സൂറ അൽ-ദുമ്മാ അർസൽനാ 8

പ്രലോഭനങ്ങള്‍

8 1നിങ്ങള്‍ ഹയാത്തിലാരിക്കുന്നതിനും അദദിൽ സായിക്കുന്നതിനും റബ്ബുൽ ആലമീൻ നിങ്ങളുടെ ആബാഉമാര്‍ക്കു നല്‍കുമെന്നു ഖസം ചെയ്തിട്ടുള്ള ബലദിൽ ദുഖൂൽ ചെയ്ത് അത് മിൽക്കാക്കുന്നതിനും ഞാനിന്നു നിങ്ങളോടു അംറാക്കുന്ന ഹുക്മുകളെല്ലാം ഇത്വാഅത്ത് ഇനായത്തുള്ളവരായിരിക്കണം. 2നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ മുതവാളിഈങ്ങളാക്കാനും തന്റെ വസ്വിയ്യത്തുകള്‍ ഇത്വാഅത്ത് ചെയ്യുമോ ഇല്ലയോ എന്നറിയാന്‍ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഖൽബിലെ വിചാരങ്ങള്‍ ഫഹ്മാക്കാനും വേണ്ടി ഈ അർബഈന സനത്ത് സ്വഹ്റായിലൂടെ നിങ്ങളെ നയിച്ച ത്വരീഖെല്ലാം നിങ്ങള്‍ ദിക്റാക്കണം. 3അവിടുന്നു നിങ്ങളെ മുതവാളിഈങ്ങളാക്കുകയും ജൂഅറിയാന്‍ വിടുകയും നിങ്ങള്‍ക്കും നിങ്ങളുടെ അബുമാര്‍ക്കും ഗരീബായിരുന്ന മന്നാകൊണ്ട് നിങ്ങളെ റാളിയാക്കുകയും ചെയ്തത്, ഖുബ്ബൂസുകൊണ്ടു മാത്രമല്ല, റബ്ബുൽ ആലമീന്റെ ഫമിൽനിന്നു പുറപ്പെടുന്ന ഓരോ ലഫ്ളുകൊണ്ടുമാണ് ഇൻസാൻ ജീവിക്കുന്നതെന്നു നിങ്ങള്‍ക്കു ഫഹ്മാക്കിത്തരാന്‍ വേണ്ടിയാണ്. 4ഈ നാല്‍പതു സനത്ത് നിങ്ങളുടെ ലിബാസുകൾ[a] 8.4 ലിബാസുകൾ സൌബുകൾ ഖദീമായി കീറിപ്പോവുകയോ രിജ് ലുകള്‍ വീങ്ങുകയോ ചെയ്തില്ല. 5അബ് ഇബ്നിന് എന്നപോലെ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്ക് തഅ്ദീബ് നല്‍കുമെന്ന് ഖൽബിൽ ഫഹ്മാക്കുവിന്‍. 6അതിനാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ ത്വരീഖുകളിലൂടെ സയ്റാക്കിയും അവിടുത്തെ ഭയപ്പെട്ടും അവിടുത്തെ അംറുകള്‍ ഹിഫാളത്ത് ചെയ്തുകൊള്ളുവിന്‍. 7എന്തെന്നാല്‍, ജദ് വലുകളും മസ്ദറുൽ മാഉകളും, ജബലുകളിലും വാദികളിലും തഫജ്ജുറാകുന്ന ഫയ്ളാനുള്ളതുമായ ഒരു ജയ്യിദായ ബലദിലേക്കാണു നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ കൊണ്ടുവരുന്നത്. 8ബുർറും ശഈറും കർമ് നബ്ത്തുകളും അത്തീൻ ശജറകളും റുമ്മാൻ ഫാകിഹത്തുകളും സൈത്തൂൻ ശജറകളും അസലും ഉള്ള അർളാണത്. 9അവിടെ നിങ്ങള്‍ ഹനീഅമ്മരീആയി ഖുബ്ബൂസ് ഒചീനിക്കും; നിങ്ങള്‍ക്ക് ഒന്നിനും ഖില്ലത്തുണ്ടാകുകയില്ല. അവിടെയുള്ള അഹ്ജാർ ഹദീദാണ്; ജബലുകളില്‍നിന്നു നുഹാസ് ഹഫ്റ് ചെയ്തെടുക്കാം. 10നിങ്ങള്‍ ഒചീനിച്ച് റാളിയാകുമ്പോള്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ജയ്യിദായ ബലദിനെപ്രതി മഅബൂദായ റബ്ബുൽ ആലമീനെ ഹംദ് ചെയ്യണം.

11ഞാനിന്നു നല്‍കുന്ന അംറുകളും ഹുക്മുകളും ശറഉകളും മാറായി അവയ്ക്ക് ഖിലാഫായി അമൽ ചെയ്ത് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ വിസ്മരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. 12നിങ്ങള്‍ ഒചീനിച്ച് റാളിയാവുകയും ജയ്യിദായ ബൈത്തുകൾ പണിത് അവയില്‍ താമസിക്കുകയും 13നിങ്ങളുടെ ശാത്തും അൻആമും കസീറാകുകയും ദഹബും ഫിള്ളത്തും സായിദാവുകയും മറ്റു സകലത്തിനും ബറക്കത്തുണ്ടാവുകയും ചെയ്യുമ്പോള്‍, 14നിങ്ങള്‍ കിബ്റൻമാരാവുകയും ഉബൂദിയ്യത്തിന്റെ ദാറായ[b] 8.14 ദാറായ ബൈത്തായ മിസ്റില്‍ നിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ മറന്നുകളയുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. 15നാരിയ്യായ ഹയ്യാത്തും അഖാരിബും നിറഞ്ഞ വാസിഉം മുഖീഫുമായ സഹ്റായിലൂടെ അവിടുന്നാണ് നിങ്ങളെ നയിച്ചത്. മാഇല്ലാത്ത, ജാഫ്ഫായ, ആ അർളിൽ നിങ്ങള്‍ക്കുവേണ്ടി, അസ് വദായ സഖ്റിൽ നിന്ന് അവിടുന്നു ജലമൊഴുക്കി. 16നിങ്ങളുടെ അബുമാര്‍ക്ക് ഗരീബായിരുന്ന മന്നാ സഹ്റായില്‍വച്ചു നിങ്ങള്‍ക്കു ത്വആമായി നല്‍കി. നിങ്ങളെ മുതവാളിഈങ്ങളാക്കാനും പരീക്ഷിക്കാനും ഖാതിമത്തിലായി ഖയ്റുകൊണ്ട് മുബാറക്കാക്കാനുമായിരുന്നു അത്. 17എന്റെ ഖുവ്വത്തും[c] 8.17 ഖുവ്വത്തും ഖുദ്റത്തും എന്റെ യദുകളുടെ ഖുവ്വത്തുമാണ് എനിക്ക് ഈ മാലെല്ലാം നേടിത്തന്നത് എന്ന് ഖൽബിൽ നിങ്ങള്‍ പറയരുത്. 18നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ നിങ്ങള്‍ ഓർക്കണം. എന്തെന്നാല്‍, നിങ്ങളുടെ അബുമാരോടു ചെയ്ത അഹ്ദ് ഇന്നും നിറവേറ്റുന്നതിനു വേണ്ടി മാലു നേടാന്‍ അവിടുന്നാണ് നിങ്ങള്‍ക്കു ഖുവ്വത്ത് തരുന്നത്. 19എന്നാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ മറന്നുകളയുകയും മറ്റു ആലിഹത്തുകളുടെ പിറകേ പോയി അവരെ സുജൂദ് ചെയ്ത്[d] 8.19 സുജൂദ് ചെയ്ത് Deut 4:19, Rom 1:25 ഇബാദത്ത് ചെയ്യുകയും ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ ഹലാക്കായി പോകുമെന്ന് ഇന്ന് ഞാന്‍ ഇൻദാർ തരുന്നു. 20നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ നിങ്ങള്‍ ഇത്വാഅത്ത് ചെയ്യാതിരുന്നാല്‍, നിങ്ങളുടെ മുന്‍പില്‍ നിന്നു റബ്ബുൽ ആലമീൻ നീക്കം ചെയ്യുന്ന ഖൌമുകളെപ്പോലെ നിങ്ങളും ഹലാക്കാകും.


അടിക്കുറിപ്പുകൾ