സൂറ അൽ-അദ്ദാൻ 26

രണ്ടാമത്തെ ജനസംഖ്യ

26 1മഹാമാരി നിലച്ചതിനു ബഅ്ദായായി റബ്ബുൽ ആലമീൻ മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു : 2ഇസ്രായീല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്കു ഖബീല ഗോത്രമായി എടുക്കുക. 3റബ്ബുൽ ആലമീൻ കല്‍പിച്ചതനുസരിച്ച് 4ഇസ്രായീലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ മൂസായും പുരോഹിതനായ എലെയാസറും കണക്കെടുക്കുന്നതിന് ഒരുമിച്ചുകൂട്ടി. മിസ്റിൽ നിന്നു പുറപ്പെട്ട ഇസ്രായീല്‍ ഖൌമ് ഇവരാണ്:

5ഇസ്രായീലിന്റെ ആദ്യജാതനായ റൂബന്‍; റൂബന്റെ പുത്രന്‍മാരായ ഹനോക്ക്, ഫല്ലു, 6ഹെസ്രോണ്‍, കര്‍മി എന്നിവരുടെ കുലങ്ങള്‍. 7ഇവയുള്‍പ്പെട്ട റൂബന്‍ ഖബീലയിൽ നാല്‍പത്തിമൂവായിരത്തിയെഴുനൂറ്റിമുപ്പത് ആളുകള്‍. 8ഫല്ലുവിന്റെ പുത്രന്‍ ഏലിയാബ്, 9ഈലിയാബിന്റെ പുത്രന്‍മാര്‍: നെമുവേല്‍, ദാഥാന്‍, അബീറാം; കോറഹും സംഘവും റബ്ബുൽ ആലമീനെതിരായി കലഹിച്ചപ്പോള്‍ കോറഹിനോടു ചേര്‍ന്നു മോശയ്ക്കും അഹറോനും എതിരായി മത്സരിച്ച, സമൂഹത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട, ദാഥാനും അബീറാമും ഇവര്‍തന്നെ. 10അർള് വാപിളര്‍ന്നു കോറഹിനോടൊപ്പം അവരെ വിഴുങ്ങുകയും അഗ്നി ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കുകയും ചെയ്തപ്പോള്‍ ആ സംഘം മരിച്ച് ഒരടയാളമായിത്തീര്‍ന്നു. 11എന്നിട്ടും കോറഹിന്റെ പുത്രന്‍മാര്‍ മരിച്ചില്ല.

12ശിമയൂന്‍ ഖബീലയിൽ നെമുവേല്‍, യാഖീന്‍, യാമിന്‍, 13സേരഹ്, ഷാവൂള്‍ എന്നിവരുടെ കുലങ്ങള്‍. 14ഈ കുലങ്ങള്‍ ഉള്‍പ്പെട്ട ശിമയൂന്‍ ഖബീലയിൽ ഇരുപത്തീരായിരത്തിയിരുനൂറ് ആളുകള്‍.

15ഗാദ് ഖബീലയിൽ സെഫോന്‍, ഹഗ്ഗി, ഷൂനി, 16ഓസ്‌നി, ഏരി, 17അരോദ്, അരേലി എന്നിവരുടെ കുലങ്ങള്‍. 18ഇവയുള്‍പ്പെട്ട ഗാദ് ഖബീലയിൽ നാല്‍പതിനായിരത്തിയഞ്ഞൂറ് ആളുകള്‍.

19ജൂദായുടെ പുത്രന്‍മാര്‍ ഏരും ഓനാനും. ഏരും ഓനാനും കാനാന്‍ ബലദിൽവച്ചു മരിച്ചു. 20യൂദാ ഖബീലയിൽ ഷേലഹ്, പേരെസ്, സേരഹ് എന്നിവരുടെ കുലങ്ങള്‍. 21പേരെസിന്റെ കുലത്തില്‍ ഹെസ്രോണ്‍, ഹാമൂല്‍ എന്നിവരുടെ കുടുംബങ്ങള്‍. 22ഇവയുള്‍പ്പെടുന്ന യൂദാ ഖബീലയിൽ എഴുപത്താറായിരത്തിയ ഞ്ഞൂറ് ആളുകള്‍.

