സൂറ അൽ-യൂസാആ 22

കിഴക്കന്‍ ഗോത്രങ്ങള്‍ മടങ്ങുന്നു

22 1റൂബന്‍ - ഗാദ് ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും യൂസാആ വിളിച്ചുകൂട്ടി. 2അവന്‍ അവരോടു പറഞ്ഞു: റബ്ബ്ൽ ആലമീന്റെ ദാസനായ മൂസാ നിങ്ങളോടു കല്‍പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. എന്റെ ആജ്ഞ നിങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്തു. 3നിങ്ങളുടെ സഹോദരന്‍മാരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല. നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്റെ കല്‍പന അനുസരിക്കുന്നതില്‍ നിങ്ങള്‍ ഉല്‍സുകരായിരുന്നു. 4ഇപ്പോള്‍ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങളുടെ സഹോദരന്‍മാര്‍ക്ക് സ്വസ്ഥത നല്‍കിയിരിക്കുന്നു. ആകയാല്‍ റബ്ബ്ൽ ആലമീന്റെ ദാസനായ മൂസാ ഉർദൂനക്കരെ നിങ്ങള്‍ക്ക് അവകാശമായി നല്‍കിയ ദേശത്തുള്ള ഭവനങ്ങളിലേക്കു മടങ്ങുവിന്‍. 5നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ സ്‌നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും, അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലര്‍ത്തുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തേക്ക് ഇബാദത്ത് ചെയ്യുകയും ചെയ്യണം എന്ന് റബ്ബ്ൽ ആലമീന്റെ ദാസനായ മൂസാ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്‍പനകളും നിയമങ്ങളും അനുസരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 6യൂസാആ അവരെ അനുഗ്രഹിച്ചയച്ചു. അവര്‍ തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി.

7മാനാസ്‌സെയുടെ ഒരര്‍ധഗോത്രത്തിന് മൂസാ ബാഷാനില്‍ അവകാശം നല്‍കിയിരുന്നു. മറ്റേ അര്‍ധഗോത്രത്തിന് ഉർദൂന്റെ പടിഞ്ഞാറു ഭാഗത്ത് അവരുടെ സഹോദരന്‍മാരുടെ അവകാശഭൂമിയോടു ചേര്‍ന്നു യൂസാആ ഓഹരി കൊടുത്തു. അവര്‍ അവരെ അനുഗ്രഹിച്ച് സ്വഭവനങ്ങളിലേക്ക് അയച്ചു. 8അവന്‍ പറഞ്ഞു: വളരെ അധികം കന്നുകാലികള്‍, വെള്ളി, സ്വര്‍ണം, പിച്ചള, ഇരുമ്പ്, വസ്ത്രങ്ങള്‍ എന്നിവയോടുകൂടി സമ്പന്നരായി നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍; ശത്രുക്കളില്‍നിന്നു ലഭിച്ച കൊള്ള വസ്തുക്കള്‍ സഹോദരന്‍മാരുമായി പങ്കുവയ്ക്കുവിന്‍. 9അങ്ങനെ റൂബന്‍, ഗാദ്‌ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും യിസ്രായിലാഹ് ജനത്തോടു യാത്ര ചോദിച്ചതിനു ശേഷം കാനാന്‍ ദേശത്തുള്ള ഷീലോയില്‍വച്ചു റബ്ബ്ൽ ആലമീന്റെ ദാസനായ മൂസായുടെ കല്‍പനയനുസരിച്ചു സ്വന്തമാക്കിയ ഗിലയാദിലുള്ള ഭവനങ്ങളിലേക്കു മടങ്ങി.

ഉർദൂനു സമീപം ഖുർബാനിപീഠം

10റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും കാനാന്‍ ദേശത്ത്‌ജോര്‍ദാനു സമീപം എത്തിയപ്പോള്‍, നദീതീരത്തു വലിയൊരു ഖുർബാനിപീഠം നിര്‍മിച്ചു. 11ഇതാ, റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും യിസ്രായിലാഹ് ജനത്തിന്റെ അവകാശ ഭൂമിയില്‍, കാനാന്‍ദേശത്തിന്റെ അതിര്‍ത്തിയില്‍, ഉർദൂന്റെ തീരത്ത് ഒരു ഖുർബാനിപീഠം നിര്‍മിച്ചിരിക്കുന്നു എന്ന് യിസ്ജരായിലാഹ് ജനം കേട്ടു. 12അപ്പോള്‍, യിസ്രായിലാഹ് ജനം മുഴുവനും അവരോടുയുദ്ധം ചെയ്യുന്നതിനു വേണ്ടി ഷീലോയില്‍ സമ്മേളിച്ചു.

