അൽ അഫ് രാൽ 20
യുനാനിയിലേക്ക്
20 1ബഹളം ശമിച്ചപ്പോള്‍ ബുലൂസ് ഹവാരിയൂങ്ങളെ വിളിച്ചുകൂട്ടി തഅലീം കൊടുത്തതിനു ബഅ്ദായായി, യാത്രപറഞ്ഞ് മക്കെദോനിയായിലേക്കു പോയി. 2ആ പ്രദേശങ്ങളിലൂടെ സഫർ ചെയ്ത് ആളുകളെ തഅലീം വഴി ശജാഅത്തിലാക്കിയിട്ട് യുനാനിലെത്തി. 3അവിടെ അവന്‍ മൂന്നുമാസം ചെലവഴിച്ചു. സിറിയായിലേക്കു സഫീന കയറാന്‍ തയ്യാറായിരിക്കുമ്പോള്‍, ജൂദന്‍മാര്‍ അവനെതിരായി മുആമിറത്ത് നടത്തി. അതിനാല്‍, മക്കെദോനിയായിലൂടെ തിരിച്ചു പോകാന്‍ അവന്‍ തീരുമാനിച്ചു. 4പീറൂസിന്റെ മകനായ ബെറോയാക്കാരന്‍ സോപ്പാത്തര്‍, സെലാനിക്കാക്കാരായ അരിസ്താര്‍ക്കൂസ്, സെക്കൂന്തൂസ്, ദെര്‍ബേക്കാരനായ ഗായിയൂസ്, തസീമുള്ള, ഏഷ്യയില്‍ നിന്നുള്ള ടിക്കിക്കോസ്, ത്രോഫിമോസ് എന്നിവര്‍ അവനോടൊപ്പം മൗജൂദായിരുന്നു. 5അവര്‍ മുമ്പേ പോയി ത്രോവാസില്‍ ഞങ്ങളെ കാത്തിരുന്നു. 6പുളിപ്പില്ലാത്ത അപ്പത്തിന്റെ ഈദുൽ ഫിത്തറിനു ബഅ്ദായായി ഞങ്ങള്‍ ഫിലിപ്പിയില്‍ നിന്നു ബഹറിലൂടെ സഫർ ചെയ്ത് അഞ്ചുദിവസം കൊണ്ട് ത്രോവാസില്‍ അവരുടെയടുത്തെത്തി. അവിടെ ഏഴു യൌമിൽ താമസിച്ചു.
ത്രോവാസിനോടു സലാം പറയുന്നു
7ആഴ്ചയുടെ ആദ്യദിവസം ഖുബ്ബൂസ് മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. അടുത്തദിവസം യാത്ര പുറപ്പെടേണ്ടിയിരുന്നതുകൊണ്ട് ബുലൂസ് അവരോടു വയള് പറഞ്ഞു. മൻതസ്വിഫല്ലൈൽ വരെ വയള് ത്വവീലായി. 8ഞങ്ങള്‍ ഇസ്തിമാഇലിരുന്ന മുകളിലത്തെ നിലയില്‍ അനേകം മിസ്ബാഹുകള്‍ കത്തിക്കൊണ്ടിരുന്നു. എവുത്തിക്കോസ് എന്നു ഇസ്മുള്ള ഒരു ശബാബ് ജനല്‍പടിയില്‍ ഇരിക്കുകയായിരുന്നു. 9ബുലൂസിന്റെ വയള് ത്വവീലായത് കൊണ്ട് അവന്‍ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവന്‍ മൂന്നാം നിലയില്‍നിന്നു താഴെവീണു. അവനെ ചെന്ന് എടുക്കുമ്പോള്‍ മയ്യത്തായി കഴിഞ്ഞിരുന്നു. 10എന്നാല്‍, ബുലൂസ് താഴെയിറങ്ങിച്ചെന്ന് കുനിഞ്ഞ് അവനെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു: പേടിക്കേണ്ട, അവനു ഹയാത്തുണ്ട്. 11ബുലൂസ് മുകളില്‍ച്ചെന്ന് ഖുബ്ബൂസ് തർത്തീബാക്കി ഒചീനിച്ചതിനു ബഅ്ദായായി, സുബഹ് വരെ അവരുമായി ദീര്‍ഘനേരം മുഹാദസത്തില്‍ ഏര്‍പ്പെട്ടു. ബഅ്ദായായി അവന്‍ അവിടം വിട്ടുപോയി. 12അവര്‍ ആ ശബാബിനെ ഹയാത്തുള്ളവനായി കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് അത്യധികം റാഹത്തുണ്ടായി.
