സൂറ അൽ-ദുമ്മാ അർസൽനാ 9

ഫലാഹ് റബ്ബുൽ ആലമീന്റെ ദാനം

9 1ഇസ്രായീലേ, സംആക്കിയാലും: നിങ്ങള്‍ ഇന്നു ഉർദൂന്‍ കടന്ന് നിങ്ങളെക്കാള്‍ കബീറും ശദീദുമായ ഖൌമുകളെയും സമാഇനോളം ശാമിഖായ[a] 9.1 ശാമിഖായ മർഫൂആയ ഖൽഅത്തുകളാല്‍ ഇഹാത്വത്ത് ചെയ്യപ്പെട്ട വാസിആയ മദീനത്തുകളെയും മിൽക്കാക്കാന്‍ പോവുകയാണ്. 2ത്വവീലായവരും കബീറുമായ ആ ഖൌമുകള്‍ നിങ്ങള്‍ അറിയുന്ന അനാക്കിമുകളാണ്. അനാക്കിമിന്റെ ഔലാദുകളുടെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആരെപ്പറ്റി നിങ്ങള്‍ പറഞ്ഞു സംആക്കിയിരുന്നുവോ അവരാണിത്. 3നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനാണ് ദഹിപ്പിക്കുന്ന നാറായി നിങ്ങളുടെ മുന്‍പില്‍ പോകുന്നതെന്ന് ഇന്നു നിങ്ങള്‍ ഫഹ്മാക്കണം. അവരെ ഖുറൂജാക്കുകയും[b] 9.3 ഖുറൂജാക്കുകയും ഇഖ്റാജാക്കുകയും ഹലാക്കാക്കുകയും ചെയ്യാന്‍ നിങ്ങള്‍ മുന്നേറുമ്പോള്‍ റബ്ബുൽ ആലമീൻ മൌഊദ് [c] 9.3 മൌഊദ് വഅ്ദാ ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ അവരെ റുസൂബിലാക്കുകയും ബാക്കിവെക്കാതെ ഹലാക്കാക്കുകയും ചെയ്യും.

4നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കം ചെയ്തു കഴിയുമ്പോള്‍ എന്റെ അദാലത്ത് നിമിത്തമാണു റബ്ബുൽ ആലമീൻ ഈ മകാൻ മിറാസാക്കാന്‍ എന്നെ കൊണ്ടുവന്നതെന്നു നിങ്ങള്‍ ഖൽബിൽ പറയരുത്. ഖൌമുകളുടെ ശർറിന്റെ സബബാലാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയുന്നത്. 5നിങ്ങളുടെ അദാലത്തോ ഖൽബിലെ ഇഖ് ലാസോ സബബാലല്ല നിങ്ങള്‍ അവരുടെ ദൌല മിൽക്കാക്കാന്‍ പോകുന്നത്; ആ ഖൌമുകളുടെ ശർറ് സബബായും, നിങ്ങളുടെ ആബുമാരായ ഇബ്രാഹീം[d] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) , ഇസഹാക്ക്, യഅ്ഖൂബ് എന്നിവരോടു റബ്ബുൽ ആലമീൻ ചെയ്ത മൌഊദ് നിറവേറ്റുന്നതിനു വേണ്ടിയും ആണ് അവരെ അവിടുന്നു നിങ്ങളുടെ മുന്‍പില്‍ നിന്നു നീക്കിക്കളയുന്നത്.

6നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുടെ അദാലത്തിന്റെ സബബിനാലല്ല, ഈ ജയ്യിദായ ദൌല നിങ്ങള്‍ക്ക് മിറാസായിത്തരുന്നതെന്നു ഫഹ്മാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മുആനിദുകളായ ഖൌമാണ്.

