സൂറ അൽ-യൂസാആ 24

ഷെക്കെമിലെ അഹ്ദ്

24 1യൂസാആ യിസ്രായീൽ ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശൈഖന്‍മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും ഉറഫാഇനെയും അവന്‍ വരുത്തി. അവര്‍ റബ്ബ്ൽ ആലമീന്റെ ഹള്റത്തിൽ നിന്നു. 2യൂസാആ അവരോടു പറഞ്ഞു: യിസ്രായീലിന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ അരുളിച്ചെയ്യുന്നു, ഇബ്രാഹീമിന്റെയും നാഹോറിന്റെയും അബ്ബയായ തേരാഹ്‌വരെയുള്ള നിങ്ങളുടെ ഉപ്പാപ്പമാര്‍ യൂഫ്രട്ടീസിനക്കരെ മറ്റുദേവന്‍മാരെ സേവിച്ചുപോന്നു. 3നിങ്ങളുടെ അബ്ബയായ ഇബ്രാഹീമിനെ ഞാന്‍ നഹ്റിന്റെ മറുകരെനിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവന്റെ ഔലാദുകളെ സായിദാക്കുകയും ചെയ്തു. ഞാന്‍ അവന് ഇഷഹാക്കിനെ നല്‍കി. 4ഇഷഹാക്കിന് യാഖൂബിനെയും യീസേരുവിനെയും കൊടുത്തു. യീസേരുവിന് സെയിര്‍ ജബൽ അർള് അവകാശമായിക്കൊടുത്തു. എന്നാല്‍, യാഖൂബും അവന്റെ നസ് ലുകളും ഈജിപ്തിലേക്കുപോയി. 5ഞാന്‍ മൂസായെയും ഹാറൂനെയും അവിടേക്കയച്ചു; ഈജിപ്തിന്റെ മേല്‍ മഹാമാരികളയച്ച് നിങ്ങളെ അവിടെനിന്നു മഗ്ഫിറത്തിലാക്കി.

6നിങ്ങളുടെ ഉപ്പാപ്പമാര്‍ മിസ്ർല്‍നിന്നു പുറപ്പെട്ടു കടല്‍വരെ വന്നു. അപ്പോള്‍ മിസ്രുകാര്‍ രഥങ്ങളോടും കുതിരപ്പടയോടും കൂടെ ചെങ്കടല്‍വരെ നിങ്ങളെ പിന്തുടര്‍ന്നു. 7നിങ്ങള്‍ റബ്ബ്ൽ ആലമീനോടു നിലവിളിച്ചപേക്ഷിച്ചപ്പോള്‍, അവിടുന്ന് യിസ്രായിലാഹ്യരുടെയും ഈജിപ്തുകാരുടെയും ഇടയില്‍ ള്വലമ് വ്യാപിപ്പിച്ചു. ബഹർ അവരുടെമേല്‍ ഒഴുകി, അവര്‍ മുങ്ങിമരിക്കാന്‍ ഇടയാക്കി. ഞാന്‍ ഈജിപ്തിനോടു ചെയ്തത് നിങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. നിങ്ങള്‍ വളരെനാള്‍ സഹ്റായില്‍ വസിച്ചു. 8ബഅ്ദായായി, ഉർദൂനു മറുകരെ വസിച്ചിരുന്ന അമൂര്യരുടെ നാട്ടിലേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു ഹർബ് ചെയ്‌തെങ്കിലും അവരെ നിങ്ങളുടെ യദുകളില്‍ ഞാന്‍ ഏല്‍പിച്ചു. നിങ്ങള്‍ അവരുടെ ദൌല മിറാസാക്കുകയും നിങ്ങളുടെ മുന്‍പില്‍വച്ച് ഞാന്‍ അവരെ ഹലാക്കാക്കുകയും ചെയ്തു. 9അപ്പോള്‍ സിപ്പോറിന്റെ ഇബ്നും അബാഹു (മുവാബു) രാജാവുമായ ബാലാക് യിസ്രായിലാഹിനോടു ഹർബ് ചെയ്തു. നിങ്ങളെ ശപിക്കുന്നതിന് ബയോറിന്റെ ഴബ്നായ ബാലാമിനെ അവന്‍ ആളയച്ചു വരുത്തി. 10എന്നാല്‍, ഞാന്‍ ബാലാമിനെ ശ്രവിച്ചില്ല. അതിനാല്‍, അവന്‍ നിങ്ങളെ അനുഗ്രഹിച്ചു. അങ്ങനെ ബാലാക്കിന്റെ കരങ്ങളില്‍നിന്നു നിങ്ങളെ ഞാന്‍ മഗ്ഫിറത്തിലാക്കി. 11പിന്നീടു നിങ്ങള്‍ ഉർദൂന്‍ കടന്നു അരീഹായില്‍ എത്തി. അപ്പോള്‍ അരീഹാനിവാസികള്‍, അമൂര്യര്‍, ബിരീസ്യര്‍, കാനാന്യര്‍, ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ നിങ്ങള്‍ക്കെതിരേ ഹർബ് ചെയ്തു. എന്നാല്‍, ഞാന്‍ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. 12ഞാന്‍ നിങ്ങള്‍ക്കു മുമ്പേ സുംബൂറിനെ മുർസലാക്കി. അവ അമൂര്യരുടെ രണ്ടു മലിക്കുകളെ നിങ്ങളുടെ മുന്‍പില്‍നിന്ന് ഓടിച്ചു. നിങ്ങളുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല അതു സാധിച്ചത്. 13നിങ്ങള്‍ അദ്ധ്വാനിക്കാത്ത അർളും നിങ്ങള്‍ ബിനാഅ് ചെയ്യാത്ത മദീനത്തുകളും നിങ്ങള്‍ക്കു ഞാന്‍ തന്നു; നിങ്ങള്‍ ഇന്നിവിടെ പാർക്കുന്നു. നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും സമറത്ത് നിങ്ങള്‍ അനുഭവിക്കുന്നു.

14ആകയാല്‍, റബ്ബ്ൽ ആലമീനെ ഖൌഫുള്ളവരായിരിക്കുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടുംകൂടെ അവിടുത്തെ സേവിക്കുകയുംചെയ്യുവിന്‍. മിസ്ർലും നദിക്കക്കരെയും നിങ്ങളുടെ ഉപ്പാപ്പമാര്‍ സേവിച്ചിരുന്ന ആലിഹത്തുകളെ ഉപേക്ഷിച്ചു റബ്ബ്ൽ ആലമീനെ സേവിക്കുവിന്‍. 15റബ്ബ്ൽ ആലമീനെ സേവിക്കുന്നതിനു മനസ്‌സില്ലെങ്കില്‍ നദിക്കക്കരെ നിങ്ങളുടെ ഉപ്പാപ്പമാര്‍ സേവിച്ച ദേവന്‍മാരെയോ നിങ്ങള്‍ പാർക്കുന്ന നാട്ടിലെ അമൂര്യരുടെ ദേവന്‍മാരെയോ ആരെയാണ്‌ സേവിക്കുക എന്ന് ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എന്റെ അഹ് ല്ബൈത്തും റബ്ബ്ൽ ആലമീനെ ഖിദ്മത്ത് ചെയ്യും.

16അപ്പോള്‍ ഖൌമ് പ്രതിവചിച്ചു: ഞങ്ങള്‍ റബ്ബ്ൽ ആലമീനെ വിട്ട് അന്യ ആലിഹത്തുകളെ സേവിക്കാന്‍ ഇടയാകാതിരിക്കട്ടെ! 17നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീനാണ് നമ്മെയും നമ്മുടെ പിതാക്കന്‍ാരെയും ഉബൂദിയ്യത്തിന്റെ ദാറായ മിസ്ർല്‍ നിന്ന് കൊണ്ടുപോരുകയും നമ്മുടെ കണ്‍മുമ്പില്‍ മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നാം പോയ എല്ലാ വഴികളിലും, കടന്നുപോയ എല്ലാ ഖൌമുകളുടെ ഇടയിലും, നമ്മെ സംര ക്ഷിക്കുകയും ചെയ്തത്. 18ഈ ബലദിൽ വസിച്ചിരുന്ന അമോര്യരെയും മറ്റു ഖൌമുകളെയും നമ്മുടെ മുന്‍പില്‍നിന്നു റബ്ബ്ൽ ആലമീൻ തുരത്തി. അതിനാല്‍, ഞങ്ങളും റബ്ബ്ൽ ആലമീനെ ഖിദ്മത്ത് ചെയ്യും; അവിടുന്നാണ് നമ്മുടെ മഅബൂദ്.

