2 ശമൂവേൽ 10

שְׁמוּאֵל ב׳ (Shmuel Bet)

അമ്മൂന്യരെയും സിറിയാക്കാരെയും ഗലബാക്കുന്നു

10 1അമ്മൂന്യരുടെ മലിക് മയ്യിത്തായി. അവന്റെ ഇബ്ൻ ഹാനൂന്‍ മലിക്കായി. 2അപ്പോള്‍ ദാവൂദ് പറഞ്ഞു: നാഹാശ് എന്നോടു കാണിച്ചതു പോലെ അവന്റെ ഇബ്ൻ ഹാനൂനോടു ഞാനും റഅ്ഫത്ത് കാണിക്കും. അബിന്റെ മൌത്തില്‍ തഅ്സിയത്തറിയിക്കാന്‍ ദാവൂദ് ഒരു ജമാഅത്ത് മുർസലുകളെ ഹാനൂന്റെ അടുത്തേക്കയച്ചു. 3അവര്‍ അമ്മൂന്യരുടെ അർളിൽ എത്തി. എന്നാല്‍ അമ്മൂന്യ അമീറുകൾ മലിക്കായ ഹാനൂനോടു പറഞ്ഞു: നിന്നെ ആശ്വസിപ്പിക്കാന്‍ ദാവൂദ് മുർസലുകളെ അയച്ചത് നിന്റെ അബിനോടുള്ള കറാമത്ത്[a] 10:3 കറാമത്ത് - തഅ്ളീം കൊണ്ടാണെന്നു നീ ഈമാൻകൊള്ളുന്നുവോ? അവര്‍ ഖാഇനുകളാണ്. മദീന ഹലാക്കാക്കാനുള്ള ത്വരീഖ് അറിയാനാണ് അവന്‍ അവരെ അയച്ചിരിക്കുന്നത്. 4ഹാനൂന്‍ ദാവൂദിന്റെ ഖാദിമുമാരെ പിടിച്ച് അവരുടെ ലിഹ് യത് നിസ്ഫ് വീതം ഹൽഖ് ചെയ്യിച്ചും ലിബാസ് നടുവില്‍ വരിക്കത്തുവരെ കീറിയും വിട്ടയച്ചു. 5ദാവൂദ് അതു കേട്ട് കസീറായ നിലയിൽ മുദല്ലലായ അവരോട് ആളയച്ച് പറഞ്ഞു: ലിഹ് യത് വളരും വരെ ജറീക്കൂയില്‍ താമസിക്കുവിന്‍. പിന്നെ റുജൂആകുവിന്‍.

6ദാവൂദിന്റെ അദാവത്ത് കസ്ബാക്കിയെന്ന് മഫ്ഹൂമായപ്പോൾ അമ്മൂന്യര്‍ ബത്‌റെഹൂബിലെയും സൂബായിലെയും സിറിയാക്കാരില്‍നിന്ന് ഇശ്രീന അൽഫ് റാജിലിനെയും അൽഫ് പേരോടുകൂടെ മാഖാ മലിക്കിനെയും തൂബില്‍നിന്നു ഇസ്നാ അശ്റ അൽഫ് പേരെയും കൂലിക്കെടുത്തു. 7അതുകേട്ട് ദാവൂദ് യൂവാബിനെ സകല വീരജുന്ദിയ്യുകളുമായി അയച്ചു. 8അമ്മൂന്യര്‍ മദീന ബാബിങ്കല്‍ സ്വഫ്ഫായി നിന്നു. സൂബായിലെയും റഹൂബിലെയും സിറിയാക്കാരും തൂബിലെയും മാഖായിലെയും ജുൻദിയ്യുകളും ഫലാത്തിൽ നിലയുറപ്പിച്ചു.

9ജുന്ദുൽ അഅ്ദാഅ് മുന്‍പിലും പിന്‍പിലും നിലയുറപ്പിച്ചിരിക്കുന്നെന്നു കണ്ടപ്പോള്‍ യൂവാബ് ഇസ്രായീലിന്റെ അതിധീരരായ ഒരുകൂട്ടം ജുന്ദിയ്യുകളെ തിരഞ്ഞെടുത്ത് സിറിയാക്കാര്‍ക്കെതിരേ അണിനിരത്തി. 10ശേഷിച്ച ജുൻദിനെ തന്റെ അഖ് അബിശായിയുടെ ചുമതലയിലേല്‍പിച്ചു. അബിശായി അവരെ അമ്മൂന്യര്‍ക്കെതിരേ അണിനിരത്തി. യൂവാബ് അബിശായിയോടു പറഞ്ഞു: 11സിറിയാക്കാര്‍ എന്നെ ഗലബാക്കുമെന്നു കണ്ടാല്‍, നീ വന്ന് എന്നെ സഹായിക്കുക; അമ്മൂന്യര്‍ നിന്നെ ഗലബാക്കുമെന്നു കണ്ടാല്‍, ഞാന്‍ വന്ന് നിന്നെ സഹായിക്കാം. ശജാഅത്തോടെയിരിക്കുക. 12നമ്മുടെ ഖൌമിനു വേണ്ടിയും നമ്മുടെ മഅ്ബൂദിന്റെ മദീനകള്‍ക്കു വേണ്ടിയും നമുക്കു ശജാഅത്തോടെ പോരാടാം. മശീഅത്തുല്ലാഹ് പോലെ സംഭവിക്കട്ടെ! 13അങ്ങനെ യൂവാബും കൂടെയുള്ള ജുൻദും സിറിയാക്കാരോടു ഹർബ് ചെയ്യാനടുത്തു. 14അവര്‍ ഹിജ്റ ചെയ്തു. സിറിയാക്കാര്‍ തോറ്റോടുന്നതു കണ്ടപ്പോള്‍ അമ്മൂന്യരും അബിശായിയുടെ മുന്‍പില്‍നിന്നോടി മദീനത്തില്‍ കടന്നു. യൂവാബ് അമ്മൂന്യരോടുള്ള ഹർബ് അവസാനിപ്പിച്ചു ജറുസലെമിലേക്കു റുജൂആയി.

15ഇസ്രായീല്‍ തങ്ങളെ തോല്‍പിച്ചെന്നു കണ്ടപ്പോള്‍ സിറിയാക്കാര്‍ ഒരുമിച്ചുകൂടി. 16ഹദദീസര്‍ ആളയച്ച്‌ ഫുറാത്ത് നഹ്റിനപ്പുറത്തുള്ള സിറിയാക്കാരെ വരുത്തി. ഹദദീസറിന്റെ റഈസുൽ ജുനൂദായ ശൂബക്കിന്റെ നേതൃത്വത്തില്‍ അവര്‍ ഹീലാമിലേക്കു വന്നു. 17ദാവൂദ് അതറിഞ്ഞ് ഇസ്രായീലിനെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ഉർദൂന്‍ കടന്നു ഹീലാമിലെത്തി. 18സിറിയാക്കാര്‍ ദാവൂദിനെതിരേ സ്വഫ്ഫായി നിന്നു ഹർബ് ചെയ്തു. സിറിയാക്കാര്‍ ഇസ്രായീലിന്റെ അമാമിൽ തോറ്റോടി. സബ്ഉ മിഅത്ത് മർകബത്തിനെയും അർബഊന അൽഫ് ഫാരിസിനെയും ദാവൂദ് കൊന്നു. അവരുടെ റഈസുൽ ജുനൂദായ ശൂബക്ക് മുറിവേറ്റ് അവിടെവച്ചു മയ്യിത്തായി. 19ഇസ്രായീല്‍ തങ്ങളെ തോല്‍പിച്ചുവെന്നു കണ്ടപ്പോള്‍ ഹദദീസറിന്റെ അബീദ് ഇസ്രായീലുമായി അഹ്ദ്[b] 10:19 അഹ്ദ് - സ്വുൽഹ് ചെയ്തു; മുങ്കസിറായി. അതിനുശേഷം അമ്മൂന്യരെ മഊനത്ത് ചെയ്യുന്നത് സിറിയാക്കാര്‍ക്കു ഖൌഫായി.


അടിക്കുറിപ്പുകൾ