യഹിയ്യ 19
19 1പീലാത്തോസ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ)നെ ചാട്ടവാറ്കൊണ്ട് അടിപ്പിച്ചു. ജുനൂദുകള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി ഈസാ(അ)ന്‍റെ തലയില്‍ വച്ചു; 2ഒരു ചോന്ന മേല്‍കുപ്പായം അവനെ അണിയിച്ചു. 3അവര്‍ ഈസാ(അ)ന്റെ ഖരീബില്‍ വന്ന് ജൂദരുടെ മലിക്കേ, സലാം! എന്നു പറഞ്ഞ് യദ് കൊണ്ട് അവനെ അടിച്ചു.
4പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു ജറീമത്തും ഞാന്‍ ഇവനില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറഫാവാൻ ഇതാ, അവനെ നിങ്ങളുടെ ഖരീബിലേക്കു കൊണ്ടുവരുന്നു. 5മുള്‍ക്കിരീടവും ചോന്ന മേല്‍ക്കുപ്പായവും ധരിച്ച് ഈസാ(അ) പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, ആ ഇന്‍സാൻ!
6ഈസാ(അ)നെ കണ്ടപ്പോള്‍ ഇമാം മുദീറുമാരും ഖിദ്മത്ത്കാരും വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ ഇവനെ കൊണ്ടു പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു ജറീമത്തും കാണുന്നില്ല.
7ജൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു ശരീഅത്തുണ്ട്. ആ ശരീഅത്തനുസരിച്ച് ഇദ്ദേഹം മൌത്താകണം. കാരണം, ഇദ്ദേഹം നഫ്സിയായി ഇബ്നുള്ളയെന്നു അവകാശപ്പെടുന്നു.
8ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഖോഫായി. 9അവന്‍ വീണ്ടും ഖസറില്‍[b] 19.9 ഖസറില്‍ please do exegest check ദുഖൂൽ ചെയ്ത് ഈസാ(അ)നോടു ചോദിച്ചു: നീ എവിടെ നിന്നാണ്? ഈസാ(അ) മറുപടിയൊന്നും പറഞ്ഞില്ല. 10പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ മുസ്തഖീലാക്കാനും ക്രൂശിക്കാനും എനിക്ക് സുൽത്താനിയത്തുണ്ടെന്ന് അറഫാവില്ലെ?
11ഈസാ(അ) പറഞ്ഞു: അലാഇൽ നിന്നു മശ്കല ഇല്ലായിരുന്നുങ്കില്‍ എന്‍റെ മേല്‍ സുൽത്താനിയത്തും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചു തന്നവന്‍റെ ഖതീഅത് കൂടുതല്‍ ഗൗരവമുള്ളതാണ്.
12അപ്പോള്‍ മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, ജൂദര്‍ വിളിച്ചു പറഞ്ഞു: ഇവനെ മോചിപ്പിക്കുന്ന പക്ഷം നീ സീസറിന്‍റെ സ്വദീഖല്ല. നഫ്സിയായി മലിക്കാക്കുന്ന ഏവനും സീസറിന്‍റെ വിരോധിയാണ്.
13ഈ ഖൌൽ കേട്ടപ്പോള്‍ പീലാത്തോസ് ഈസാ(അ)നെ പുറത്തേക്കു കൊണ്ടു വന്ന്, കല്‍ത്തളം-ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത-എന്നു ഇസ്മ് ഉള്ള മകാനിൽ അദാലത്തില്‍ ഇരുന്നു. 14അന്നു ഫിസ്ഹിയുടെ യൗമുൽ തള്ഹീറായിരുന്നു. അപ്പോള്‍ തഖ് രീബൻ ളുഹ്റിന്റെ സമയമായിരുന്നു. അവന്‍ ജൂദരോടു പറഞ്ഞു:
15ഇതാ, നിങ്ങളുടെ മലിക്! അവര്‍ വിളിച്ചു പറഞ്ഞു: കൊണ്ടുപോകൂ, ഇവനെ കൊണ്ടു പോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ മലിക്കിനെ ഞാന്‍ ക്രൂശിക്കണമെന്നോ? ഇമാം പ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ മലിക്കില്ല.
16അപ്പോള്‍ അവന്‍ ഈസാ(അ)നെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.
