സൂറ അൽ-വജ്ഹ 37

യൂസുഫിനെ വില്‍ക്കുന്നു

37 1യാഖൂബ് തന്റെ അബ്ബ അജ്നബിയായി പാര്‍ത്തിരുന്ന കാനാന്‍ ബലദിൽ വാസമുറപ്പിച്ചു. 2ഇതാണു യാഖൂബിൻറെ കുടുംബ ചരിത്രം. പതിനേഴു വയസ്‌സുള്ളപ്പോള്‍ യൂസുഫ് അഖുമാരുടെ കൂടെ ആടുമേയ്ക്കുകയായിരുന്നു. അവന്‍ തന്റെ അബ്ബയുടെ ബീവിമാരായ ബില്‍ഹായുടെയും സില്‍ഫായുടെയും ഔലാദുകളുടെ കൂടെ ആയിരുന്നു. അവരെപ്പറ്റി അശുഭവാര്‍ത്തകള്‍ അവന്‍ പിതാവിനെ അറഫാക്കി. 3ബനൂ ഇസ്റായേൽ യൂസുഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. കാരണം, അവന്‍ തന്റെ വാര്‍ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ യൂസുഫിനു വേണ്ടി ഉണ്ടാക്കി. 4അബ്ബ യൂസുഫിനെ തങ്ങളെക്കാളധികമായി ഹുബ്ബ് വെക്കുന്നു എന്നു കണ്ടപ്പോള്‍ അഖുമാര്‍ അവനെ വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

5ഒരിക്കല്‍ യൂസുഫിന് ഒരു സ്വപ്നമുണ്ടായി. അവന്‍ അത് സഹോദരന്‍മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍ വെറുത്തു. 6അവന്‍ അവരോടു പറഞ്ഞു; എനിക്കുണ്ടായ സ്വപ്നം സംഅ് ചെയ്യുക: 7നമ്മള്‍ പാടത്തു കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ, എന്റെ കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റും വന്ന് എന്റെ കറ്റയെ താണു വണങ്ങി. 8അവര്‍ ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെമേല്‍ സുൽത്താനിയത്ത് സ്ഥാപിക്കുമെന്നാണോ? അവന്റെ സ്വപ്നവും ലഫ്ളുകളും കാരണം അവര്‍ അവനെ അത്യധികം ദ്വേഷിച്ചു.

9അവനു വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന്‍ തന്റെ സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം കണ്ടു. ശംസിനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെതാണു വണങ്ങി. 10അവന്‍ ഇതു പിതാവിനോടും അഖുമാരോടും പറഞ്ഞപ്പോള്‍ അബ്ബ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിന്റെ സ്വപ്നത്തിന്റെ മഅന? ഞാനും നിന്റെ ഉമ്മയും അഖുമാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ? 11സഹോദരന്‍മാര്‍ക്ക് അവനോട് കിബ്റ് തോന്നി. പിതാവാകട്ടെ ഈ ഖൌൽ ഖൽബിൽ സംഗ്രഹിച്ചുവച്ചു.

12അവന്റെ അഖുമാര്‍ അബ്ബയുടെ ശാത്തുകളെ മേയ്ക്കാന്‍ നബ്ലൂസി (ഷേക്കം) ലേക്കു പോയി. ബനൂ ഇസ്റായേൽ യൂസുഫിനോടു പറഞ്ഞു: 13നിന്റെ അഖുമാര്‍ നബ്ലൂസി (ഷേക്കം) ല്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന്‍ ഇജാപത്ത് പറഞ്ഞു. 14നീ പോയി നിന്റെ സഹോദരന്‍മാര്‍ക്കും ആടുകള്‍ക്കും ക്‌ഷേമം തന്നെയോ എന്ന് അന്വേഷിച്ച് വിവരം എന്നെ അറിയിക്കണം. യൂസുഫിനെ അവന്‍ ഹെബ്‌റോണ്‍ വാദിയിൽ നിന്നു യാത്രയാക്കി. അവന്‍ നബ്ലൂസി (ഷേക്കം) ലേക്കു പോയി. 15അവന്‍ ഹഖ്-ലില്‍ അലഞ്ഞു തിരിയുന്നതു കണ്ട ഒരാള്‍ അവനോടു ചോദിച്ചു: 16നീ അന്വേഷിക്കുന്നതെന്താണ്? അവന്‍ പറഞ്ഞു: ഞാന്‍ എന്റെ സഹോദരന്‍മാരെ അന്വേഷിക്കുകയാണ്. അവര്‍ എവിടെയാണ് ആടുമേയ്ക്കുന്നത് എന്നു ദയവായി പറഞ്ഞു തരിക. 17അവന്‍ പറഞ്ഞു: അവര്‍ ഇവിടെ നിന്നുപോയി. പോകുമ്പോള്‍ നമുക്ക് ദോത്താനിലേക്കു പോകാം എന്ന് അവര്‍ പറയുന്നതു ഞാന്‍ കേട്ടു. അഖുമാരുടെ പുറകേ യൂസുഫും പോയി, ദോത്താനില്‍വച്ച് അവന്‍ അവരെ കണ്ടുമുട്ടി.

