അൽ അഫ് രാൽ 28  

മാള്‍ട്ടായില്‍

28 1ഞങ്ങള്‍ നാജിയായി കഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ജസീറയാണ് അത് എന്നു അറഫായി. 2അപരിചിതരെങ്കിലും സ്ഥലവാസികള്‍ ഞങ്ങളോട് അസാധാരണമായ റഹമത്ത് കാണിച്ചു. മത്താറിന്റെ വഖ്ത് വന്നു ചേര്‍ന്നിരുന്നതുകൊണ്ടും ബാരിദായിരുന്നതുകൊണ്ടും അവര്‍ തീ കൂട്ടി ഞങ്ങളെ മർഹബ ചെയ്തു. 3ബുലൂസ് കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടു. അപ്പോള്‍ ഒരു അണലിപ്പാമ്പ് ചൂടേറ്റു പുറത്തുചാടി, അവന്റെ യദില്‍ ചുറ്റി. 4പാമ്പ് അവന്റെ യദില്‍ തൂങ്ങിക്കിടക്കുന്നതു കണ്ട് ബിലാദുകാര്‍ പരസ്പരം പറഞ്ഞു: ഈ ഇൻസാൻ ഒരു ഖാതിലാണെന്നതിനു ഒരു ശക്കുമില്ല. അവന്‍ ബഹറിൽ നിന്നു രക്ഷപെട്ടെങ്കിലും ജീവിക്കാന്‍ അദ്ൽ എന്ന ആലിഹത്ത് അവനെ അനുവദിക്കുന്നില്ല. 5അവന്‍ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു; അവന് ഖത്വീറയൊന്നും സംഭവിച്ചുമില്ല. 6അവന്‍ നീരുവന്നു വീര്‍ക്കുകയോ സുർഅത്തിൽ വീണു മയ്യതാതകുകയോ ചെയ്യുമെന്ന് അവര്‍ കരുതി. ഏറെനേരം കഴിഞ്ഞിട്ടും അവന് അത്യാഹിതമൊന്നും സംഭവിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ തഅ് ലീഖ് മാറ്റുകയും അവന്‍ ഒരു ആലിഹത്താണെന്നു പറയുകയും ചെയ്തു.

7ജസീറയിലെ ഹാകിമായ പുബ്‌ളിയൂസിന് ആ സ്ഥലത്തിനടുത്തുതന്നെ കുറെ മകാനുൽ മിലാദുണ്ടായിരുന്നു. അവന്‍ ഞങ്ങളെ ഖുബൂൽ ചെയ്ത് മൂന്ന് ദിവസത്തേക്ക് മർഹബയരുളി നല്‍കി. 8പുബ്‌ളിയൂസിന്റെ അബ്ബ പനിയും അതിസാരവും പിടിപെട്ടു കിടപ്പിലായിരുന്നു. 9ബുലൂസ് അവനെ സിയാറത്തു ചെയ്തു ദുആ ഇരക്കുകയും അവന്റെ മേല്‍ കൈകള്‍വച്ചു ശിഫയാക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് ജസീറയിലുണ്ടായിരുന്ന മറ്റു മരീളുകാരും അവന്റെയടുക്കല്‍ വന്നു ശിഫയായിക്കൊണ്ടിരുന്നു. 10അവര്‍ ഞങ്ങളെ വളരെയേറെ ഇഹ്തിറാം ചെയ്തു. ഞങ്ങള്‍ സഫീന യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവര്‍ കൊണ്ടുവന്നു തന്നു.

റോമായില്‍

11മൂന്നു മാസത്തിനു ബഅ്ദായായി, ആ ജസീറയില്‍ ശതാഇന്റെ കാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അല്കസാണ്‍ഡ്രിയന്‍ കപ്പലില്‍ കയറി ഞങ്ങള്‍യാത്ര പുറപ്പെട്ടു. 12ഞങ്ങള്‍ സിറാക്കൂസിലിറങ്ങി മൂന്നു യൌമിൽ താമസിച്ചു. 13അവിടെ നിന്നു തീരം ചുറ്റി റേജിയും എന്ന സ്ഥലത്തു വന്നുചേര്‍ന്നു. ഒരു യൌമിൽ കഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍ രണ്ടാം യൌമിൽ ഞങ്ങള്‍ പുത്തെയോളില്‍ എത്തി. 14അവിടെ ഞങ്ങള്‍ ചില ഇഖ് വാനീങ്ങളെ കണ്ടു. ഒരാഴ്ച തങ്ങളോടൊപ്പം പാർക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു. 15അവിടെയുള്ള ഇഖ് വാനീങ്ങൾ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കുവാന്‍ ആപ്പിയൂസ്പുരവും ത്രിമണ്‍ഡപവും വരെ വന്നു. അവരെക്കണ്ടപ്പോള്‍ ബുലൂസ് അള്ളാഹുവിനു ശുക്ർ പറയുകയും ഖുവ്വത്ത് ആര്‍ജിക്കുകയും ചെയ്തു. 16ഞങ്ങള്‍ റോമാ മദീനയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു ജുനൂദിന്റെ കാവലോടെ ഇഷ്ടമുള്ളിടത്തു പാർക്കാന്‍ ബുലൂസിന് അനുവാദം ലഭിച്ചു.

