മസലുകൾ (അംസാൽ) 20

מִשְׁלֵי (Mishlei)

20 1നബീദ്[a] 20:1 നബീദ് - ഖംറ് സുഖ്രിയ്യത്തുകാരനും [b] 20:1 സുഖ്രിയ്യത്തുകാരനും -മുസ്തഹ്സിഅത്തും ,മുസ്കിർ അജ്ജാജുമാണ്; അവയ്ക്ക് അടിമപ്പെടുന്നവൻ ഹകീമല്ല.

2മലിക്കിന്റെ ശദീദായ ഗളബ്[c] 20:2 ശദീദായ ഗളബ് - റഅ്ബ് അസദിന്റെ സംജറത്തു പോലെയാണ്. അവനെ ഗയ്ള് പിടിപ്പിക്കുന്നവന്‍ നഫ്സ് അപകടത്തിലാക്കുന്നു.

3കലഹത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതു മജ്ദാണ്; സഫീഹുകൾ ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും.

4കസ് ലാൻ ശിതാഅ് കാലത്തു നിലമൊരുക്കുന്നില്ല; ഹസ്വാദ് കാലത്തു തേടിനടക്കും; ഒന്നും ലഭിക്കുകയില്ല.

5ഖൽബിലുള്ള മശൂറ അമീഖത്തായ മാഅ് പോലെയാണ്; ബസ്വീറത്തുള്ളവന് അതു കോരിയെടുക്കാം.

6തങ്ങള്‍ അമീൻമാരാണെന്നു പലരും നിദാ ചെയ്യാറുണ്ട്; ഹഖീഖത്തില്‍ അമീനായ ഒരുവനെ ആര്‍ക്കു കണ്ടെത്താന്‍ കഴിയും?

7സാദിഖില്‍ നടക്കുന്ന സാലിഹിന്റെ[d] 20:7 സാലിഹിന്റെ - സിദ്ദീഖിന്റെ പിന്‍തലമുറകള്‍ ബറക്കത്താക്കപ്പെട്ടതാണ്.

8ഖളാഇന്റെ കുർസിയിൽ[e] 20:8 ഖളാഇന്റെ കുർസിയിൽ - അദാലത്തിൽ ഇരിക്കുന്ന മലിക് നോട്ടംകൊണ്ട് എല്ലാ ശർറുകളെയും പാറ്റിക്കൊഴിക്കുന്നു.

9ഖൽബ് നിര്‍മലമാക്കി, ഖതീഅത്തില്‍[f] 20:9 ഖതീഅത്തില്‍ - മഅ്സ്വിയത്തിൽ നിന്നു ത്വഹാറത്ത് നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും?

10കാദിബത്തായ തൂക്കങ്ങളും അളവുകളും ഒന്നുപോലെ റബ്ബുൽ ആലമീൻ വെറുക്കുന്നു.

11തങ്ങളുടെ ഖുലുഖ് നഖിയ്യും മുസ്തഖീമുമാണോ എന്നു ത്വിഫ് ലുള്‍പോലും സ്വന്തം ത്വരീഖുകളിലൂടെ വെളിപ്പെടുത്തുന്നു.

12സംഇന് ഉദ്നും നള്റാന്‍[g] 20:12 നള്റാന്‍ - ബസ്വറിന് അയ്നും, റബ്ബുൽ ആലമീനാണ് ഇവ രണ്ടും പടച്ചിരിക്കുന്നത്.

13നൌമത്തിന് അടിമയാകരുത്; ഫഖ്റ് നിന്നെ പിടികൂടും. തലബ് പാലിക്കുക; നിനക്കു കസീറായി ത്വആം ലഭിക്കും.

14വാങ്ങുമ്പോള്‍ റദീഅ് റദീഅ് എന്ന് ഒരുവന്‍ പറയുന്നു; വാങ്ങിക്കൊണ്ടു പോകുമ്പോള്‍ അവന്‍ തന്നെത്തന്നെ പ്രശംസിക്കുന്നു.

15ദഹബും വിലയേറിയ രത്‌നങ്ങളും സുലഭമാണ്; എന്നാല്‍, മഅ് രിഫത്തിന്റെ കലാം സമീനായ മതാ അത്രേ.

16അന്യനു ളമാൻ നില്‍ക്കുന്നവന്റെ സൌബ് കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ളമാൻ നില്‍ക്കുന്നവനോട് റഹ്ൻ വാങ്ങിക്കൊള്ളുക.

17വഞ്ചനയിലൂടെ നേടിയ ത്വആം ആദ്യം ഹുൽവായിരിക്കുന്നു; പിന്നീടു ഫമില്‍ ഹസ്വാ നിറയും.

18മുശാവറയോടെ മഖാസ്വിദ് തയ്യാറാക്കുക; ബുദ്ധിപൂര്‍വമായ തദാബീറനുസരിച്ചു ജിഹാദ് ചെയ്യുക.

19നമീമത്തുകാരന്‍ സിർറുകൾ പുറത്തു വിടുന്നു; അദീമുൽ ഫഹ്മായി[h] 20:19 അദീമുൽ ഫഹ്മായി - മുഫത്തിഹുസ്സഫതയ്ഹിയായി സംസാരിക്കുന്നവനുമായി റഫഖത്ത് അരുത്.

20ഉപ്പാനെയോ ഉമ്മാനെയോ സിബാബ് ചെയ്യുന്നവന്റെ സിറാജ് കൂരിരുട്ടില്‍ കെട്ടുപോകും.

21സുറയായി[i] 20:21 സുറയായി - അജലത്തിൽ മിൽക്കാക്കിയ മാൽ അവസാനം ബറക്കത്തായിരിക്കുകയില്ല.

22ശർറിനു സഅ്ർ ചെയ്യുമെന്നു പറയരുത്; റബ്ബുൽ ആലമീനിൽ ആശ്രയിക്കുക,അവിടുന്ന് നിനക്ക് മദദ് ചെയ്യും.

23കള്ള മിഅ് യാർ റബ്ബുൽ ആലമീൻ വെറുക്കുന്നു; മീസാനുൽ ഗശ് ഖയ്റല്ല.

24ഇൻസാന്റെ കാല്‍വയ്പുകള്‍ റബ്ബുൽ ആലമീനാണ് തദ്ബീർ ചെയ്യുന്നത്; തന്റെ ത്വരീഖ് തന്നത്താന്‍ ഫഹ്മാക്കാന്‍ ഇൻസാനു കഴിയുമോ?

25ഇതു ഖുദ്ദൂസാണ് എന്നു പറഞ്ഞ് തിടുക്കത്തില്‍ നദ്ർ നേരുകയും പിന്നീടു മാത്രം അതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നത് ഒരു കെണിയാണ്.

26ആലിമായ മലിക് ശർറുടയവരെ പറത്തിക്കളയുന്നു; അവരുടെമേല്‍ നൌറജ് പായിക്കുന്നു.

27നഫ്സുൽ ഇൻസാൻ റബ്ബുൽ ആലമീൻ കൊളുത്തിയ സിറാജാണ്; അത് അവന്റെ മഖാദിഉൽ ബത്വ്ൻ പരിശോധിക്കുന്നു.

28ലുത്വ്ഫും അമാനത്തും മലിക്കിനെ സംരക്ഷിക്കുന്നു; അദ്ൽ അവന്റെ അർശ് ഉറപ്പിക്കുന്നു.

29ശാബ്ബുകളുടെ മജ്ദ് അവരുടെ ഖുവ്വത്താണ്; ശയ്ബ് വന്ന ശഅ്ർ വൃദ്ധരുടെ സീനത്തും.

30ജുർഹുണ്ടാക്കുന്ന ഹിബ്ർ സൂഉ ആദത്തുകളെ ഇസാലത്ത് ചെയ്യുന്നു. ശദീദായ ളർബ് മനസ്‌സിന്റെ മഖാദിഉൽ ബത്വ്നെ ത്വാഹിറാക്കുന്നു.


അടിക്കുറിപ്പുകൾ