ഈസാ(അ)നെ ക്രൂശിക്കുന്നു
(മത്തായി 27:32-44; മര്‍ക്കോസ് 15:21-32; ലൂക്കാ 23:26-43)
17അവര്‍ ഈസാ(അ)നെ ഏറ്റുവാങ്ങി. അവിടുന്നു നഫ്സിയായി കുരിശും ചുമന്നു കൊണ്ട് തലയോടിടം-ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ-എന്നു ഇസ്മ് ഉള്ള സ്ഥലത്തേക്കു പോയി. 18അവിടെ അവര്‍ ഈസാ(അ)നെ ക്രൂശിച്ചു; അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു പേരെയും; ഈസാ(അ)നെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.
19പീലാത്തോസ് ഒരു കിതാബത്ത് എഴുതി കുരിശിനു അഅ് ലയിൽ വച്ചു. അത് ഇങ്ങനെയായിരുന്നു: ഈസാ നാസറീന്‍, ജൂദരുടെ മലിക്. 20ഈസാ(അ)നെ ക്രൂശിച്ച മകാൻ പട്ടണത്തിനു സമീപമായിരുന്നതിനാല്‍ ജൂദരില്‍ പലരും ആ കിതാബത്ത് ഖിറാഅത്ത് ചെയ്ത്. അത് ഇബ്റിയയിലും ലത്തീനിയയിലും യുനാനിയിലും മക്തൂബായിരുന്നു. 21ജൂദരുടെ ഇമാം പ്രമുഖന്‍മാര്‍ പീലാത്തോസിനോടു പറഞ്ഞു: ജൂദരുടെ മലിക് എന്നല്ല, ജൂദരുടെ മലിക് ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്.
22പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.
23ജുനൂദുകള്‍ ഈസാ(അ)നെ ക്രൂശിച്ചതിനു ബഅ്ദായായി അദ്ദേഹത്തിന്‍റെ ലിബാസുകള്‍ നാലായി ഭാഗിച്ചു-ഓരോ പടയാളിക്കും ഓരോ ഭാഗം. അദ്ദേഹത്തിന്‍റെ കമീസും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍ മുതല്‍ അടി വരെ നെയ്തുണ്ടാക്കിയതായിരുന്നു.
24ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. "എന്‍റെ ലിബാസുകൾ അവര്‍ ഭാഗിച്ചെടുത്തു എന്‍റെ കമീസിനു വേണ്ടി അവര്‍ കുറിയിട്ടു" എന്ന കിതാബുൽ മുഖദ്ദിസ് കാമിലാകാൻ വേണ്ടിയാണ്
25ജുനൂദുകള്‍ ഇപ്രകാരം ചെയ്തത്. ഈസാ(അ)ന്‍റെ കുരിശിനരികെ അവന്‍റെ ഉമ്മയും ഉമ്മയുടെ ഉഖ്തിയും ക്ലോപ്പാസിന്‍റെ ബീവി മറിയവും മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു. 26ഈസാ(അ) തന്‍റെ ഉമ്മയും താന്‍ ഹുബ്ബ് വെച്ച ഒരു സ്വഹാബിയും അടുത്തു നില്‍ക്കുന്നതു കണ്ട് ഉമ്മയോടു പറഞ്ഞു: മഹതിയേ, ഇതാ, നിന്‍റെ ഴബ്നായ . 27ബഅ്ദായായി ഈസാ(അ) ആ സ്വഹാബിയോടു പറഞ്ഞു: ഇതാ, നിന്‍റെ ഉമ്മ. അപ്പോള്‍ മുതല്‍ ആ സ്വഹാബി അവളെ സ്വന്തം ബൈത്തിൽ ഖുബൂൽ ചെയ്തു.
ഈസാ(അ)ന്‍റെ വഫാത്ത്
28ബഅ്ദായായി, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറഫായി അള്ളാഹുവിന്‍റെ കലിമ കാമിലാകാന്‍ വേണ്ടി ഈസാ(അ) പറഞ്ഞു: എനിക്കു ദാഹിക്കുന്നു. 29ഒരു പാത്രം നിറയെ സുര്‍ക്ക അവിടെയുണ്ടായിരുന്നു. അവര്‍ സുര്‍ക്കയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പു ചെടിയുടെ തണ്ടില്‍ വച്ച് ഈസാ (അ)ന്‍റെ ചുണ്ടോടടുപ്പിച്ചു. 30ഈസാ(അ) സുര്‍ക്ക ഖുബൂൽ ചെയ്തിട്ട് പറഞ്ഞു: എല്ലാം കാമിലായിരിക്കുന്നു. അദ്ദേഹം റഅ്സ് ചായ്ച്ച് റൂഹിനെ തഖ്ദീം ചെയ്തു.