ജൂദരോടു വയള് പറയുന്നു

17മൂന്നു യൌമിൽ കഴിഞ്ഞശേഷം സ്ഥലത്തെ ജൂതരുടെ മുദീറുമാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ ജമാഅത്തായി വന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഇഖ് വാനീങ്ങളേ, ജനത്തിനോ നമ്മുടെ ആബാഉമാരുടെ ശരീഅത്തിനോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍ വച്ചു സജീനായി റോമാക്കാരുടെ യദുകളില്‍ ഏല്‍പിക്കപ്പെട്ടു. 18അവര്‍ മുഹാകിം ചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതു കൊണ്ട് എന്നെ മുസ്തഖീലാക്കാൻ ആഗ്രഹിച്ചു. 19എന്നാല്‍, ജൂദര്‍ എതിര്‍ത്തു. തന്‍മൂലം, എന്റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് ത്വലബ് ചെയ്യാൻ ഞാന്‍ ഇഖ്റാഹ് ഇത്വാഅത്ത് ചെയ്ത്. 20ഇക്കാരണത്താല്‍ത്തന്നെയാണ് നിങ്ങളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായീലിന്റെ പ്രത്യാശയെ പ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്. 21അവര്‍ അവനോടു പറഞ്ഞു: നിന്നെക്കുറിച്ച്‌ യൂദയായില്‍നിന്നു ഞങ്ങള്‍ക്ക് രിസാലാത്തൊന്നും ലഭിച്ചിട്ടില്ല. ഇവിടെ വന്ന അഖുമാരിലാരും നിനക്കെതിരായി വിവരം തരുകയോ നിന്നെ ജറീമത്തായി സംസാരിക്കുകയോ ചെയ്തിട്ടുമില്ല. 22എന്നാല്‍, നിന്റെ തഅ് ലീഖ് എന്തെല്ലാമാണെന്നു നിന്നില്‍ നിന്നുതന്നെ സംആന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതു ഞങ്ങള്‍ക്കറിയാം, ഈ ദീനിന്റെ മദ്ഹബിനെ എല്ലായിടത്തും ആളുകള്‍ എതിര്‍ത്തു സംസാരിക്കുന്നുണ്ട്.

23അവനുമായി മുഖദാവിൽ കാണാൻ അവര്‍ ഒരു വഖ്ത് ഫർളാക്കി. അന്ന് കസീറായി ജനങ്ങൾ അവന്റെ വാസസ്ഥലത്തു വന്നുകൂടി. സുബ്ഹിക്ക് മുതല്‍ മഅ്റിബിന്റെ വഖ്ത് വരെ അവന്‍ മൂസാ നബിയുടെ ശരീഅത്തിനെയും നബിമാരെയും അടിസ്ഥാനമാക്കി കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും മാമലക്കത്തുള്ളയെക്കുറിച്ചു ജഹറായി ശഹാദത്ത് നൽകുകയും ചെയ്തു. 24അവന്‍ പറഞ്ഞതു ചിലര്‍ക്കു സ്വഹീഹായും മറ്റു ചിലര്‍ക്ക് കുഫ്റായും തോന്നി. 25അവര്‍ പരസ്പരം ഇഖ്തിലാഫിലായി പിരിഞ്ഞു പോകുമ്പോള്‍ ബുലൂസ് ഇങ്ങനെ പറഞ്ഞു: നബി ഏശയ്യായിലൂടെ റൂഹുൽ ഖുദ്ധൂസ് നിങ്ങളുടെ ഉപ്പാപ്പമാരോടു പറഞ്ഞിട്ടുള്ളതു സ്വഹീഹാണ്; 26നീ പോയി ഈ ഖൌമിനോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ അറഫാവുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല. 27അവര്‍ അയ്നുകൊണ്ടു കാണുകയും കാതുകൊണ്ടു സംആക്കുകയും ഖൽബ് കൊണ്ടു അറഫാക്കുകയും തൗബ ചെയ്യുകയും ഞാന്‍ അവരെ ശിഫയാക്കുകയും ചെയ്യുക അസാധ്യം. അത്രയ്ക്കും ഈ ഉമ്മത്തിന്റെ ഖൽബ് ശഅബായി തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി ഖഫീഫായിരിക്കുന്നു; അയ്ന് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.

28അതിനാല്‍, നിങ്ങള്‍ ഇത് അറഫായികൊള്ളുവിന്‍, 29അള്ളാഹുവില്‍ നിന്നുളള ഈ ഇഖ് ലാസ് കാഫിറുകളുടെ പക്കലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ സംആക്കുകയും ചെയ്യും.

30അവന്‍ സ്വന്തം ചെലവില്‍ ഒരു ബൈത്തു വാടകയ്‌ക്കെടുത്തു രണ്ടു സനത്ത് മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സിയാറത്ത് ചെയ്ത എല്ലാവരെയും അവന്‍ മർഹബ ചെയ്തിരുന്നു. 31അവന്‍ മാമലക്കത്തുള്ളയെക്കുറിച്ച് വയള് പറയുകയും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെക്കുറിച്ചു നിര്‍ബാധം ശജാ അത്തോടെ തഅലീം നൽകുകയും ചെയ്തു.


അടിക്കുറിപ്പുകൾ