സദൃശ്യവാക്യങ്ങൾ 10

מִשְׁלֵי (Mishlei)

സുലൈമാൻ നബിയുടെ മസലുകള്‍

10 1ആലിമായ[a] 10.1 ആലിമായ - ഹിക്മത്തുള്ളവനായ ഇബ്ൻ അബിന് സുറൂറണയ്ക്കുന്നു; ജാഹിലായ ഇബ്നാകട്ടെ ഉമ്മായ്ക്കു ദുഃഖവും.

2അന്യായമായി നേടിയ മാൽ ഉതകുകയില്ല; അദ്ൽ ആകട്ടെ മൌത്തിൽനിന്നു ഖലാസാക്കുന്നു.

3ആദിലുകൾ[b] 10.3 ആദിലുകൾ - സാലിഹുകൾ ജൂഅ് അനുഭവിക്കാന്‍ റബ്ബുൽ ആലമീൻ അനുവദിക്കുകയില്ല; ശർറായവരുടെ അതിമോഹത്തെ അവിടുന്ന്‌ ബാത്തിലാക്കുന്നു.

4അലസമായ യദ് ദാരിദ്ര്യം വരുത്തിവയ്ക്കുന്നു; സ്ഥിരോത്‌സാഹിയുടെ യദ് സമ്പത്തു നേടുന്നു.

5വേനല്‍ക്കാലത്തു കൊയ്‌തെടുക്കുന്ന മകന്‍ മുന്‍കരുതലുള്ളവനാണ്; കൊയ്ത്തുകാലത്ത് ഉറങ്ങുന്ന ഇബ്ൻ ദില്ലത്ത് വരുത്തിവയ്ക്കുന്നു.

6ആദിലുകളുടെ റഅ്സില്‍ ബർഖത്തുകൾ കുടികൊള്ളുന്നു; ശർറായവരുടെ ഫമ് ളുൽമത്ത് മറച്ചുവയ്ക്കുന്നു.

7സാലിഹുകളെ ദിക്രാക്കുന്നത് ബറകത്താണ്; ശർറായവരുടെ ഇസ്മ് ക്ഷയിച്ചുപോകുന്നു.

8ഖൽബിൽ ഹിക്മത്തുള്ളവന്‍ വസിയ്യത്തുകള്‍ ഇഹ്തിറാം ചെയ്യും; വായാടിയായ ജാഹിൽ ഹലാക്കാകും.

9സാദിഖിന്റെ സബീൽ സലീമാണ്; വഴി പിഴയ്ക്കുന്നവന്‍ പിടിക്കപ്പെടും.

10ഖതഇനു നേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ,സലാമത്ത് സൃഷ്ടിക്കുന്നു.

11ആദിലുകളുടെ ശഫത്ത് ഹയാത്തിന്റെ യമ്പൂആണ്; ശർറുടയവൻമാരുടേതോ ളുൽമത്തിനെ മൂടിവയ്ക്കുന്നു.

12ബുഗ്ള് കലഹം ഇളക്കി വിടുന്നു; മുഹബ്ബത്തോ എല്ലാ ഖത്തീഅത്തുകളും പൊറുക്കുന്നു.

13ഹിക്മയുള്ളവന്റെ ശഫത്തുകളില്‍ ഇൽമ് കുടികൊള്ളുന്നു; അദീമുൽ ഫഹ്മിന്റെ[c] 10.13 അദീമുൽ ഫഹ്മിന്റെ - മഅ്ദൂമുൽ അഖ് ലിന്റെ മത്നില്‍ വടിയാണ് വീഴുക.

14ആലിമുകള്‍ ഇൽമു ജംഅ് ചെയ്തു വയ്ക്കുന്നു; ജാഹിലിന്റെ ജല്‍പനം ഹലാക്ക് വരുത്തിവയ്ക്കുന്നു.

15ബലവത്തായ മദീനത്താണ് ധനികന്റെ മാൽ; ഫഖ്റ് മിസ്കീനിന്റെ[d] 10.15 മിസ്കീനിന്റെ - ഫരീഖിന്റെ ഹലാക്കും.

16ആദിലുകളുടെ അജ്ർ ഹയാത്തിലേക്കു നയിക്കുന്നു; ശർറായവരുടെ നേട്ടം ഖതീഅത്തിലേക്കും.

17തഅ് ലീമിനെ ഇക്രാമാക്കുന്നവന്‍ ഹയാത്തിലേക്കുള്ള പാതയിലാണ്; വസിയ്യത്ത് തള്ളുന്നവന് വഴി തെറ്റുന്നു.

18ബുഗ്ള് മറച്ചുവച്ചു സംസാരിക്കുന്നവന്‍ കദിബ് പറയുന്നു; ഗീബത്ത് പറയുന്നവന്‍ ജാഹിലാണ്.

19ഖൌൽ ഏറുമ്പോള്‍ തെറ്റു വര്‍ധിക്കുന്നു; കലിമത്തുകളെ നിയന്ത്രിക്കുന്നവന്‌ വീണ്ടുവിചാരമുണ്ട്.

20ആദിലുകളുടെ ലിസാൻ വിശിഷ്ടമായ ഫിള്ളത്താണ്; ശർറായവരുടെ മനസ്‌സു വിലകെട്ടതും.

21സാലിഹിന്റെ ഖൌൽ കസീറിനെ മുസ്മനാക്കുന്നു; ജാഹിൽ അക്ൽ ഇല്ലായ്മയാൽ മൌത്താകുന്നു.

22റബ്ബുൽ ആലമീന്റെ ബറകത്ത് ഗിനാ നല്‍കുന്നു; അവിടുന്ന് അതില്‍ കആബത്ത് കലര്‍ത്തുന്നില്ല.

23തെറ്റുചെയ്യുക ജാഹിലിന്‌ വെറുമൊരു ലഹ് വാണ്; അറിവുള്ളവന് ഹിക്മത്തുള്ളവന് ഇൽമോടെയുള്ള പെരുമാറ്റത്തിലാണ് സുറൂർ.

24ശർറായവൻ ഭയപ്പെടുന്നതുതന്നെ അവനു വന്നുകൂടും; സാലിഹിന്റെ ശഹ്-വത്ത്[e] 10.24 ശഹ്-വത്ത് - ഇറാദത്ത് നാഫിആകും.

25ശർറായവൻ തൂഫാനില്‍ വീഴുന്നു; സാലിഹോ അബദിയായി നിലനില്‍ക്കും.

26ഖല്ല് സിന്നിനും, ദുഖാൻ അയ്നിനും എന്നപോലെയാണ് കസ് ലാൻ തന്നെ നിയോഗിക്കുന്നവര്‍ക്കും.

27തഖ് വാ ഉംറ് സായിദാക്കുന്നു; ശർറായവരുടെ ഹയാത്ത്കാലം പരിമിതമായിരിക്കും.

28ആദിലുകളുടെ പ്രത്യാശ സുറൂർ ആഖിബത്താണ്; ശർറായവരുടെ റജാഅ് ബാത്തിലാകും.

29സാദിഖായി പെരുമാറുന്നവന് റബ്ബുൽ ആലമീൻ ഉറപ്പുള്ള ഖൽഅത്താണ്; ശർറ് പ്രവര്‍ത്തിക്കുന്നവനെ അവിടുന്ന് ഹലാക്കാക്കുന്നു.

30സാലിഹുകൾക്ക് ഒരിക്കലും സ്ഥാനമാറ്റം സംഭവിക്കുകയില്ല; ശർറായവർക്കു അർളില്‍ ഇടംകിട്ടുകയില്ല.

31സാലിഹിന്റെ ശഫത്തുളില്‍നിന്ന് ഇൽമ് പുറപ്പെടുന്നു; ളാല്ലായ ലിസാൻ മുറിച്ചുമാറ്റപ്പെടും.

32ആദിലുകളുടെ ശഫത്തുകള്‍ ഖയ്റായതു പറയുന്നു; ശർറായവരുടെ ശഫത്തുകളോ ളാല്ലായതും.


അടിക്കുറിപ്പുകൾ