ഹൂറിബിലെ വിശ്വാസത്യാഗം

7നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ സഹ്റായില്‍വച്ചു നിങ്ങള്‍ ഗളബിയതെങ്ങനെയെന്ന് ഓര്‍മിക്കുവിന്‍. അതു മറക്കരുത്. മിസ്ർ ദൌലയിൽ നിന്നു ഖുറൂജായി വന്ന ദിവസം മുതല്‍ ഹാഹുനാ എത്തുന്നതു വരെ നിങ്ങള്‍ റബ്ബുൽ ആലമീനെതിരായി തനാഫുസ് നടത്തുകയായിരുന്നു. 8ഹൂറിബില്‍[e] 9.8 ഹൂറിബില്‍ അൽ-തൂർ വച്ചുപോലും നിങ്ങള്‍ റബ്ബുൽ ആലമീനെ ഗള്ബാനാക്കിച്ചു; നിങ്ങളെ ഹലാക്കാക്കാന്‍ തക്കവണ്ണം അവിടുന്നു ഗള്ബാനായിരുന്നു. 9റബ്ബുൽ ആലമീൻ നിങ്ങളുമായി നടത്തിയ അഹ്ദിന്റെ അൽവാഹുകൾ[f] 9.9 അൽവാഹുകൾ ഹജർ ലൌഹുകൾ വാങ്ങാനായി ജബലിനു മുകളില്‍ കയറി, തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഞാന്‍ നാല്‍പതു നഹാറും നാല്‍പതു ലയ്-ലും അവിടെ ചെലവഴിച്ചു. 10റബ്ബുൽ ആലമീൻ തന്റെ ഇസ്ബഅ്കൊണ്ട് എഴുതിയരണ്ടു അൽവാഹുകൾ[g] 9.10 അൽവാഹുകൾ എനിക്കു തന്നു; ഖൌമിനെയെല്ലാം ഒരുമിച്ചു കൂട്ടിയ ദിവസം ജബലില്‍വച്ച് നാറിന്റെ നടുവിൽനിന്ന് അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്ത സകല ലഫ്ളുകളും അതില്‍ മക്തൂബായിരുന്നു. 11നാല്‍പതു നഹാറും നാല്‍പതു ലയ്-ലും കഴിഞ്ഞപ്പോള്‍ അഹ്ദിന്റെ ആ രണ്ടു അൽവാഹുകൾ[h] 9.11 അൽവാഹുകൾ റബ്ബുൽ ആലമീൻ എനിക്കു തന്നു. 12അവിടുന്ന് എന്നോടു പറഞ്ഞു: എഴുന്നേറ്റ് സുർഅത്തിൽ തഹ്ത്തിലേക്കു പോകുക; എന്തെന്നാല്‍, നീ മിസ്റിൽ നിന്നു കൊണ്ടുവന്ന നിന്റെ ഖൌമ് തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു; ഞാന്‍ അംറാക്കിയ ത്വരീഖിൽ നിന്ന് അവര്‍ സുർഅത്തിൽ തെറ്റിപ്പോയി. അവര്‍ തങ്ങള്‍ക്കുവേണ്ടി ഒരു സ്വനമിനെ വാര്‍ത്തിരിക്കുന്നു.

13റബ്ബുൽ ആലമീൻ വീണ്ടും എന്നോടു പറഞ്ഞു: ഞാന്‍ ഈ ഉമ്മത്തിനെ കാണുന്നു, മുആനിദുകളായ ഒരു ഖൌമ്. 14അവരെ ഹലാക്കാക്കി സമാഇന്‍ തഹ്ത്തില്‍നിന്ന് അവരുടെ പേരുപോലും ഞാന്‍ നീക്കം ചെയ്യാന്‍ പോകുന്നു. എന്നെ തടയരുത്. അവരെക്കാള്‍ ശദീദും കബീറുമായ ഒരു ഉമ്മത്തിനെ നിന്നില്‍ നിന്നു ഞാന്‍ പുറപ്പെടുവിക്കും. 15ഞാന്‍ ജബലിനു മുകളില്‍നിന്ന് ഇറങ്ങിപ്പോന്നു. അപ്പോഴും ജബൽ കത്തി എരിയുകയായിരുന്നു. അഹ്ദിന്റെ രണ്ടു ലൌഹുകൾ എന്റെ കൈകളിലുണ്ടായിരുന്നു. 16കാളക്കുട്ടിയുടെ സ്വനമിനെ വാര്‍ത്ത്, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെതിരായി നിങ്ങള്‍ ഖതീഅ[i] 9.16 ഖതീഅ മഅ്സിയത്ത് ചെയ്തിരിക്കുന്നു വെന്നു ഞാന്‍ കണ്ടു; റബ്ബുൽ ആലമീൻ നിങ്ങളോടു അംറ് ചെയ്ത ത്വരീഖിൽ നിന്നു നിങ്ങള്‍ സുർഅത്തില്‍ അകന്നു കഴിഞ്ഞിരുന്നു. 17അതുകൊണ്ട്, ഞാന്‍ രണ്ട് അൽവാഹുകളും വലിച്ചെറിഞ്ഞു; നിങ്ങളുടെ കണ്‍മുന്‍പില്‍വച്ച് അവ ഉടച്ചുകളഞ്ഞു. 18സുമ്മ, മുന്‍പിലത്തേതു പോലെ നാല്‍പതു നഹാറും നാല്‍പതു ലയ്-ലും ഞാന്‍ റബ്ബുൽ ആലമീന്റെ മുന്‍പില്‍ സുജൂദ് ചെയ്ത് കിടന്നു. നിങ്ങള്‍ റബ്ബുൽ ആലമീന്റെ മുന്‍പില്‍ ശർറ് പ്രവര്‍ത്തിച്ചു മഅ്സ്വിയത്ത് ചെയ്ത് അവിടുത്തെ കുപിതനാക്കിയതിനാല്‍, ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. 19എന്തെന്നാല്‍, നിങ്ങളെ ബാക്കിവെക്കാതെ ഹലാക്കാക്കത്തക്ക വിധത്തില്‍ നിങ്ങള്‍ക്കെതിരേ ശദീദായ ഗളബിനാല്‍ റബ്ബുൽ ആലമീൻ ജ്വലിക്കുകയായിരുന്നു. അതിനാല്‍, എനിക്കു ഭയമായിരുന്നു. എന്നിട്ടും റബ്ബുൽ ആലമീൻ എന്റെ ദുആ കേട്ടു. 20ഹാറൂനോടും റബ്ബുൽ ആലമീൻ ഗളബി: അവനെ ഹലാക്കാക്കാന്‍ അവിടുന്ന് ഒരുങ്ങി. അവനു വേണ്ടിയും ഞാന്‍ ദുആ ഇരന്നു. 21ആ ശർറായ വസ്തുവിനെ, നിങ്ങള്‍ നിര്‍മിച്ച കാളക്കുട്ടിയെ, ഞാന്‍ നാറില്‍ ദഹിപ്പിച്ചു. ഞാനതു തച്ചുടച്ചു ചെറിയ കഷണങ്ങളാക്കി; വീണ്ടും പൊടിച്ചു തവിടുപൊടിയാക്കി ജബലിൽ നിന്ന് ഒഴുകിവരുന്ന അരുവിയില്‍ ഒഴുക്കിക്കളഞ്ഞു.

