സൂറ അൽ-ഹശ്ർ 12
ഫുസ്ഹ് ആചരിക്കുക
12 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) മിസ്ർല്‍ വച്ചു മൂസ്സാ നബി (അ) യോടും ഹാറൂനോടും അരുളിച്ചെയ്തു: 2ഈ ശഹ്ർ നിങ്ങള്‍ക്കു വര്‍ഷത്തിന്‍െറ ആദ്യമാസമായിരിക്കണം. 3യിസ്രായീൽ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ ശഹ്ർ പത്താം യൌമിൽ ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതി വയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍ കുട്ടി വീതം. 4ഏതെങ്കിലും കുടുംബം ഒരാട്ടിന്‍ കുട്ടിയെ മുഴുവന്‍ ഒചീനിക്കാന്‍ മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ അദദ് നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചു വേണം ഒരാടിനു വേണ്ട ആളുകളുടെ അദദ് നിശ്ചയിക്കാന്‍. 5കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍ നിന്നോ ആട്ടിന്‍കുട്ടിയെ ഇഖ്തിയാർ ചെയ്തു കൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമററതുമായ മുട്ടാട് ആയിരിക്കണം. 6ഈ ശഹ്ർ പതിന്നാലാം യൌമിൽ വരെ അതിനെ സൂക്ഷിക്കണം. യിസ്രായീൽ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍ കുട്ടികളെ അന്നു സന്ധ്യയ്ക്കു ഖത്ൽ ചെയ്യണം.
7അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഒചീനിക്കാന്‍ കൂടിയിരിക്കുന്ന ബൈത്തിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. 8അവര്‍ അതിന്‍െറ ലഹ്മ് നാറില്‍ ചുട്ട് പുളിപ്പില്ലാത്ത ഖുബ്ബൂസും കയ്പുള്ള ഇലകളും കൂട്ടി അന്നു ലൈലത്തിൽ അക്ൽ ചെയ്യണം. 9ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ അക്ൽ ചെയ്യരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് അക്ൽ ചെയ്യണം. 10പ്രഭാതമാകുമ്പോള്‍ അതില്‍ യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ നാറില്‍ നാറുകൊണ്ട് കരിക്കണം. 11ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി സുറയായി അക്ൽ ചെയ്യണം. കാരണം, അതു റബ്ബുൽ ആലമീന്റെ പെസഹായാണ്. 12ആ ലൈലത്തിൽ ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. മിസ്ർലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. മിസ്ർലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് അള്ളാഹു. 13കട്ടിളയിലുള്ള ദമ് നിങ്ങള്‍ ആ ബൈത്തിൽ താമസിക്കുന്നുവെന്നതിന്‍െറ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ മിസ്രിനെ പ്രഹരിക്കുമ്പോള്‍ ആ അദാബ് നിങ്ങളെ ബാധിക്കുകയില്ല. 14ഈ യൌമിൽ നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു ജീലുകളോളം അള്ളാഹുവിന്‍െറ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് അബദിയായി ഒരു കല്‍പനയായിരിക്കും.
പുളിപ്പില്ലാത്ത ഖുബ്ബൂസ്
15നിങ്ങള്‍ ഏഴു യൌമിൽ പുളിപ്പില്ലാത്ത ഖുബ്ബൂസ് അക്ൽ ചെയ്യണം. ഒന്നാം യൌമിൽ തന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച ഖുബ്ബൂസ് ഭക്ഷിച്ചാല്‍ അവന്‍ യിസ്രായിലാഹിൽ നിന്നു വിച്ഛേദിക്കപ്പെടണം. 16ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ മുഖദ്ദിസ്സായ ഇജ്തിമാഅ് വിളിച്ചു കൂട്ടണം. ആ ദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. 17പുളിപ്പില്ലാത്ത അപ്പത്തിന്‍െറ പെരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ മിസ്ർല്‍ നിന്നു പുറത്തു കൊണ്ടുവന്നത്. നിങ്ങള്‍ ജീൽ തോറും ഈ യൌമിൽ ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്‍പനയാണ്. 18ആദ്യ മാസത്തിലെ പതിനാലാം യൌമിൽ സന്ധ്യ മുതല്‍ ഇരുപത്തൊന്നാം യൌമിൽ മഅ്റിബിന്റെ വഖ്ത് വരെ നിങ്ങള്‍ പുളിപ്പില്ലാത്ത ഖുബ്ബൂസ് അക്ൽ ചെയ്യണം. 19നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള ഖുബ്ബൂസ് ഭക്ഷിച്ചാല്‍ അവന്‍, വിദേശിയോ സ്വദേശിയോ ആകട്ടെ, യിസ്രായീൽ സമൂഹത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം. 20പുളിപ്പിച്ച യാതൊന്നും നിങ്ങള്‍ അക്ൽ ചെയ്യരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത ഖുബ്ബൂസ് മാത്രമേ ഭക്ഷിക്കാവൂ.