13യിസ്രായിലാഹ് ജനം ഇമാമായ എലെയാസറിന്റെ മകന്‍ ഫിനെഹാസിനെ ഗിലയാദില്‍ റൂബന്‍വേഗാദു ഗോത്രങ്ങളുടെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്റെയും അടുത്തേക്കയച്ചു. 14ഇസ്രായിലാഹ് ഗോത്രങ്ങളില്‍ നിന്ന് ഗോത്രത്തലവന്‍മാരായ പത്തു പേരെയും അവനോടുകൂടെ അയച്ചു. 15അവര്‍ ഗിലയാദില്‍ റൂബന്‍ - ഗാദുഗോത്രങ്ങളുടെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്റെയും അടുത്തുവന്നു പറഞ്ഞു: 16റബ്ബ്ൽ ആലമീന്റെ ജനമൊന്നാകെ ഇങ്ങനെ പറയുന്നു: റബ്ബ്ൽ ആലമീനെ അനുഗമിക്കുന്നതില്‍ നിന്നു പിന്തിരിഞ്ഞ് അവിടുത്തെ എതിര്‍ത്തുകൊണ്ട് നിങ്ങള്‍ സ്വന്തമായി ഒരു ഖുർബാനിപീഠം നിര്‍മിച്ചു. യിസ്രായിലാഹിന്റെ മഅബൂദിനെതിരേ എന്തൊരതിക്രമമാണ് നിങ്ങള്‍ ഇന്നു പ്രവര്‍ത്തിച്ചിരിക്കുന്നത്! 17പെയോറില്‍വച്ച് നമ്മള്‍ പാപംചെയ്തു. അതിനു ശിക്ഷയായി റബ്ബ്ൽ ആലമീൻ ജനത്തിന്റെ മേല്‍ മഹാമാരി അയച്ചു. ആ പാപത്തില്‍നിന്ന് ഇന്നും നമ്മള്‍ ശുദ്ധരായിട്ടില്ല. 18ഇതു പോരാഞ്ഞിട്ടാണോ റബ്ബ്ൽ ആലമീനെ അനുഗമിക്കുന്നതില്‍നിന്നു പിന്തിരിയാന്‍ നിങ്ങള്‍ ഭാവിക്കുന്നത്? ഇന്നു നിങ്ങള്‍ റബ്ബ്ൽ ആലമീനോടു മറുതലിക്കുന്നെങ്കില്‍ നാളെ അവിടുന്ന് യിസ്രായിലാഹ് ജനം മുഴുവനോടുംകോപിക്കും. 19ആകയാല്‍, നിങ്ങളുടെ ദേശം അശുദ്ധമെങ്കില്‍ റബ്ബ്ൽ ആലമീന്റെ കൂടാരം സ്ഥിതിചെയ്യുന്ന ദേശത്തു വന്ന് ഞങ്ങളുടെ ഇടയില്‍ ഒരു സ്ഥലം സ്വന്തമാക്കണം. നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീന്റെ ഖുർബാനിപീഠമല്ലാതെ മറ്റൊന്നു നിര്‍മിച്ചുകൊണ്ട് അവിടുത്തോടു മത്‌സരിക്കുകയോ അതിലേക്കു ഞങ്ങളെ വലിച്ചിഴയ്ക്കുകയോ ചെയ്യരുത്. 20സേറായുടെ മകന്‍ ആഖാന്‍ നേര്‍ച്ചവസ്തുക്കളുടെ കാര്യത്തില്‍ അവിശ്വസ്തത കാണിക്കുകയും അതിന്റെ ശിക്ഷ യിസ്രായിലാഹ് ജനം മുഴുവന്‍ അനുഭവിക്കുകയും ചെയ്തില്ലേ? അവന്റെ തെറ്റിന് അവന്‍ മാത്രമല്ലല്ലോ നശിക്കേണ്ടിവന്നത്!