19യൂസാആ ഖൌമിനോടു പറഞ്ഞു: നിങ്ങള്‍ക്കു റബ്ബ്ൽ ആലമീനെ സേവിക്കാന്‍ സാധ്യമല്ല; എന്തെന്നാല്‍, അവിടുന്നു പരിശുദ്ധനായ മഅബൂദാണ്; ഹലീമല്ലാത്ത മഅബൂദ്. നിങ്ങളുടെ ഖത്തീഅകളും അതിക്രമങ്ങളും അവിടുന്നു ക്ഷമിക്കുകയില്ല. 20റബ്ബ്ൽ ആലമീനെ വിസ്മരിച്ച് അന്യ ആലിഹത്തുകളെ ഇബാദത്ത് ചെയ്താല്‍ അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. ഖൈറ് ചെയ്തിരുന്ന റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു ശർറ് വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയുംചെയ്യും. 21അപ്പോള്‍ ഖൌമ് യൂസാആയോടു പറഞ്ഞു: ഇല്ല; ഞങ്ങള്‍ റബ്ബ്ൽ ആലമീനെ മാത്രം ഖിദ്മത്ത് ചെയ്യും. 22യൂസാആ പറഞ്ഞു: റബ്ബ്ൽ ആലമീനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന് നിങ്ങള്‍തന്നെ ശാഹിദ്. അവര്‍ പറഞ്ഞു: അതേ, ഞങ്ങള്‍തന്നെ ശാഹിദ്. 23അവന്‍ പറഞ്ഞു: നിങ്ങളുടെ ഇടയിലുള്ള അന്യ ആലിഹത്തുകളെ ഉപേക്ഷിച്ച് നിങ്ങളുടെ ഖൽബ് യിസ്രായീലിന്റെ മഅബൂദായ റബ്ബ്ൽ ആലമീനിലേക്കു തിരിയട്ടെ! 24ഖൌമ് വീണ്ടും യൂസാആയോടു പറഞ്ഞു: ഞങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ ഞങ്ങള്‍ ഇബാദത്ത് ചെയ്യുകയും അവിടുത്തെ വാക്കു സംആക്കുകയും ചെയ്യും. 25അങ്ങനെ, ഷെക്കെമില്‍വച്ച് യൂസാആ അന്ന് ജനവുമായി അഹ്ദ് ഉണ്ടാക്കുകയും അവര്‍ക്കുവേണ്ടി ഹുക്മുകളും ശറഉകളും നല്‍കുകയും ചെയ്തു. 26യൂസാആ ഈ ഖൌൽ റബ്ബ്ൽ ആലമീന്റെ കാനൂൻകിതാബിൽ എഴുതി. അവന്‍ കബീറായ ഒരു കല്ലെടുത്ത് റബ്ബ്ൽ ആലമീന്റെ കൂടാരത്തിനു സമീപത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ സ്ഥാപിച്ചു. 27യൂസാആ ഖൌമിനോടു പറഞ്ഞു: ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ. റബ്ബ്ൽ ആലമീൻ നമ്മോട് അരുളിച്ചെയ്ത എല്ലാ വചനങ്ങളും ഇതു ശ്രവിച്ചിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ മഅബൂദിനോട് ഖിയാനത്തോടെ വര്‍ത്തിക്കാതിരിക്കുന്നതിന് ഇതു നിങ്ങള്‍ക്ക് സാക്ഷിയായിരിക്കട്ടെ! 28ബഅ്ദായായി, യൂസാആ ഉമ്മത്തിനെ അവരവരുടെ അവകാശ ദേശത്തേക്ക് മുർസലാക്കി.

യൂസാആയുടെ വഫാത്ത്

29പിന്നീട്, റബ്ബ്ൽ ആലമീന്റെ അബ്ദും യൂസാആ ഇബ്നു നൂൻ വഫാത്തായി. അപ്പോള്‍, അവനു നൂറ്റിപ്പത്തു വയസ്‌സുണ്ടായിരുന്നു. 30അവര്‍ അവനെ ഗാഷ്മലയുടെ വടക്ക് തോയിബ്എ (ഫ്രായിം) മലമ്പ്രദേശത്തുള്ള അവന്റെ അവകാശസ്ഥലമായ തിംമ്‌നാത്‌സേറായില്‍ ഖബറടക്കി.

31യൂസാആയുടെ കാലത്തും അവനു ശേഷവും ജീവിച്ചിരിക്കുന്നവരും റബ്ബ്ൽ ആലമീൻ യിസ്രായിലാഹിനു ചെയ്ത എല്ലാക്കാര്യങ്ങളും കണ്ടവരുമായ ശൈഖന്‍മാരുടെ കാലത്തും യിസ്രായീൽ റബ്ബ്ൽ ആലമീനെ ഖിദ്മത്ത് ചെയ്തു.

32മിസ്ർല്‍നിന്നു കൊണ്ടുവന്ന യൂസുഫിന്റെ അള്മുകൾ യിസ്രായീൽ ഖൌമ് ഷെക്കെമില്‍ ഖബറടക്കി. ഈ മകാൻ ഷെക്കെമിന്റെ അബ്ബയായ ഹാമോറിന്റെ മക്കളില്‍നിന്നു നൂറു വെള്ളിനാണയത്തിന് യാഖൂബ് വാങ്ങിയതാണ്. അതു യൂസുഫിഫിന്റെ സന്തതികള്‍ക്ക് മീറാസായി.

33ഹാറൂന്റെ മകനായ എലെയാസറും വഫാത്തായി. അവര്‍ അവനെ ഗിബെയായില്‍ ഖബറടക്കി. അത് അവന്റെ ഴബ്നായ ഫിനെഹാസിന് തോയിബ് (എഫ്രായിം) മലമ്പ്രദേശത്തു ലഭിച്ച പട്ടണമാകുന്നു.