22തബീറായിലും മാസായിലും കിബ്രൂത്ത് ഹത്താവയിലും വച്ചു നിങ്ങള്‍ റബ്ബുൽ ആലമീനെ ഗള്ബാനാക്കിച്ചു. 23ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദൌല പോയി മിൽക്കാക്കിക്കൊള്ളുവിന്‍ എന്നു പറഞ്ഞ് റബ്ബുൽ ആലമീൻ നിങ്ങളെ കാദീശ്ബര്‍നയായില്‍ നിന്ന് അയച്ചപ്പോള്‍ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ അംറിനെ നിങ്ങള്‍ ധിക്കരിച്ചു. അവിടുന്നിൽ നിങ്ങള്‍ ഈമാൻ കൊണ്ടില്ല; ഇത്വാഅത്ത് ചെയ്തുമില്ല. 24ഞാന്‍ നിങ്ങളെ അറിയാന്‍ തുടങ്ങിയതു മുതല്‍ നിങ്ങള്‍ റബ്ബുൽ ആലമീനെ ഇത്വാഅത്ത് ചെയ്യാത്ത ഫാസിഖുകളാണ്.

25അതുകൊണ്ട്, ആ നാല്‍പതു ലയ്-ലും നഹാറും ഞാന്‍ റബ്ബുൽ ആലമീന്റെ മുന്‍പില്‍ സുജൂദ് ചെയ്ത് കിടന്നു; എന്തെന്നാല്‍, നിങ്ങളെ ഹലാക്കാക്കുമെന്നു റബ്ബുൽ ആലമീൻ അരുളിച്ചെയ്തിരുന്നു. 26ഞാന്‍ റബ്ബുൽ ആലമീനോട് ഇപ്രകാരം ദുആ ഇരന്നു: മഅബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങയുടെ തംജീദിനാൽ[j] 9.26 തംജീദിനാൽ മജ്ദാൽ അങ്ങു രക്ഷിച്ച് അവിടുത്തെ ഖവ്വിയായ യദാൽ മിസ്റില്‍ നിന്നു കൊണ്ടുവന്ന അങ്ങയുടെ ഖൌമിനെയും മിറാസിനെയും ഹലാക്കാക്കരുതേ! 27അങ്ങയുടെ ഇബാദായ ഇബ്രാഹീമിനെയും ഇസഹാക്കിനെയും യഅ്ഖൂബിനെയും ഓര്‍ക്കണമേ! ഈ ഖൌമിന്റെ ഇനാദും ശർറും മഅ്സിയത്തും കണക്കിലെടുക്കരുതേ! 28അല്ലാത്തപക്ഷം, ഞങ്ങളെ എവിടെ നിന്നു കൊണ്ടുപോന്നുവോ ആ ബലദിലുള്ളവര്‍ പറയും, റബ്ബുൽ ആലമീൻ മൌഊദ് ചെയ്ത അർളിൽ അവരെ എത്തിക്കാന്‍ അവനു കഴിവില്ലാത്തതുകൊണ്ടും അവരോട് ബുഗ്ള് വെച്ചതുകൊണ്ടും സഹ്റായില്‍വച്ചു കത്ൽ ചെയ്യാൻ വേണ്ടിയാണ് അവരെ ഇവിടെനിന്നു വിളിച്ചുകൊണ്ടു പോയത് എന്ന്. 29എന്നാലും അങ്ങു യദ് നീട്ടി ഖുവ്വത്ത് ളാഹിറാക്കി കൊണ്ടുവന്ന അങ്ങയുടെ ഖൌമും മിറാസുമാണല്ലോ അവര്‍.


അടിക്കുറിപ്പുകൾ