18ദൂരെവച്ചുതന്നെ അവര്‍ അവനെ കണ്ടു. അവന്‍ അടുത്തെത്തും മുന്‍പേ, അവനെ ഖതിൽ അവര്‍ മുആമിറത്ത് നടത്തി. 19അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്. 20തആൽ, നമുക്ക് അവനെകൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചു തിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ. 21റൂബന്‍ ഇതു കേട്ടു. അവന്‍ യൂസുഫിനെ അവരുടെ യദിൽനിന്നു രക്ഷിച്ചു. അവന്‍ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. ദമ് ചിന്തരുത്. 22അവനെ നിങ്ങള്‍ സഹ്റായിലെ ഈ ഹുഫ്റിൽ തള്ളിയിടുക. പക്‌ഷേ, ദേഹോപദ്രവ മേല്‍പിക്കരുത്. അവനെ അവരുടെ യദില്‍ നിന്നു രക്ഷിച്ച് അബിനു തിരിച്ചേല്‍പിക്കാനാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്. 23അതിനാല്‍, യൂസുഫ് അടുത്തെത്തിയപ്പോള്‍, അഖുമാര്‍ അവന്‍ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു. 24അവനെ ഒരു ഹുഫ്റിൽ തള്ളിയിട്ടു. അതു മാഇല്ലാത്ത പൊട്ടക്കിണറായിരുന്നു.

25അവര്‍ ഒചീനം കഴിക്കാനിരുന്നപ്പോള്‍ ഗിലയാദില്‍ നിന്നു വരുന്ന ഇസ്മായേല്യരുടെ ഒരുയാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി മിസ്ർലേക്കു പോവുകയായിരുന്നു. 26അപ്പോള്‍ യൂദാ തന്റെ സഹോദരന്‍മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ ദമ് മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക? 27തആൽ, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ ലഹ്മ്. അവന്റെ അഖുമാര്‍ അതിനു സമ്മതിച്ചു. 28അപ്പോള്‍ കുറെ മിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. യൂസുഫിൻറെ അഖുമാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ മിസ്ർലേക്കു കൊണ്ടുപോയി.

29റൂബന്‍ കുഴിയുടെ ഖരീബിലേക്കു തിരിച്ചു ചെന്നു. എന്നാല്‍ യൂസുഫ് ഹുഫ്റിൽ ഇല്ലായിരുന്നു. 30അവന്‍ തന്റെ ഉടുപ്പു വലിച്ചുകീറി, അഖുമാരുടെ അടുത്തു ചെന്നു ബുകാഅ് ചെയ്തു. കുട്ടിയെ കാണാനില്ല. ഞാനിനി എവിടെപ്പോകും. 31അവര്‍ ഒരാടിനെക്കൊന്ന് യൂസുഫിൻറെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി. 32കൈനീളമുള്ള ആ നീണ്ട കുപ്പായം തങ്ങളുടെ പിതാവിന്റെയടുക്കല്‍ കൊണ്ടുചെന്നിട്ട് അവര്‍ പറഞ്ഞു: ഈ കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്റേതാണോ അല്ലയോ എന്നു നോക്കുക. 33അവന്‍ അതു തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു: ഇത് എന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നു. യൂസുഫിനെ അതു കടിച്ചുകീറിക്കാണും. 34യാഖൂബു തന്റെ ലിബാസ് വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ മകനെക്കുറിച്ചു ബുകാഅ് ചെയ്തു. 35അവന്റെ ഇബ്നുമാരും ബിൻതുകളും അവനെ റാഹത്താക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ ജുബ്ബിൽ എന്റെ മകന്റെയടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന്‍ തന്റെ മകനെയോര്‍ത്തു ബുകാഅ് ചെയ്തു; 36ഇതിനിടെ മിദിയാന്‍കാര്‍ യൂസുഫിനെ മിസ്ർല്‍ ഫിർഔന്റെ ഒരു ഉദ്യോഗസ്ഥനും കാവല്‍പടയുടെ നായകനുമായ പൊത്തിഫറിനു വിറ്റു.