സൂറ അൽ-വജ്ഹ 9  

നൂഹ് നബി (അ) യുമായി ഉടമ്പടി

9 1നൂഹ് നബി (അ) യെയും പുത്രന്‍മാരെയും അനുഗ്രഹിച്ചു കൊണ്ടു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍. 2സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു. 3ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതു പോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. 4എന്നാല്‍ ജീവനോടു കൂടിയ, അതായത്, രക്തത്തോടു കൂടിയ മാംസം ഭക്ഷിക്കരുത്. 5ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്‍െറ ജീവനു ഞാന്‍ കണക്കു ചോദിക്കും.

6മനുഷ്യരക്തം ചൊരിയുന്നവന്‍െറ രക്തം മനുഷ്യന്‍ തന്നെ ചൊരിയും; കാരണം, എന്‍െറ സൂറത്തിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്.

7സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.

8നൂഹ് നബി (അ) യോടും പുത്രന്‍മാരോടും അള്ളാഹു വീണ്ടും അരുളിച്ചെയ്തു : 9നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. 10അതോടൊപ്പം നിന്‍െറ കൂടെ പെട്ടകത്തില്‍ നിന്നു പുറത്തു വന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും - 11നിങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല. 12അള്ളാഹു തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്‍െറ ഉടമ്പടിയുടെ അടയാളം ഇതാണ് : 13ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്‍െറ വില്ലു ഞാന്‍ സ്ഥാപിക്കുന്നു. 14ഞാന്‍ ഭൂമിക്കു മേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. 15നിങ്ങളും സര്‍വ ജീവജാലങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല. 16മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. അള്ളാഹു നൂഹ് നബി (അ) യോട് അരുളിച്ചെയ്തു : 17ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും. നൂഹ് നബി (അ) യുടെ പുത്രന്‍മാര്‍

18പെട്ടകത്തില്‍ നിന്നു പുറത്തിറങ്ങിയ നൂഹ് നബി (അ) യുടെ പുത്രന്‍മാര്‍ സാം , ഹൂദ് നബി (അ), ആദ്‌ എന്നിവരായിരുന്നു. ആദ് ആയിരുന്നു കാനാന്‍െറ പിതാവ്. 19ഇവരാകുന്നു നോഹയുടെ മൂന്നു പുത്രന്‍മാര്‍. ഇവര്‍ വഴിയാണു ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.

20നൂഹ് നബി (അ) ഭൂമിയില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം വച്ചുപിടിപ്പിച്ചു. 21വീഞ്ഞു കുടിച്ചു മത്തനായി നൂഹ് നബി (അ) കൂടാരത്തില്‍ നഗ്നനായി കിടന്നു. 22കാനാന്‍െറ പിതാവായ ആദ് തന്‍െറ പിതാവിനെ നഗ്നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്ന തന്‍െറ രണ്ടു സഹോദരന്‍മാരോടും പറയുകയും ചെയ്തു. 23സാമും, ഹൂദ് നബി (അ) യും ഒരു തുണിയെടുത്ത് തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നു ചെന്ന് പിതാവിന്‍െറ നഗ്നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതു കൊണ്ട് പിതാവിന്‍െറ നഗ്നത കണ്ടില്ല.

24ലഹരി വിട്ടുണര്‍ന്ന നൂഹ് നബി (അ) തന്‍െറ ഇളയ മകന്‍ ചെയ്തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ. 25അവന്‍ തന്‍െറ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും.

26അവന്‍ തുടര്‍ന്നു പറഞ്ഞു:സാമിന്‍െറ റബ്ബില്‍ ആലമീനായ തമ്പുരാന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ സാമിന്‍െറ ദാസനായിരിക്കട്ടെ. 27ഹൂദ് നബി (അ) യെ അള്ളാഹു പുഷ്ടിപ്പെടുത്തട്ടെ. സാമിന്‍െറ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും.

28വെള്ളപ്പൊക്കത്തിനു ശേഷം നൂഹ് നബി (അ) മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു. 29നൂഹ് നബി (അ) യുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതു കൊല്ലമായിരുന്നു; അവനും മരിച്ചു.


അടിക്കുറിപ്പുകൾ