സൂറ അൽ-വജ്ഹ 9
നൂഹ് നബി (അ) യുമായി അഹ്ദ്
9 1നൂഹ്[a] യഥാർത്ഥ ഹീബ്രു: נֹ֗חַ (nōaḥ) നബി (അ) യെയും അബ്നാഇനെയും അനുഗ്രഹിച്ചു കൊണ്ടു അള്ളാഹു [b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, അർളില്‍ നിറയുവിന്‍. 2സകല ജീവികള്‍ക്കും - ദുനിയാവിലെ മൃഗങ്ങള്‍ക്കും സമാഅ് ലെ ത്വയ്റുകള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു. 3ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതു പോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. 4എന്നാല്‍ ജീവനോടു കൂടിയ, അതായത്, രക്തത്തോടു കൂടിയ ലഹ്മ് അക്ൽ ചെയ്യരുത്. 5ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്‍െറ നഫ്സിനു ഞാന്‍ കണക്കു ചോദിക്കും.
6മനുഷ്യരക്തം ചൊരിയുന്നവന്‍െറ ദമ് ഇൻസാൻ തന്നെ ചൊരിയും; കാരണം, എന്‍െറ സൂറത്തിലാണു ഞാന്‍ ഇൻസാനെ സൃഷ്ടിച്ചത്.
7സന്താനപുഷ്ടിയുള്ളവരായി പെരുകി അർളില്‍ നിറയുവിന്‍.
8നൂഹ് നബി (അ) യോടും പുത്രന്‍മാരോടും അള്ളാഹു വീണ്ടും അരുളിച്ചെയ്തു : 9നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു അഹ്ദ് ചെയ്യുന്നു. 10അതോടൊപ്പം നിന്‍െറ കൂടെ പെട്ടകത്തില്‍ നിന്നു പുറത്തു വന്ന ജീവനുള്ള സകലതിനോടും - ത്വയ്റുകള്‍, അൻആം, കാട്ടുജന്തുക്കള്‍ എന്നിവയോടും - 11നിങ്ങളുമായുള്ള എന്‍െറ അഹ്ദ് ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. അർളിനെ ഹലാക്കാക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല. 12അള്ളാഹു തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്‍െറ അഹ്ദിന്റെ അടയാളം ഇതാണ് : 13ഭൂമിയുമായുള്ള അഹ്ദിന്റെ അലാമത്തായി മേഘങ്ങളില്‍ എന്‍െറ വില്ലു ഞാന്‍ സ്ഥാപിക്കുന്നു. 14ഞാന്‍ ഭൂമിക്കു മേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. 15നിങ്ങളും സര്‍വ ജീവജാലങ്ങളുമായുള്ള എന്‍െറ അഹ്ദ് ഞാനോര്‍ക്കും. സര്‍വജീവനെയും ഹലാക്കാക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല. 16മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ദുനിയാവിലുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള അഹ്ദ് ഞാനോര്‍ക്കും. അള്ളാഹു നൂഹ് നബി (അ) യോട് അരുളിച്ചെയ്തു : 17ദുനിയാവിലുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന അഹ്ദിന്റെ അടയാളം ഇതായിരിക്കും. നൂഹ് നബി (അ) യുടെ ഇബ്നുമാർ
18പെട്ടകത്തില്‍ നിന്നു പുറത്തിറങ്ങിയ നൂഹ് നബി (അ) യുടെ ഇബ്നുമാർ സാം[c] യഥാർത്ഥ ഹീബ്രു: שֵׁ֖ם (šêm) , ഹൂദ് നബി (അ), ആദ് എന്നിവരായിരുന്നു. ആദ് ആയിരുന്നു കാനാന്‍െറ അബ്ബ. 19ഇവരാകുന്നു നോഹയുടെ മൂന്നു ഇബ്നുമാർ. ഇവര്‍ വഴിയാണു അർള് ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
20നൂഹ് നബി (അ) അർളില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവനൊരു കർമ് വച്ചുപിടിപ്പിച്ചു. 21നബീദ് കുടിച്ചു മത്തനായി നൂഹ് നബി (അ) കൂടാരത്തില്‍ നഗ്നനായി കിടന്നു. 22കാനാന്‍െറ അബ്ബയായ ആദ് തന്‍െറ പിതാവിനെ നഗ്നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്ന തന്‍െറ രണ്ടു അഖുമാരോടും പറയുകയും ചെയ്തു. 23സാമും, ഹൂദ് നബി (അ) യും ഒരു തുണിയെടുത്ത് തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നു ചെന്ന് പിതാവിന്‍െറ നഗ്നത മറച്ചു. അവര്‍ വജ്ഹ് തിരിച്ചുപിടിച്ചിരുന്നതു കൊണ്ട് പിതാവിന്‍െറ നഗ്നത കണ്ടില്ല.
24ലഹരി വിട്ടുണര്‍ന്ന നൂഹ് നബി (അ) തന്‍െറ ഇളയ ഴബ്നായ ചെയ്തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ. 25അവന്‍ തന്‍െറ അഖുമാർക്ക് ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും.
26അവന്‍ തുടര്‍ന്നു പറഞ്ഞു:സാമിന്‍െറ റബ്ബില്‍[d] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) ആലമീനായ തമ്പുരാന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ സാമിന്‍െറ ദാസനായിരിക്കട്ടെ. 27ഹൂദ് നബി (അ) യെ അള്ളാഹു പുഷ്ടിപ്പെടുത്തട്ടെ. സാമിന്‍െറ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും.
28വെള്ളപ്പൊക്കത്തിനു ബഅ്ദായായി നൂഹ് നബി (അ) മുന്നൂറ്റമ്പതു സനത്ത് ജീവിച്ചു. 29നൂഹ് നബി (അ) യുടെ ഹയാത്ത് കാലം തൊള്ളായിരത്തിയമ്പതു കൊല്ലമായിരുന്നു; അവനും മൌത്തായി.