അവ്വലിലെ ഫുസ്ഹ്
21മൂസ്സാ നബി (അ) യിസ്രായീൽ ശൈഖുമാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ ഫുസ്ഹ് ആട്ടിന്‍കുട്ടികളെ ഇഖ്തിയാർ ചെയ്തു കൊല്ലുവിന്‍. 22പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. 23എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി അള്ളാഹു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും ദമ് കാണുമ്പോള്‍ അള്ളാഹു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ ഖതിൽ അവിടുന്ന് അനുവദിക്കുകയില്ല. 24ഇതു നിങ്ങളും നിങ്ങളുടെ നസ് ലുകളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. 25അള്ളാഹു തന്‍െറ വഅ്ദനുസരിച്ചു നിങ്ങള്‍ക്കു തരുന്ന മകാനിൽ ചെന്നു ചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം. 26ഇതിന്‍െറ അര്‍ഥമെന്താണെന്നു നിങ്ങളുടെ ഔലാദുകള്‍ ചോദിക്കുമ്പോള്‍ പറയണം: 27ഇത് അള്ളാഹുവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായീല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായീല്‍ക്കാരെ നജാത്തിലാക്കി. അപ്പോള്‍ ഖൌമ് കുമ്പിട്ട് അള്ളാഹുവിനെ ആരാധിച്ചു. 28ബഅ്ദായായി യിസ്രായിലാഹ്ര്യർ അവിടം വിട്ടുപോയി. അള്ളാഹു മൂസ്സാ നബി (അ) ടും ഹാറൂനോടും അംറു ചെയ്തതു പോലെ ഖൌമ് പ്രവര്‍ത്തിച്ചു. ആദ്യജാതര്‍ വധിക്കപ്പെടുന്നു
29സിംഹാസനത്തിലിരുന്ന ഫറവോ മുതല്‍ സജനില്‍ കഴിഞ്ഞിരുന്ന തടവുകാരന്‍ വരെ ഈജിപ്തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അര്‍ധരാത്രിയില്‍ അള്ളാഹു സംഹരിച്ചു. കന്നുകാലികളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു. 30ഫിർഔനും അവന്‍െറ ഖിദ്മത്ത്കാരും മിസ്രുകാര്‍ മുഴുവനും ലൈലത്തിൽ ഉണര്‍ന്നു; മിസ്ർല്‍ നിന്നു കബീറായ നിലവിളി ഉയര്‍ന്നു. കാരണം, ഒരാളെങ്കിലും മരിക്കാത്തതായി ഒരു ബൈത്തും അവിടെ ഉണ്ടായിരുന്നില്ല. 31ഫറവോ ലൈലത്തിൽ തന്നെ മൂസ്സാ നബി (അ) യെയും ഹാറൂനെയും വിളിച്ചു പറഞ്ഞു: നിങ്ങള്‍ എന്‍െറ ജനത്തിന്‍െറ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും യിസ്രായിലാഹ്യർ മുഴുവനും നിങ്ങള്‍ പറഞ്ഞതു പോലെ പോയി അള്ളാഹുവിന് ഇബാദത്ത് ചെയ്യുവിന്‍. 32നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടു പോകുവിന്‍; എന്നെ ബറക്കത്താക്കുകയും ചെയ്യുവിന്‍.