മിലേത്തോസിലേക്ക്
13ഞങ്ങള്‍ നേരത്തേതന്നെ ആസ്‌സോസിലേക്കു സഫീന കയറി. ബുലൂസ് അവിടം വരെ കരമാര്‍ഗം മുസാഫിറായതിനു ബഅ്ദായായി സഫീന കയറുമെന്നായിരുന്നു ഖറാർ. 14ആസ്‌സോസില്‍ വച്ച് അവന്‍ ഞങ്ങളെ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ അവനെ കപ്പലില്‍ കയറ്റുകയും മിത്തിലേനേയില്‍ എത്തിച്ചേരുകയും ചെയ്തു. 15അവിടെനിന്നു കപ്പല്‍യാത്ര തുടര്‍ന്ന് അടുത്ത യൌമിൽ ഞങ്ങള്‍ കിയോസിന് എതിര്‍വശത്തെത്തി. പിറ്റേദിവസം ഞങ്ങള്‍ സാമോസില്‍ അടുത്തു. അതിന്റെ അടുത്ത യൌമിൽ മിലേത്തോസില്‍ എത്തിച്ചേരുകയും ചെയ്തു. 16ഏഷ്യയില്‍ വഖ്ത് ചെലവഴിക്കരുതെന്നു വിചാരിച്ച് എഫേസോസില്‍ അടുക്കാതെ കടന്നുപോകണമെന്നു ബുലൂസ് തീരുമാനിച്ചിരുന്നു. സാധിക്കുമെങ്കില്‍, (പന്തക്കുസ്താ) റൂഹുൽ ഇലാഹ്ദിനത്തില്‍ ജറുസലെമില്‍ എത്തിച്ചേരാന്‍ അവനു തിടുക്കമായിരുന്നു.
എഫേസോസ് വിടുന്നു
17മിലേത്തോസില്‍ നിന്ന് അവന്‍ എഫേസോസിലേക്ക് ആളയച്ച് ജാമിയായിലെ ശൈഖുമാരെ വരുത്തി. 18അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ യൌമിൽ മുതല്‍, എല്ലാ വഖ്തിലും എന്റെ ഹയാത്ത് എങ്ങിനെയായിരുന്നുവന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറഫായിരിക്കുന്നല്ലോ. 19പൂര്‍ണ അദബോടും കണ്ണുനീരോടും ജൂദന്‍മാരുടെ ഫിത്തനയാല്‍ എനിക്കുണ്ടായ പരീക്ഷണങ്ങളോടും കൂടി ഞാന്‍ കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ഖിദ്മത്ത് ചെയ്തു. 20നിങ്ങളുടെ ഖൈറിനു വേണ്ടി ഏതെങ്കിലും കാര്യം നിങ്ങള്‍ക്കു തഅലീമാക്കാൻ ഞാന്‍ മടി കാണിച്ചിട്ടില്ല. സൂഖിൽ വെച്ചും ബൈത്തുതോറും വന്നും ഞാന്‍ നിങ്ങൾക്ക് തഅലീം തന്നു. 21അള്ളാഹുവിലേക്കുള്ള തൌബയെക്കുറിച്ചും നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി ഈസാ അൽ മസീഹിലുള്ള ഈമാനെക്കുറിച്ചും ജൂദരുടെയും യുനാനികളുടെയുമിടയില്‍ ഞാന്‍ ശഹാദത്ത് നല്‍കി. 22ഇതാ, ഇപ്പോള്‍ റൂഹുൽ ഖുദ്ധൂസിനാല്‍ ഇഖ്റാഹ് ഇത്വാഅത്ത് ചെയ്ത് ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തു വാഖിആകുമെന്ന് അറഫാവില്ല. 23സിജ്നുകളും അദാബുകളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ മദീനയിലും റൂഹുൽ ഖുദ്ധൂസ് എനിക്കു തഹ്ദീദ് ചെയ്യാതിരിക്കുന്നത് എന്നു മാത്രം എനിക്കറഫാണ്. 24എന്നാല്‍, എന്റെ ഹയാത്ത് ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം കാമിലാക്കണമെന്നും റബ്ബുൽ ആലമീന്റെ നിഅ്മത്തിന്റെ ഇഞ്ചീലിനു ശഹാദത്ത് നല്‍കാന്‍ കലിമത്തുള്ളാഹി ഈസാ അൽ മസീഹില്‍നിന്നു ഞാന്‍ ഖുബൂൽ ചെയ്തിട്ടുള്ള അമലുകൾ നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. 