ഖല്‍ബ് പിളര്‍ക്കപ്പെടുന്നു
31അത് സാബത്തിനുള്ള യൗമുൽ അളീമായിരുന്നു. ആ സാബത്ത് ഒരു കബീറായ ദിവസമായിരുന്നു. യൗമുൽ സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി അവരുടെ രിജ് ലുകള്‍ ഒടിക്കാനും അവരെ നീക്കം ചെയ്യാനും ജൂദര്‍ പീലാത്തോസിനോട് ത്വലബ് ചെയ്തു. 32അതിനാല്‍ ജുനൂദുകള്‍ വന്ന് ഈസാ(അ)നോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും രിജ് ലുകള്‍ ഒടിച്ചു. 33അവര്‍ ഈസാ(അ)നെ സമീപിച്ചപ്പോള്‍ മയ്യത്തായി എന്നു കാണുകയാല്‍ ഈസാ(അ)ൻറെ രിജ് ലുകള്‍ ഒടിച്ചില്ല. 34എന്നാല്‍, പടയാളികളിലൊരുവന്‍ ഈസാ(അ)ൻറെ ഖല്‍ബില്‍[c] 19.34 ഖല്‍ബില്‍ = ഖൽബ് please go for exegest check കുന്തം കൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു ദമും മാഉം പുറപ്പെട്ടു. 35അതു കണ്ടയാള്‍ തന്നെ ശഹാദത്ത് ചെയ്തിരിക്കുന്നു. അവന്‍റെ ശഹാദത്ത് ഹഖാണ്. നിങ്ങളും ഈമാൻ വെക്കേണ്ടതിനു താന്‍ ഹഖാണ് പറയുന്നതെന്ന് അവന്‍ അറഫാവുകയും ചെയ്യുന്നു. 36"അവന്റെ അളമുകളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല" എന്ന കിതാബുൽ മുഖദ്ദിസ് കാമിലാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത്. 37കിതാബുൽ മുഖദ്ദിസ് വീണ്ടം പറയുന്നു: "തങ്ങള്‍ കുത്തിയവനെ നോക്കും".
ഈസാ(അ)ന്‍റെ ഖബറടക്കം
(മത്തായി 27:57-61; മര്‍ക്കോസ് 15:42-47; ലൂക്കാ 23:50-56)
38ജൂദരോടുള്ള ഖോഫ് കാരണം ഈസാ(അ)ന്‍റെ രഹസ്യ ശാഗിർദായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ യൂസുഫ് ഈസാ(അ)ന്റെ മയ്യത്ത് എടുത്തു മാറ്റാന്‍ പീലാത്തോസിനോട് മുവാഫഖത് ചോദിച്ചു. പീലാത്തോസ് മുവാഫഖത് നല്‍കി. അവന്‍ വന്ന് മയ്യത്ത് എടുത്തു മാറ്റി. 39ഈസാ(അ)നെ ആദ്യം ലൈലത്തിൽ ചെന്നു കണ്ട നിക്കോദേമോസും അവിടെയെത്തി. മൂറും ചെന്നിനായകവും ചേര്‍ന്ന തഖ് രീബൻ നൂറു റാത്തല്‍ അത്തറും അവന്‍ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. 40അവര്‍ ഈസാ(അ)ന്‍റെ മയ്യത്തെടുത്തു ജൂദരുടെ ഖബറടക്ക രീതിയനുസരിച്ചു അത്തറോടുകൂടെ തുണിയില്‍ കഫൻ ചെയ്തു. 41ഈസാ(അ) ക്രൂശിക്കപ്പെട്ട മകാനിൽ ഒരു മസ്റ ഉണ്ടായിരുന്നു. ആ മസ്റയില്‍ അതുവരെ ആരെയും ഖബറടക്കിയിട്ടില്ലാത്ത ഒരു ജദീദായ ഖബറും ഉണ്ടായിരുന്നു. 42ജൂദരുടെ യൗമുൽ അളീമായിരുന്നതിനാലും ഖബറിസ്ഥാന്‍ ഖരീബിലായിരുന്നതിനാലും അവര്‍ ഈസാ(അ)നെ അവിടെ ഖബറടക്കി.