23ഇസാക്കര്‍ ഖബീലയിൽ തോലാ, പുവാഹ്, 24യാഷൂബ്, ഷിമ്രോന്‍ എന്നിവരുടെ കുലങ്ങള്‍. 25ഇവയുള്‍പ്പെട്ട ഇസാക്കര്‍ ഖബീലയിൽ അറുപത്തിനാലായിരത്തിമുന്നൂറ് ആളുകള്‍.

26സിബുലൂൻ ഖബീലയിൽ സെരെദ്, ഏലോന്‍, യാഹ്‌ലേല്‍ എന്നിവരുടെ കുലങ്ങള്‍. 27ഇവയുള്‍പ്പെട്ട സിബുലൂൻ ഖബീലയിൽ അറുപതിനായിരത്തിയഞ്ഞൂറ് ആളുകള്‍.

28ജോസഫിന്റെ പുത്രന്‍മാര്‍ മനാസ്സെയും എഫ്രായിമും. 29മനാസ്സെയുടെ പുത്രന്‍മാഖീര്‍. 30മാഖീര്‍ ഗിലയാദിന്റെ പിതാവായിരുന്നു. ഗിലയാദില്‍നിന്ന്, യേസെര്‍, ഹേലെക്ക്, 31അസ്രിയേല്‍, ഷെക്കെം, 32ഷെമിദ, ഹേഫെര്‍ എന്നിവരുടെ കുടുംബങ്ങള്‍. 33ഹേഫെറിന്റെ മകനായ സെലോഫഹാദിനു പുത്രന്‍മാരില്ലായിരുന്നു; മഹ്‌ലാ, നോവാ, ഹൊഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നീ പുത്രിമാരാണ് ഉണ്ടായിരുന്നത്. 34മനാസ്സെ ഖബീലയിൽ അമ്പത്തീരായിത്തിയെഴുനൂറ് ആളുകള്‍.

35എഫ്രായിം ഖബീലയിൽ ഷുത്തേലാഹ്, ബേക്കെര്‍, താഹാന്‍ എന്നിവരുടെ കുലങ്ങള്‍. 36ഷുത്തേലാഹിന്റെ മകനാണ് ഏരാന്‍. 37ഇവയുള്‍പ്പെട്ട എഫ്രായിം ഖബീലയിൽ മുപ്പത്തീരായിരത്തിയഞ്ഞൂറ് ആളുകള്‍. ഇവ രണ്ടും ജോസഫിന്റെ പുത്രന്‍മാരുടെ ഗോത്രങ്ങളാണ്.

38ബഞ്ചമിന്‍ ഖബീലയിൽ ബേലാ, അഷ്‌ബേല്‍, അഹിറാം, 39ഷെഫൂഫാം, ഹൂഫാം എന്നിവരുടെ കുലങ്ങള്‍. 40ബേലായുടെ കുലത്തില്‍ അര്‍ദ്, നാമാന്‍ എന്നിവരുടെ കുടുംബങ്ങള്‍. 41ഇവയുള്‍പ്പെട്ട ബഞ്ചമിന്‍ ഖബീലയിൽ നാല്‍പത്തയ്യായിരത്തിയറുനൂറ് ആളുകള്‍.

42ദാന്‍ ഖബീലയിൽ ഷൂഹാമിന്റെ കുലം, 43ദാന്‍ ഖബീലയിൽ അറുപത്തിനാലായിരത്തിനാനൂറ് ആളുകള്‍.

44ആശീര്‍ ഖബീലയിൽ യിമ്‌ന, യിഷ്‌വി, ബറിയ എന്നിവരുടെ കുലങ്ങള്‍. 45ബറിയായുടെ കുലത്തില്‍ ഹേബെര്‍, മല്‍ക്കിയേല്‍ എന്നിവരുടെ കുടുംബങ്ങള്‍. 46ആഷേറിനു സേറാ എന്നൊരു പുത്രിയുണ്ടായിരുന്നു. 47ആശീര്‍ ഖബീലയിൽ അമ്പത്തിമൂവായിരത്തിനാനൂറ് ആളുകള്‍.

