൂഉ അഖ് ലുകാർ റബ്ബുൽ ആലമീന് വെറുപ്പുളവാക്കുന്നു; നിഷ്‌കളങ്കര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു.

21ശർറ് ചെയ്യുന്നവനു തീര്‍ച്ചയായും ശിക്ഷ ലഭിക്കും; സാലിഹിന് മഗ്ഫിറത്തും.

22തംയിസില്ലാത്ത സുന്ദരി, ഖിൻസീറിന്റെ ദഹബിന്റെ മൂക്കുത്തിക്കു തുല്യയാണ്.

23ആദിലുകളുടെ ഇറാദ ഖയ്റിലേ ചെല്ലൂ; ശർറായവരുടെ റജാഅ് ക്രോധത്തിലും.

24ഒരാള്‍ ഉദാരമായി നല്‍കിയിട്ടും കൂടുതല്‍ ദനിയ്യാകുന്നു; നല്‍കേണ്ടതു പിടിച്ചുവച്ചിട്ടും മറ്റൊരുവന്റെ ഫഖ്റ് വര്‍ധിക്കുന്നു.

25ഉദാരമായി സ്വദഖ ചെയ്യുന്നവന്‍ ഗനിയ്യാകും; ദാഹം തീർക്കാനുള്ള മാഅ് കൊടുക്കുന്നവന് ദാഹം തീർക്കാനുള്ള മാഅ് കിട്ടും.

26ഹുബൂബ് പൂഴ്ത്തിവയ്ക്കുന്നവനെ ജനങ്ങള്‍ ലഅ്നത്ത് ചെയ്യുന്നു; അതു ബയ്ഇന് വയ്ക്കുന്നവനെ അവര്‍ മുബാറക്കാക്കുന്നു.

27ഖയ്റിനെ ഹദറോടെ അന്വേഷിക്കുന്നവര്‍ ബറക്കത്തിനെയാണ് തലബാക്കുന്നത്. ശർറിനെ തിരയുന്നവനു ശർറ് തന്നെ വന്നുകൂടുന്നു.

28മാലിനെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞു വീഴും; ആദിൽ പച്ച വറഖത്ത് പോലെ തഴയ്ക്കും.

29ഖാതിഉറഹിമിന് ഒന്നും ബാക്കിയുണ്ടാവുകയില്ല; ജാഹിൽ ഹകീമിന്റെ അബ്ദായിരിക്കും.

30അദ്ൽന്റെ സമറത്ത് ഹയാത്തിന്റെ ശജറാണ്; ളുൽമത്ത് ഹയാത്തൊടുക്കുന്നു.

31ആദിൽ കഷ്ടിച്ചു മാത്രമേ സലാമത്താകുന്നുള്ളുവെങ്കില്‍ ശർറായവന്റെയും ആസ്വിയുടെയും ഹാൽ എന്തായിരിക്കും?


അടിക്കുറിപ്പുകൾ