ലൂക്കാ 13
ഭയംകൂടാതെ ശഹാദത്ത് നല്‍കുക
13 1പരസ്പരം ചവിട്ടേല്‍ക്കത്തക്കവിധം ആയിരക്കണക്കിനു അന്നാസ് തിങ്ങിക്കൂടി. അപ്പോള്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് സ്വഹാബികളോടു പറയുവാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍. 2ഈസാ അൽ മസീഹ് ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? 3അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ ഹലാക്കാകും. 4അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? 5അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ ഹലാക്കാകും.
സമറത്ത് തരാത്ത അത്തിവൃക്ഷം
6ഈസാ അൽ മസീഹ് ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല. 7അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍ നിന്ന് സമറത്ത് അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? 8കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ സനത്ത് കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. 9മേലില്‍ അതു സമറത്ത് നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.
കൂനുള്ള മർഅത്തിനെ ശിഫയാക്കുന്നു
10ഒരു സാബത്തില്‍ ഈസാ അൽ മസീഹ് ഒരു പള്ളിയില്‍ തഅലീം നൽകികൊണ്ടിരുന്നു. 11പതിനെട്ടു വര്‍ഷമായി ഒരു റൂഹ് ബാധിച്ച് രോഗിണിയായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. 12ഈസാ അൽ മസീഹ് അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍ നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു. 13ഈസാ അൽ മസീഹ് അവളുടെമേല്‍ കൈകള്‍വച്ചു. ആ വക്തിൽ തന്നെ അവള്‍ നിവര്‍ന്നു നില്‍ക്കുകയും ഇലാഹിനെ ഹംദ് ചെയ്തും ചെയ്തു. 14ഈസാ അൽ മസീഹ് സാബത്തില്‍ മരീള് സുഖപ്പെടുത്തിയതില്‍ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങള്‍ ഉണ്ട്. ആദിവസങ്ങളില്‍ വന്ന് ശിഫ നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല. 15അപ്പോള്‍ റബ്ബ് പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ സൌറിനെയോ ഹിമാറിനെയോ തൊഴുത്തില്‍ നിന്നഴിച്ച് മാഅ് കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ? 16പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്നവളായ ഇബ്രാഹീം നബി (അ) ഈ ഇബ്നത്തിനെ സാബത്തു യൌമിൽ അഴിച്ചുവിടേണ്ടതില്ലെന്നോ? 17ഇതുകേട്ട് ഈസാ അൽ മസീഹിന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍ ഈസാ അൽ മസീഹ് ചെയ്തിരുന്ന അളിമത്തായ കൃത്യങ്ങളെക്കുറിച്ചു സആദത്തിലായി.
കടുകുമണിയും പുളിമാവും
18ഈസാ അൽ മസീഹ് പറഞ്ഞു: അള്ളാഹുവിൻറെ ദൌല എന്തിനോടു സദൃശമാണ്? എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും? 19അത് ഒരുവന്‍ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണിക്കു സദൃശമാണ്. അതു വളര്‍ന്നു മരമായി. സമാഅ് ലെ ത്വയ്റുകള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി. 20ഈസാ അൽ മസീഹ് വീണ്ടും പറഞ്ഞു: അള്ളാഹുവിൻറെ രാജ്യത്തെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്? 21ഒരു ഹുറുമ മൂന്നളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ച പുളിപ്പുപോലെയാണത്.
ഇടുങ്ങിയ വാതില്‍
22മദീനത്തുകളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് ഈസാ അൽ മസീഹ് ജറുസലെമിലേക്കു യാത്രചെയ്യുകയായിരുന്നു. 23ഒരുവന്‍ ഈസാ അൽ മസീഹിനോടു ചോദിച്ചു: റബ്ബേ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: 24ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പേര്‍ ദാഖിലാകാൻ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല. 25വീട്ടുടമസ്ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തു നിന്ന്, റബ്ബേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ് ബാബിങ്കൽ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറഫാകുന്നില്ല. 26അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ ഹുളൂറില്‍ ഞങ്ങള്‍ ഒചീനിക്കുകയും ശുർബ് ചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ തഅലീം നൽകുകയും ചെയ്തിട്ടുണ്ട്. 27എന്നാല്‍ അദ്ദേഹം പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറഫാകുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍. 28ഇബ്രാഹീം നബി (അ) ഇസഹാക്ക് നബി (അ) യഅ്ഖൂബ് നബി (അ) എന്നീ സകല നബിമാരും അള്ളാഹുവിൻറെ രാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറം തള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. 29കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കു നിന്നും തെക്കു നിന്നും അന്നാസ് വന്ന് അള്ളാഹുവിൻറെ രാജ്യത്തില്‍ ദാവത്തിന്നിനിരിക്കും. 30അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
യെറുസലെമിനെക്കുറിച്ചുള്ള ഹദ്ദാദ്
31അപ്പോള്‍ തന്നെ ചില ഫരിസേയര്‍ വന്ന് ഈസാ അൽ മസീഹിനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെ ഖത്ൽ ചെയ്യാൻ ഒരുങ്ങുന്നു. 32ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും ശൈത്താനെ ഖുറൂജാക്കുകയും ശിഫ നല്‍കുകയും ചെയ്യും. മൂന്നാം യൌമിൽ എന്റെ അമലുകൾ ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. 33എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ സഫർ തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, യെറുസലെമിനു പുറത്തുവച്ച് ഒരു നബി നശിക്കുക സാധ്യമല്ല. 34യെറുസലേം, യെറുസലേം, നബിമാരെ ഖത്ൽ ചെയ്യുകയും നിന്റെ ഖരീബിലേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍ കീഴ്‌ചേര്‍ത്തുനിര്‍ത്തുന്നതുപോലെ നിന്റെ അബ്നാഉകളെ ഒന്നിച്ചു ചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ മർറത്ത് ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. 35ഇതാ, നിങ്ങളുടെ ബൈത്ത് പരിത്യക്തമായിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, റബ്ബുൽ ആലമീന്റെ ഇസ്മിൽ വരുന്നവന്‍ ബർക്കത്തുടയവൻ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല.