അൽ അഫ് രാൽ 22  

ജൂദരോടു വയള് പറയുന്നു

22 1അഖുമാരെ, ഉപ്പാപ്പമാരെ, നിങ്ങളോട് എനിക്കു പറയാനുള്ളത് കേള്‍ക്കുവിന്‍.

2ഇബ്രാനി ഭാഷയില്‍ അവന്‍ തങ്ങളെ അഭിസംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ ശാന്തരായി.

3അവന്‍ പറഞ്ഞു: ഞാന്‍ ഒരു ജൂദനാണ്. കിലിക്യായിലെ താര്‍സോസില്‍ ജനിച്ചു. എങ്കിലും, ഈ മദീനയിലാണ് ഞാന്‍ വളര്‍ന്നത്. ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന് ആബാഉമാരുടെ ശരീഅത്തിൽ ശാമിലായ തഅലീം ഞാന്‍ നേടി. ഇന്ന് നിങ്ങളെല്ലാവരും ആയിരിക്കുന്നതു പോലെ ഞാനും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലായെക്കുറിച്ചു ഹമാസത്തായവനായിരുന്നു. 4രിജാലിനെയും നിസാഇനെയും ബന്ധിച്ച് സജ്നിലടച്ചു കൊണ്ട് ഈ ത്വരീഖയെ നാമാവശേഷമാക്കത്തക്കവിധം അദാബിലാക്കിയവനാണു ഞാന്‍. 5പ്രധാന ഇമാമും മജിലിസുകളുടെ സംഘം മുഴുവന്‍തന്നെയും എനിക്കു ശാഹിദുകളാണ്. ദമാസ്‌ക്കസിലുള്ളവരെയും ബന്ധനത്തിലാക്കി ജറുസലെമില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനു വേണ്ടി ഞാന്‍ അവരില്‍നിന്നു അഖുമാര്‍ക്കുള്ള രിസാലാത്തുകളും വാങ്ങി അവിടേക്കു യാത്രപുറപ്പെട്ടു.

തൗബയുടെ ഖ്വിസ്സ

6ഞാന്‍ യാത്രചെയ്ത് ളുഹ്റിന്റെ വഖ്തിൽ ദമാസ്‌ക്കസിനടുത്തെത്തിയപ്പോള്‍, സുർഅത്തിൽ ജന്നത്തില്‍നിന്ന് ഒരു കബീറായ നൂർ എന്റെ ചുറ്റും വ്യാപിച്ചു. 7ഞാന്‍ അർളിൽ വീണു. ഒരു സോത്ത് എന്നോട് ഇങ്ങനെ പറയുന്നതു കേട്ടു: താലൂത്ത്, താലൂത്ത്, നീ എന്നെ അദാബിലാക്കുന്നത് എന്തുകൊണ്ട്? 8ഞാന്‍ ചോദിച്ചു: റബ്ബേ, അങ്ങ് ആരാണ്? അവന്‍ പറഞ്ഞു: നീ അദാബിലാക്കുന്ന നസീറായനായ അൽ ഈസായാണു ഞാന്‍. 9എന്റെ ഹാളിറീങ്ങൾ നൂർ കണ്ടു; എന്നാല്‍, എന്നോടു സംസാരിച്ചവന്റെ സോത്ത് കേട്ടില്ല. 10ഞാന്‍ ചോദിച്ചു: റബ്ബേ, ഞാന്‍ എന്തുചെയ്യണം? സയ്യിദിനാ കലിമത്തുള്ളാഹി റബ്ബിൽ ആലമീൻ എന്നോടു പറഞ്ഞു: എഴുന്നേറ്റ് ദമാസ്‌ക്കസിലേക്കു പോവുക. നിനക്കുവേണ്ടി ഖറാർ ചെയ്യപ്പെട്ടിരിക്കുന്നത് അവിടെവച്ചു നിന്നോടു പറയും. 11നൂറുൽ ബാഹിറു കൊണ്ട് എനിക്ക് ഒന്നും നള്റാന്‍ സാധിക്കാതെ വന്നപ്പോള്‍, എന്റെ ഹാളിറീങ്ങൾ കൈയ്ക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ, ഞാന്‍ ദമാസ്‌ക്കസിലെത്തി.

12അവിടെ പാർത്തിരുന്ന സകല ജൂദര്‍ക്കും സ്വഹീഹായവനും ശരീഅത്ത് അനുസരിക്കുന്നതില്‍ ദീനിയായവനുമായിരുന്ന അയാൻ നിയാസ് എന്ന ഒരു ഇൻസാൻ 13എന്റെ ഖരീബിൽ വന്നു പറഞ്ഞു: അഖുവായ താലൂത്ത്, നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ. ഉടന്‍തന്നെ എനിക്കു കാഴ്ച തിരിച്ചുകിട്ടുകയും ഞാന്‍ അവനെ കാണുകയും ചെയ്തു. 14അവന്‍ പറഞ്ഞു: നമ്മുടെ ആബാഉമാരുടെ മഅബൂദിന്റെ മുറാദറിയാനും സ്വാലിഹായവനെ ദര്‍ശിക്കാനും അവന്റെ അധരത്തില്‍നിന്നുള്ള സോത്ത് ശ്രവിക്കാനും നിന്നെ അവിടുന്നു നിയമിച്ചിരിക്കുന്നു. 15നീ കാണുകയും സംആക്കുകയും ചെയ്തതിനെക്കുറിച്ച് എല്ലാ മനുഷ്യരുടെയും മുമ്പാകെ അവനു നീ ശുഹൂദുകളായിരിക്കും. 16ഇനി നീ എന്തിനു കാത്തിരിക്കുന്നു? എഴുന്നേറ്റ് സ്വിഗ്ബത്തുള്ള ത്വരീഖാ ഗുസൽ ഖബൂലാക്കുക. അവന്റെ ഇസ് മിൽ ദുആ ഇരന്നുകൊണ്ട് നിന്റെ ഖതീഅകള്‍ കഴുകിക്കളയുക.

കാഫിറുകളുടെ

[b] 22.17 കാഫിറുകളുടെ വിജാതീയരുടെ റസൂൽ

17ഞാന്‍ ജറുസലെമില്‍ തിരിച്ചുവന്ന് ബൈത്തുള്ളയില്‍ ദുആ ഇരന്നുകൊണ്ടിരിക്കുമ്പോള്‍, എനിക്കൊരു ഖുസൂസിയത്തുണ്ടായി. 18റബ്ബുൽ ആലമീൻ എന്നോട് ഇപ്രകാരം സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു: നീ വേഗം ജറുസലെമിനു പുറത്തു കടക്കുക. കാരണം, എന്നെക്കുറിച്ചുള്ള നിന്റെ ശഹാദത്ത് അവര്‍ ഖുബൂലാക്കുകയില്ല. 19ഞാന്‍ പറഞ്ഞു: റബ്ബുൽ ആലമീൻ, ഞാന്‍ പള്ളികള്‍തോറും ചെന്ന് നിന്നില്‍ ഈമാൻ വെക്കുന്നവരെയെല്ലാം ബന്ധനസ്ഥരാക്കുകയും പ്രഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് അറഫാവും. 20നിനക്കു ശഹാദത്ത് നല്‍കിയ സ്‌തേഫാനോസിന്റെ ദമ് ചിന്തപ്പെട്ടപ്പോള്‍ ഞാനും ഹാളിറായി അത് അംഗീകരിക്കുകയും അവന്റെ ഖാതിലുകളുടെ ലിബാസുകൾ സൂക്ഷിക്കുകയും ചെയ്തു. 21അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: നീ പോവുക; അങ്ങ് ദൂരെ കാഫിറുകളുടെ ഖരീബിലേക്കു ഞാന്‍ നിന്നെ മുർസലാക്കും.