48നഫ്താലി ഖബീലയിൽ യഹ്‌സേല്‍, ഗൂനി, 49യേസെര്‍, ഷില്ലേം എന്നിവരുട കുലങ്ങള്‍. 50ഇവയുള്‍പ്പെട്ട നഫ്താലി ഖബീലയിൽ നാല്‍പത്തയ്യായിരത്തിനാനൂറ് ആളുകള്‍.

51അങ്ങനെ ഇസ്രായീല്‍ ഖൌമ് ആകെ ആറു ലക്ഷത്തിയോരായിരത്തിയെഴൂനൂറ്റിമുപ്പതു പേര്‍ ഉണ്ടായിരുന്നു.

52റബ്ബുൽ ആലമീൻ മോശയോട് അരുളിച്ചെയ്തു : 53എണ്ണമനുസരിച്ച് ഇവര്‍ക്കു ദൌല ഭാഗിച്ചു കൊടുക്കണം. 54കബീറായ ഗോത്രത്തിനു കൂടുതലും ചെറിയ ഗോത്രത്തിനു കുറവും. അങ്ങനെ എണ്ണമനുസരിച്ച് ഓരോ ഗോത്രത്തിനും ഹഖ് നല്‍കണം. 55നറുക്കിട്ടുവേണം ദൌല വിഭജിക്കാന്‍. താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും ഹഖ് ലഭിക്കുക. 56ആളേറിയ ഗോത്രത്തിനും ആളുകുറഞ്ഞ ഗോത്രത്തിനും ഹഖ് നറുക്കിട്ടു ഭാഗിക്കണം.

57ലീവി ഖബീലയിൽ ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി എന്നിവരുടെ കുലങ്ങള്‍. 58ലിബ്‌നി, ഹെബ്രോണ്‍, മഹ്‌ളീ, മൂഷി, കോറഹ് എന്നിവരുടെ കുലങ്ങളും ലീവി ഖബീലയിൽ ഉള്‍പ്പെടുന്നു; കൊഹാത്ത് അമ്രാമിന്റെ പിതാവാണ്. 59യോക്കേബേദ് ആയിരുന്നു അമ്രാമിന്റെ സൌജത്ത്. ലീവിക്ക് മിസ്റില്‍വച്ചു ജനിച്ച മകളാണവള്‍. ഇവളില്‍ അമ്രാമിന് അഹറോനും മൂസായും അവളുടെ സഹോദരി മിരിയാമും ജനിച്ചു. 60അഹറോന്റെ പുത്രന്‍മാരാണു നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവര്‍. 61നാദാബും അബിഹുവും റബ്ബുൽ ആലമീന്റെ മുമ്പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയി. 62ലീവി ഖബീലയിൽ ഒരു മാസവും അതില്‍ക്കൂടുതലും പ്രായമുള്ള പുരുഷ സന്തതികളുടെ സംഖ്യ ഇരുപത്തിമൂവായിരമായിരുന്നു. ഇസ്രായീല്‍ ഖൌമിന്റെ ഇടയില്‍ അവര്‍ക്ക് ഹഖ് കൊടുക്കാതിരുന്നതു കൊണ്ട് അവരെ അക്കൂട്ടത്തില്‍ എണ്ണിയില്ല.

63ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൂവാബ് സമതലത്തില്‍വച്ചു മൂസായും പുരോഹിതനായ എലെയാസറും കൂടി ഇസ്രായീല്‍ ഖൌമിന്റെ കണക്കെടുത്തപ്പോള്‍ ഇവരെയാണ് എണ്ണിയത്. 64എന്നാല്‍, മൂസായും ഇമാം അഹറോനും കൂടി സീനായ് മരുഭൂമിയില്‍വച്ച് എടുത്ത ഇസ്രായീല്‍ ഖൌമിന്റെ കണക്കില്‍പെട്ടവരാരും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു. 65കാരണം, അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്നു റബ്ബുൽ ആലമീൻ അരുളിച്ചെയ്തിരുന്നു. യഫുന്നയുടെ ഴബ്നായ കാലെബും നൂനിന്റെ ഴബ്നായ ജോഷ്വയും ഒഴികെ അവരിലാരും അവശേഷിച്ചില്ല.