25മാമലക്കത്തുള്ളയെക്കുറിച്ച് വയള് പറഞ്ഞുകൊണ്ട് നിങ്ങളുടെയിടയില്‍ ഞാന്‍ മുസാഫിറായി. എന്നാല്‍ ഇതാ, ഇനിയൊരിക്കലും നിങ്ങള്‍ എന്റെ വജ്ഹ് ദര്‍ശിക്കയില്ലെന്നു ഞാന്‍ ഇപ്പോള്‍ അറഫാക്കുന്നു. 26തന്‍മൂലം, നിങ്ങളില്‍ ആരെങ്കിലും ഫസാദാക്കപ്പെട്ടാല്‍ അവന്റെ രക്തത്തില്‍ ഞാന്‍ മസ്ഊലല്ല എന്ന് ഇന്നു ഞാന്‍ ജഹറായി പ്രഖ്യാപിക്കുന്നു. 27എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ മുറാദ് മുഴുവന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരുന്നതില്‍ നിന്നു ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല. 28നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഖുർബാനുള്ളാഹി സ്വന്തം രക്തത്താല്‍ നേടിയെടുത്ത ഉമ്മത്തുള്ളയെ പരിപാലിക്കാന്‍ റൂഹുൽ ഖുദ്ധൂസ് നിയോഗിച്ചിരിക്കുന്ന റാഇ ആണ് നിങ്ങള്‍. 29എന്റെ വേര്‍പാടിനുശേഷം ഖാസിയായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറഫാണ്. 30ഹവാരിയൂങ്ങളെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍ വേണ്ടി ഹഖിനെ കദ്ദാബാക്കി വയള് പറയുന്നവർ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. 31അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും തഅ് ലീമാക്കുന്നതില്‍ നിന്നു ഞാന്‍ വിരമിച്ചിട്ടില്ല എന്ന് അനുസ്മരിക്കുവിന്‍. 32നിങ്ങളെ ഞാന്‍ റബ്ബുൽ ആലമീനും അവിടുത്തെ നിഅ്മത്തിന്റെ കലാമിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക് റൂഹിയായ ഉയർച്ച വരുത്തുന്നതിനും സകല സ്വാലിഹീങ്ങളടെയുമിടയില്‍ ഹഖ് തരുന്നതിനും ഈ കലാമിനു കഴിയും. 33ഞാന്‍ ആരുടെയും ഫിള്ളത്തോ ദഹബോ ലിബാസുകളോ മോഹിച്ചിട്ടില്ല. 34എന്റെയും എന്റെ ഹാളിറീങ്ങളുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്റെ ഈ യദുകൾ തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം. 35ഇങ്ങനെ അധ്വാനിച്ചുകൊണ്ട് ഖുവ്വത്തില്ലാത്തവരെ മുസായിദ ചെയ്യണമെന്നു കാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ ദലീല നല്‍കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു റഹ്മത്ത് എന്നു പറഞ്ഞ കലിമത്തുള്ളാഹി ഈസാ അൽ മസീഹിന്റെ കലാമുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.
36ഇതു പറഞ്ഞതിനുശേഷം അവന്‍ റുക്കൂഅ് ചെയ്ത് മറ്റെല്ലാവരോടും കൂടെ ദുആ ചെയ്തു. 37അവരെല്ലാവരും കരഞ്ഞു കൊണ്ട് ബുലൂസിനെ ആലിംഗനം ചെയ്തു ഗാഢമായി ചുംബിച്ചു. 38ഇനിമേല്‍ അവര്‍ അവന്റെ വജ്ഹ് ദര്‍ശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതല്‍ ദുഃഖിച്ചത്. ബഅ്ദായായി, അവര്‍ കപ്പലിന്റെ അടുത്തുവരെ അവനെ അനുയാത്ര ചെയ്തു.