33കഴിവതും വേഗം അർളിനു പുറത്തു കടക്കാന്‍ മിസ്രുകാര്‍ ഉമ്മത്തിനെ നിര്‍ബന്ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. 34കുഴച്ച മാവു പുളിപ്പിക്കുന്നതിനു മുന്‍പുതന്നെ പാത്രത്തോടെ എടുത്തു ഖൌമ് തങ്ങളുടെ തോള്‍ മുണ്ടില്‍ പൊതിഞ്ഞു. 35മൂസ്സാ നബി (അ) പറഞ്ഞതുപോലെ യിസ്രായിലാഹ്യർ പ്രവര്‍ത്തിച്ചു. അവര്‍ ഈജിപ്തുകാരോടു ഫിള്ളത്തും ദഹബും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. 36അള്ളാഹു ഈജിപ്തുകാര്‍ക്ക് യിസ്രായിലാഹ്യരോട് ആദരം തോന്നിച്ചതിനാല്‍ അവര്‍ ചോദിച്ചതൊക്കെ മിസ്രുകാര്‍ കൊടുത്തു. അങ്ങനെ അവര്‍ ഈജിപ്തുകാരെ കൊള്ളയടിച്ചു.യിസ്രായിലാഹ്യർ പുറപ്പെടുന്നു
37യിസ്രായിലാഹ്യർ റമ്സേസില്‍ നിന്നു സുക്കോത്തിലേക്കു കാല്‍നടയായി യാത്ര തിരിച്ചു. അവര്‍ നിസാഇനെയും അത്വഫാലിനെയും കൂടാതെ തഖ് രീബൻ ആറു ലക്ഷം പുരുഷന്‍മാരുണ്ടായിരുന്നു. 38ഇതരവിഭാഗത്തില്‍പ്പെട്ട വലിയൊരു ജനസമൂഹവും അവരോടൊപ്പം പുറപ്പെട്ടു. വളരെ ആടുകളും അൻആമും അവരോടുകൂടെ ഉണ്ടായിരുന്നു. 39മിസ്ർല്‍ നിന്നു കൊണ്ടുപോന്ന മാവു പുളിപ്പിക്കാത്തതായിരുന്നതിനാല്‍, അവര്‍ പുളിപ്പില്ലാത്ത ഖുബ്ബൂസ് ചുട്ടു. സുറയായി പുറത്താക്കപ്പെട്ടതിനാല്‍ യാത്രയ്ക്കായി ആഹാരമൊരുക്കാന്‍ അവര്‍ക്കു വഖ്ത് ലഭിച്ചില്ല.
40യിസ്രായിലാഹ്യരുടെ മിസ്ർലെ വാസകാലം നാനൂററി മുപ്പതു വര്‍ഷമായിരുന്നു. 41നാനൂററിമുപ്പതു വത്സരം പൂര്‍ത്തിയായ അന്നുതന്നെ അള്ളാഹുവിന്‍െറ ജനസമൂഹം മുഴുവന്‍ മിസ്ർല്‍ നിന്നു പുറപ്പെട്ടു. 42അവരെ മിസ്ർല്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി അള്ളാഹു ജാഗ്രത്തായി വര്‍ത്തിച്ച രാത്രിയാണത്. അക്കാരണത്താല്‍, ജീലുകളോളം യിസ്രായിലാഹ്യര്‍ ഉറക്കമിളച്ചിരുന്ന്, ആ ലൈലത്തിൽ അള്ളാഹുവിന്‍െറ ബഹുമാനാര്‍ഥം ആചരിക്കണം.
ഫുസ്ഹ് ആചരിക്കേണ്ട വിധം
43അള്ളാഹു മൂസ്സാ നബി (അ) യോടും ഹാറൂനോടും അരുളിച്ചെയ്തു: ഫുസ്ഹ് ആചരിക്കേണ്ട ചട്ടം ഇതാണ് പരദേശിയായ ഒരുവനും ഫുസ്ഹ് അക്ൽ ചെയ്യരുത്. 44എന്നാല്‍, വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവന് അക്ൽ ചെയ്യാം. 45ഗരീബും കൂലിക്കാരനും അതു അക്ൽ ചെയ്യരുത്. 46പാകം ചെയ്ത ബൈത്തിൽ വച്ചുതന്നെ ഫുസ്ഹ് അക്ൽ ചെയ്യണം. ലഹ്മില്‍ നിന്ന് അല്‍പം പോലും പുറത്തുകൊണ്ടു പോകരുത്. ആടിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്. 47യിസ്രായീൽ സമൂഹം മുഴുവന്‍ ഇത് ആചരിക്കണം. 48നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന ഗരീബ് റബ്ബുൽ ആലമീന്റെ ഫുസ്ഹ് ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍െറ വീട്ടിലുള്ള പുരുഷന്‍മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം ഫുസ്ഹ് ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്. അപരിച്ഛേദിതരാരും ഫുസ്ഹ് അക്ൽ ചെയ്യരുത്. 49സ്വദേശിക്കും നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന ഗരീബിനും ഒരു നിയമമേ ഉണ്ടാകാവൂ.
50യിസ്രായിലാഹ്യര്‍ എല്ലാവരും അപ്രകാരം പ്രവര്‍ത്തിച്ചു. അള്ളാഹു മൂസ്സാ നബി (അ) യോടും ഹാറൂനോടും പറഞ്ഞതുപോലെ അവര്‍ ചെയ്തു. 51ആദിവസം തന്നെ അള്ളാഹു യിസ്രായീൽ ഉമ്മത്തിനെ നിരനിരയായി മിസ്ർല്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നു.