മത്തി 10
അപ്പസ്‌തോലന്‍മാരെ മുർസലാക്കുന്നു
(മര്‍ക്കോസ് 3:13-19; മര്‍ക്കോസ് 7:7-13; ലൂക്കാ 6:12-16; ലൂക്കാ 9:1-6)
10 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തന്റെ പന്ത്രണ്ടു സാഹബാക്കളെ വിളിച്ച്, ബദ്റൂഹുകളെ ബഹിഷ്‌കരിക്കാനും എല്ലാ മറളുകളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് സുൽത്താനിയത്ത് നല്‍കി. 2ആ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരുടെ പേരുകള്‍: ഒന്നാമന്‍ സഫ് വാൻ എന്നു ഇസ്മ് ഉള്ള ശിമയൂന്‍, അവന്റെ അഖുവായ അന്തുറു, സെബദിയുടെ പുത്രനായ യഅ്ഖൂബ്, അവന്റെ അഖുവായ യഹിയ്യ, 3ഫൽബൂസ്, ഇബ്ൻ തലമാ, തുുമാസ്, ചുങ്കക്കാരന്‍ മത്താ, ഹല്‍പൈയുടെ പുത്രന്‍ യഅ്ഖൂബ്, തദേവൂസ്, 4കാനാന്‍കാരന്‍ ശിമയൂന്‍, ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.
5ഈ പന്ത്രണ്ടു പേരെയും ഈസാ അൽ മസീഹ് ഇപ്രകാരം ചുമതലപ്പെടുത്തി മുർസലാക്കി: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ മദീനയിൽ പ്രവേശിക്കുകയുമരുത്. 6പ്രത്യുത, ഇസ്രായീല്‍ വംശത്തിലെ നഷ്ടപ്പെട്ടു പോയ ആടുകളുടെ ഖരീബിലേക്കു പോകുവിന്‍. 7പോകുമ്പോള്‍, അള്ളാഹുവിൻറെ ദൌല സമീപിച്ചിരിക്കുന്നു എന്നു വയള് പറയുവിൻ. 8രോഗികളെ ശിഫയാക്കുകയും മയ്യത്തായവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും ശൈത്താന്മാരെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍. 9നിങ്ങളുടെ അരപ്പട്ടയില്‍ ദഹബോ ഫിള്ളത്തോ ചെമ്പോ കരുതിവയ്ക്കരുത്. 10യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടു പോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്. 11നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍. 12നിങ്ങള്‍ ആ ബൈത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സലാം ചൊല്ലണം 13ആ ബൈത്ത് അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സലാം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സലാം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ. 14ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ബൈത്ത് അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍. 15ഹുകുമ ദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു.
പീഡകളുടെ കാലം
(മര്‍ക്കോസ് 13:9-13; ലൂക്കാ 12:11-12; ലൂക്കാ 21:12-19)
16ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്ന പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. 17മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപ സംഘങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുക്കും. തങ്ങളുടെ പള്ളികളില്‍ വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും. 18നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും മലിക്കുകളുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും കാഫിറുകളുടെയും മുമ്പാകെ നിങ്ങള്‍ ശഹാദത്ത് നല്‍കും. 19അവര്‍ നിങ്ങളെ ഏല്‍പിച്ചു കൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. 20എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ ആസ്മാനി റൂഹാണ് സംസാരിക്കുന്നത്. 21അഖുവായ അഖിനെയും അബ്ബ പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; ഔലാദുകള്‍ മാതാപിതാക്കന്‍മാരെ എതിര്‍ക്കുകയും അവരെ കത്ൽ ചെയ്യുകയും ചെയ്യും. 22എന്റെ ഇസ്മ് മൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. ഖാതിമത്തിലായി വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷപെടും. 23ഒരു മദീനയിൽ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനു മുമ്പ്, നിങ്ങള്‍ ഇസ്രായീലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല.
24ശാകിർദ് ഉസ്താദിനേക്കാള്‍ വലിയവനല്ല; ഭൃത്യന്‍യജമാനനെക്കാള്‍ കബീറായ വനല്ല. 25ശാകിർദ് ഉസ്താദിനെപ്പോലെയും ഭൃത്യന്‍യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ദജ്ജാല്‍ എന്നു വിളിച്ചെങ്കില്‍ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
നിര്‍ഭയം ശഹാദത്ത് നല്‍കുക
(ലൂക്കാ 12:2-9)
26നിങ്ങള്‍ അവരെ പേടിക്കേണ്ട, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. 27ള്വലമില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ നൂറാനിയത്തിൽ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍. 28ശരീരത്തെ ഖത്ൽ ചെയ്യുകയും റൂഹിനെ ഖത്ൽ ചെയ്യാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ പേടിക്കേണ്ട, മറിച്ച്, റൂഹിനെയും ശരീരത്തെയും ജഹന്നത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. 29ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ അബ്ബയുടെ അറിവുകൂടാതെ അവയിലൊന്നു പോലും നിലം പതിക്കുകയില്ല. 30നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. 31അതിനാല്‍, പേടിക്കേണ്ട. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. 32ഇൻസാനിയത്തിന്റെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ ആസ്മാനി ബാപ്പ്ന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. 33ഇൻസാനിയത്തിന്റെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ ആസ്മാനി ബാപ്പ്ന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
സമാധാനമല്ല, ഭിന്നതകള്‍
(ലൂക്കാ 9:23-24; ലൂക്കാ 12:51-53; ലൂക്കാ 14:25-27; മര്‍ക്കോസ് 8:34-35; മത്തായി 16:24-25)
34ദുനിയാവിൽ സമാധാനമാണു ഞാന്‍ കൊണ്ടു വന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. 35എന്തെന്നാല്‍, ഒരുവനെ തന്റെ ബാപ്പക്കെതിരായും ഇബ്നത്തിനെ ഉമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയുമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. 36സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ അഅ്ദാഇനുകൾ. 37എന്നെക്കാളധികം ബാപ്പയെയോ ഉമ്മയെയോ ഹുബ്ബ് വെക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. 38സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. 39സ്വന്തം ഹയാത്ത് കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ഹയാത്ത് നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.
പ്രതിഫലവാഗ്ദാനം
(മര്‍ക്കോസ് 9:4-41)
40നിങ്ങളെ ഖുബൂലാക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ ഖുബൂലാക്കുന്നവന്‍ എന്നെ മുർസലാക്കിയവനെ സ്വീകരിക്കുന്നു. 41നബിയെ നബിയായി സ്വീകരിക്കുന്നവന് നബിയുടെ പ്രതിഫലവും ആദിലിനെ നീതിമാനായി സ്വീകരിക്കുന്നവന് ആദിലിന്റെ പ്രതിഫലവും ലഭിക്കുന്നു. 42ഈ ചെറിയവരില്‍ ഒരുവന്, സ്വഹാബാൻ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു സമറത്ത് ലഭിക്കാതിരിക്കുകയില്ലെന്നു ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു.