മസലുകൾ (അംസാൽ) 14מִשְׁלֵי (Mishlei)
14 1ഹിക്മത്ത് വീടുപണിയുന്നു; ഹമാഖത്ത് സ്വന്തം കൈകൊണ്ട് അത് ഇടിച്ചു നിരത്തുന്നു.
2സാദിഖ്[a] 14.2 സാദിഖ് - ഇസ്തിഖാമത്തുള്ള സാലിക്ക് റബ്ബിനെ ഭയപ്പെടുന്നു. മുഅവ്വജ് തരീഖത്തുകാരൻ അവിടുത്തെ നിന്ദിക്കുന്നു.
3ജാഹിലിന്റെ ഖൌൽ അവന്റെ ളഹ്റിൽ വീഴുന്ന അസയാണ്; ഹാകിമുകളുടെ ഖൌൽ അവരെ കാത്തുകൊള്ളും.
4കാളകളില്ലാത്തിടത്തു ഹബ്ബുമില്ല; കാളയുടെ കരുത്തു കസീറായ വിളവു നല്‍കുന്നു.
5അമീനായ ശാഹിദ് കദിബ് പറയുന്നില്ല; ശാഹിദുസ്സൂർ പൊളി പറഞ്ഞു കൂട്ടുന്നു.
6സുഖ്രിയ്യത്തുകാരന്‍ ഹിക്മത്തന്വേഷിക്കുന്നത് ബാത്വിലാണ്; ആഖിലിന് ഇൽമു ലഭിക്കുക എളുപ്പവും.
7ജാഹിലില്‍ നിന്ന് അകന്നു മാറിക്കൊള്ളുക; അവനില്‍നിന്നു മഅ്നയുള്ള വാക്കുകള്‍ ലഭിക്കുകയില്ല.
8തന്റെ ത്വരീഖ് വ്യക്തമായി ഫഹ്മാക്കുന്നതിലാണ് ആഖിലിന്റെ ഹുൽമ്[b] 14.8 ഹുൽമ് - ഹിക്മ ; സഫീഹുകളുടെ ഹമാഖത്ത് [c] 14.8 ഹമാഖത്ത് - ജഹാലത്ത് അവരെത്തന്നെ കബളിപ്പിക്കുന്നു.
9ശർറുടയവരെ റബ്ബ് വെറുക്കുന്നു; സാദിഖുകൾ ബറഖത്ത് പ്രാപിക്കുന്നു.
10ഖൽബിന്റെ കആബത്ത് അതിനുമാത്രമേ അറിഞ്ഞുകൂടൂ; അതിന്റെ സുറൂറിലും അന്യര്‍ക്കു സഹ്മില്ല.
11ശർറായവരുടെ ബൈത്ത് ഹലാക്കാക്കപ്പെടും; സാദിഖുകളുടെ[d] 14.11 സാദിഖുകളുടെ - മുസ്തഖീമുകളുടെ ഖൈമ [e] 14.11 ഖൈമ - മളാൽ തസ്സഹുർ പ്രാപിക്കും.
12സഹീഹെന്നു തോന്നുന്ന ത്വരീഖ് ചിലപ്പോള്‍ മൌത്തിലേക്കു നയിക്കുന്നതാവാം.
13ചിരിക്കുമ്പോള്‍പ്പോലും ഖൽബ് കആബത്താണ്; ഫറഹ് കആപത്തിലാണ് അവസാനിക്കുക.
14വഴിപിഴച്ചവന്‍ തന്റെ അമലുകളുടെ ഫലമനുഭവിക്കും; അഹ്സനായ ഇൻസാൻ തന്റെ അമലുകളുടെയും.
15ഗയ്യിബ് എന്തും വിശ്വസിക്കുന്നു; ആഖിൽ ലക്ഷ്യത്തില്‍ത്തന്നെ ശ്രദ്ധ വയ്ക്കുന്നു.
16ഹിക്മത്തുള്ളവർ ഖൌഫോടെ ശർറിൽ നിന്ന് അകന്നു മാറുന്നു; ജാഹിൽ വീണ്ടുവിചാരമില്ലാതെ എടുത്തുചാടുന്നു.
17സരീഉൽ ഗളബ് അദീമുൽ ഫഹ്മായി[f] 14.17 അദീമുൽ ഫഹ്മായി - ഹംഖായി പ്രവര്‍ത്തിക്കുന്നു; ആഖിൽ സാബിറാണ്.
18ഇഖ് ലാസുള്ളവര്‍ ഹമാഖത്ത്[g] 14.18 ഇഖ് ലാസുള്ളവര്‍ ഹമാഖത്ത് -ഗയ്യിബുകൾ ജഹാലത്ത് കാട്ടിക്കൂട്ടുന്നു; ആഖിലുകൾ ഹിക്മ താജ് അണിയുന്നു.
19സയ്യിഉൽ ഖൌമ് സാലിഹുകളുടെ മുന്‍പിലും ശർറായവർ സാലിഹുകളുടെ ബാബുകളിലും കുമ്പിടും.
20മിസ്കീനെ ജിറാന്‍ പോലും വെറുക്കുന്നു; ഗനിയ്യിന് അനേകം സദീഖുമാരുണ്ട്.
21ജിറാനെ നിന്ദിക്കുന്നവന്‍ ഖത്തീഅയുള്ളവനാണ്[h] 14.21 ഖത്തീഅയുള്ളവനാണ് - ആസിയാണ് ; മിസ്കീനിനോടു റഅ്ഫത്ത് കാണിക്കുന്നവന്‍ നസീബുള്ളവനും.
22ശർറ് വിചാരിക്കുന്നവന്‍ തെറ്റുചെയ്യുകയല്ലേ? ഖയ്ർനു കളമൊരുക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ കൂറും വിശ്വാസവും ലഭിക്കുന്നു.
23അധ്വാനമേതും മൻഫഅത്താണ്;കലാമുശ്ശഫത്തയ്നി മസ്കനത്തിനു വഴി തെളിക്കുകയേയുള്ളു.
24ഹിക്മത്താണു ഹാകിമുകളുടെ താജ്; ഹമാഖത്ത് ജാഹിലുകൾക്കു പൂമാലയും.
25സാദിഖായ ശാഹിദ് പലരുടെയും നഫ്സ് സലാമത്താക്കുന്നു; ശാഹിദുസ്സൂർ ഖാഇനാണ്.
26തഖ് വയാണ് ഖവിയ്യായ തഅവ്വൂദ്[i] 14.26 തഅവ്വൂദ് - മൽജഅ് ; വലദുകള്‍ക്ക് അത് മൽജആയിരിക്കുകയും ചെയ്യും.
27തഖ് വാ ഹയാന്റെ യമ്പൂആണ്; മൌത്തിന്റെ കെണികളില്‍ നിന്ന് അഹ്റബാവാന്‍ അതു സഹായിക്കുന്നു.
28മലിക്കിന്റെ മജ്ദ് കസ്റത്തുശ്ശഅ്ബാണ്; ശഅ്ബ് ചുരുങ്ങിയ മലിക്ക് ഹലാക്കാകുന്നു.
29ബത്വീഉൽ ഗളബിന് ഏറെ ഹിക്മത്തുണ്ട്; സരീഉൽ ഗളബ് ഹമാഖത്തിനെ താലോലിക്കുന്നു.
30സകീനത്തായ നഫ്സ് ജിസ്മിന് നശാത്വ് നല്‍കുന്നു; ഹസദ് അള്മുകളെ ജീര്‍ണിപ്പിക്കുന്നു.
31മിസ്കീനുകളെ ഞെരുക്കുന്നവന്‍ ഖാലിഖിനെ ഇസ്തിഹ്സാഅ് ചെയ്യുന്നു; മിസ്കീൻമാരോട് റഅ്ഫത്ത് കാണിക്കുന്നവന്‍ അവിടുത്തെ ഇക്രാം ചെയ്യുന്നു.
32ശർറായവൻ ശർറ് ചെയ്ത് അധഃപതിക്കുന്നു; ആദിൽ സ്വന്തം അദാലത്തിൽ മൽജഅ് കണ്ടെത്തുന്നു.
33ആഖിലിന്റെ മനസ്‌സില്‍ ഹിക്മത്ത് കുടികൊള്ളുന്നു; സഫീഹുകളുടെ ഖൽബ് അതിനെ അറിയുന്നതേയില്ല.
34അദ്ൽ ഖൌമിനെ ഉയരത്തിൽ എത്തിക്കുന്നു; ഖത്തീഅത്ത് ഏതു ഖൌമിനും നാണക്കേടാണ്,
35ഹിക്മത്തോടെ പ്രവര്‍ത്തിക്കുന്ന ഖാദിം മലിക്കിന്റെ രിളാ നേടുന്നു; സിഫ്റുൽഹയാ ആയി പ്രവര്‍ത്തിക്കുന്നവന്റെ മേല്‍ അവന്റെ ഗളബ് സാഖിത്താകുന്നു.