ന്യായാസന സമക്ഷം

22ഇത്രയും പറയുന്നതുവരെ അവര്‍ അവനെ ശ്രദ്ധിച്ചുകേട്ടിരുന്നു. പിന്നെ അവര്‍ സൌത്തുയര്‍ത്തി വിളിച്ചുപറഞ്ഞു: ഈ ഇൻസാനെ ദുനിയാവില്‍നിന്നു നീക്കം ചെയ്യുക. അവന്‍ ഹയാത്തിലായിരിക്കാന്‍ പാടില്ല. 23അവര്‍ ആക്രോശിച്ചുകൊണ്ടു തങ്ങളുടെ അബായ കീറുകയും അന്തരീക്ഷത്തിലേക്ക് തുറാബ് വാരിയെറിയുകയും ചെയ്തു. 24അപ്പോള്‍ ആമിർ[c] 22.24 ആമിർ ആമിർ , അവനെ പാളയത്തിലേക്കു കൊണ്ടുവരാനും എന്തു ജറീമത്തിനാണ് അവര്‍ അവനെതിരായി ആക്രോശിക്കുന്നതെന്ന് അറിയാന്‍വേണ്ടി ചമ്മട്ടികൊണ്ടടിച്ചു തെളിവെടുക്കാനും അംറാക്കി. 25അവര്‍ ബുലൂസിനെ തോല്‍വാറുകൊണ്ടു ബന്ധിച്ചപ്പോള്‍ അടുത്തുനിന്ന കതീബയിലെ ളാബിത്വിനോട്[d] 22.25 കതീബയിലെ ളാബിത്വിനോട് കതീബയിലെ ളാബിത്വ് അവന്‍ ചോദിച്ചു: റുമാനിയ്യീൻ മുവാത്വീനിയായ ഒരുവനെ മുഹാകിം ചെയ്ത് കുറ്റംവിധിക്കാതെ ചമ്മട്ടികൊണ്ടടിക്കുന്നതു നിയമാനുസൃതമാണോ? 26കതീബയിലെ ളാബിത്വ് ഇതുകേട്ടപ്പോള്‍ ആമിറിനെ സമീപിച്ചു പറഞ്ഞു: അങ്ങ് എന്താണു ചെയ്യാനൊരുങ്ങുന്നത്? ഈ ഇൻസാൻ റുമാനിയ്യീൻ മുവാത്വീനിയാണല്ലോ. 27അപ്പോള്‍ ആമിർ വന്ന് അവനോടു ചോദിച്ചു: പറയൂ, നീ റുമാനിയ്യീൻ മുവാത്വീനിയാണോ? അതേ എന്ന് അവന്‍ ഇജാപത്ത് നല്‍കി. 28ആമിർ പറഞ്ഞു: ഞാന്‍ ഒരു കബീറായ തുക കൊടുത്താണ് ഈ ജിൻസിയത്ത് വാങ്ങിയത്. ബുലൂസ് പറഞ്ഞു: എന്നാല്‍ ഞാന്‍ ജന്‍മനാ റുമാനിയ്യീൻ മുവാത്വീനിയാണ്. 29അവനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരുന്നവര്‍ ഉടനെ അവിടെ നിന്നു പിന്‍വാങ്ങി. ബുലൂസ് റുമാനിയ്യീൻ മുവാത്വീനിയാണെന്ന് അറഫായപ്പോള്‍ അവനെ ബന്ധനസ്ഥനാക്കിയതില്‍ ആമിറും ഭയപ്പെട്ടു.

30ജൂദന്‍മാര്‍ അവന്റെ മേല്‍ ജറീമത്ത് ഫർളാക്കപ്പെടുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം ആമിർ അവനെ മഗ്ഫിറത്തിലാക്കി. എല്ലാ ഇമാം മുദീറുമാരും മജിലിസ് സംഘം മുഴുവനും ജമാഅത്തായി വരാൻ അവന്‍ അംറാക്കി. പിന്നീട് ബുലൂസിനെ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ ഹാളിറാക്കി.


അടിക്കുറിപ്പുകൾ