21റൂബന് - ഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: 22സര്‍വശക്തനായ ദൈവമാണ് കര്‍ത്താവ്. 23അതേ, സര്‍വശക്തനായ ദൈവംതന്നെ കര്‍ത്താവ്. അവിടുന്ന് ഇതറിയുന്നു; ഇസ്രായേലും അറിയട്ടെ. കര്‍ത്താവിനോടുള്ള മത്‌സരത്താലോ അവിശ്വസ്തതയാലോ അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്നു പിന്‍തിരിയുന്നതിനോ വേണ്ടിയാണ് ബലിപീഠം പണിതതെങ്കില്‍ അവിടുന്ന് ഞങ്ങളെ ശിക്ഷിക്കട്ടെ! ഞങ്ങള്‍ അതിന്‍മേല്‍ ദഹനബലി, ധാന്യബലി, സമാധാനബലി എന്നിവ അര്‍പ്പിക്കുന്നെങ്കില്‍ അവിടുന്നു തന്നെ ഞങ്ങളോടു പ്രതികാരംചെയ്യട്ടെ! 24ഭാവിയില്‍ നിങ്ങളുടെ മക്കള് 25ഞങ്ങളുടെ മക്കളോട്, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവുമായി നിങ്ങള്‍ക്ക് എന്തു ബന്ധമാണുള്ളത്, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ അതിര്‍ത്തിയായി കര്‍ത്താവ് ജോര്‍ദാനെ നിശ്ചയിച്ചിരിക്കുന്നു, റൂബന്‍വേഗാദു ഗോത്രക്കാരായ നിങ്ങള്‍ക്ക് കര്‍ത്താവില്‍ അവകാശമില്ല എന്നു പറഞ്ഞു കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിന്ന് അവരെ അകറ്റും എന്നു ഭയന്നാണ് ഞങ്ങള്‍ ഇതു ചെയ്തത്. 26അതുകൊണ്ട് ഒരു ബലിപീഠം നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ദഹനബലിയോ ഇതര ബലിയോ അര്‍പ്പിക്കുന്നതിനല്ല അത്. 27പ്രത്യുത, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ നമ്മുടെ പിന്‍തലമുറകള്‍ക്കിടയില്‍ ഒരു സാക്ഷ്യമായാണ് അതു നിര്‍മിച്ചത്. കര്‍ത്താവിന്റെ സന്നിധിയില്‍ ഞങ്ങള്‍ ദഹനബലിയും സമാധാനബലിയും മറ്റു ബലികളും അര്‍പ്പിക്കുന്നത്, ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോട് കര്‍ത്താവില്‍ നിങ്ങള്‍ക്ക് ഓഹരിയില്ല എന്നു പറയാതിരിക്കാന്‍ വേണ്ടിയാണ്. 28ഞങ്ങളോടോ ഞങ്ങളുടെ പിന്‍ഗാമികളോടോ ഭാവിയില്‍ അവര്‍ ഇങ്ങനെ ചോദിക്കുകയാണെങ്കില്‍, ഞങ്ങള്‍ പറയും ബലിക്കോ ദഹനബലിക്കോ അല്ല നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ ഒരു സാക്ഷ്യത്തിനായി കര്‍ത്താവിന്റെ ബലിപീഠത്തിന്റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്‍മാര്‍ നിര്‍മിച്ചതാണിത്. 29റബ്ബ്ൽ ആലമീന്റെ കൂടാരത്തിന്റെ മുമ്പിലുള്ള ഖുർബാനിപീഠമല്ലാതെ ദഹനഖുർബാനിക്കോ ധാന്യഖുർബാനിക്കോ ഇതര ഖുർബാനികള്‍ക്കോ വേണ്ടി മറ്റൊരു ഖുർബാനിപീഠമുണ്ടാക്കി റബ്ബ്ൽ ആലമീനെതിരേ മത്‌സരിക്കുകയും അവിടുത്തെ മാര്‍ഗങ്ങളില്‍ നിന്നു വ്യതിചലിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇടവരാതിരിക്കട്ടെ.

30റൂബന് - ഗാദ് - മനാസ്‌സെ ഗോത്രങ്ങള്‍ പറഞ്ഞ ഈ വാക്കുകേട്ട് പുരോഹിതനായ ഫിനെഹാസും അവന്റെ കൂടെയുണ്ടായിരുന്ന ശ്രേഷ്ഠന്‍മാരും ഇസ്രായേലിലെ ഗോത്രത്തലവന്‍മാരും തൃപ്തരായി. 31ഇമാമായ എലെയാസറിന്റെ മകന്‍ ഫിനെഹാസ് അവരോടു പറഞ്ഞു: റബ്ബ്ൽ ആലമീൻ നമ്മുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, നിങ്ങള്‍ റബ്ബ്ൽ ആലമീന്നെതിരേ അകൃത്യം ചെയ്തില്ല. നിങ്ങള്‍ യിസ്രായിലാഹ് ജനത്തെ റബ്ബ്ൽ ആലമീന്റെ കോപത്തില്‍നിന്നു രക്ഷിച്ചിരിക്കുന്നു.

32ഇമാമായ എലെയാസറിന്റെ മകന്‍ ഫിനെഹാസും സമൂഹനേതാക്കളും ഗിലയാദില്‍ റൂബന്‍ - ഗാദു ഗോത്രങ്ങളുടെ അടുക്കല്‍ നിന്നു കാനാന്‍ദേശത്തു തിരിച്ചുവന്ന്, യിസ്രായിലാഹ് ജനത്തെ വിവരമറിയിച്ചു. 33ഈ വാര്‍ത്ത യിസ്രായിലാഹിനെ സന്തോഷിപ്പിച്ചു. റൂബന്‍ - ഗാദു ഗോത്രങ്ങള്‍ വസിക്കുന്ന നാടു നശിപ്പിക്കാന്‍ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ പിന്നീടു സംസാരിച്ചില്ല. അവര്‍ മഅബൂദിനെ സ്തുതിച്ചു. 34റബ്ബ്ൽ ആലമീനാണ് മഅബൂദ് എന്നതിന് ഇതു നമ്മുടെ ഇടയില്‍ ഒരു സാക്ഷ്യമായിരിക്കും എന്നു പറഞ്ഞ് റൂബന്‍ - ഗാദു ഗോത്രങ്ങള്‍ ആ ഖുർബാനിപീഠത്തിനു സാക്ഷ്യം എന്നു പേരിട്ടു.