അർമിയാ 10יִרְמְיָהוּ (Yirmiyahu)
സ്വനമുകളും മഅബൂദും
10 1ഇസ്രായീല്‍ ബൈത്തേ, റബ്ബുൽ ആലമീന്റെ കലിമത്ത് സംആക്കുക. 2റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
ഖൌമുകളുടെ ഉസ് ലൂബ് നിങ്ങള്‍ തഖ് ലീദാക്കരുത്; സമാഇലെ നിമിത്തങ്ങള്‍ കണ്ടു ഹയറാനാകയുമരുത്. ഖൌമുകളാണ് അവയില്‍ ഹയറാനാകുന്നത്.
3ഖൌമുകളുടെ സ്വനമുകള്‍ ബാത്വിലാണ്. ഗാബത്തില്‍നിന്നു വെട്ടിയെടുക്കുന്ന ശജറത്തില്‍ നാഹിത് തന്റെ ഉളി പ്രയോഗിക്കുന്നു.
4അവര്‍ അതു ഫിള്ളത്തും ദഹബും കൊണ്ടു പൊതിയുന്നു; സാകിതായി തകരാതിരിക്കാന്‍ വതദടിച്ച് സാബിത്താക്കുന്നു.
5അവരുടെ സ്വനമുകള്‍ തമസ്ഖ്സഅത്തിലെ കോലം പോലെയാണ്. അവയ്ക്കു കലാമാക്കാനുള്ള ഖുവ്വത്തില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ഹംലാക്കിക്കൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഖാഇഫാക്കണ്ടാ. അവയ്ക്കു ശർറോ ഖയ്റോ അമലാക്കാന്‍ ഖുവ്വത്തില്ല.
6യാ റബ്ബൽ ആലമീൻ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ് കബീറായവനാണ്. അങ്ങയുടെ ഇസ്മ് മജ്ദ്കാമിലാണ്.
7ഖൌമുകളുടെ മലിക്കേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങ് അതിന് ജദീറാണ്. ജനതകളിലെ ജമീഉ ആലിമുകളുടെ ബൈനയിലും അവരുടെ ജമീഉ മുൽക്കുകളിലും അങ്ങയെപ്പോലെ മറ്റാരുമില്ല. അവര്‍ ഹംഖുകളു സഫീഹുകളുമാണ്.
8അവര്‍ ഇഅ് ലാനാക്കുന്ന സ്വനമുകള്‍ ഖശബാണ്.
9ഫിള്ളത്തകിടുകള്‍ തര്‍ശീശില്‍നിന്നും ദഹബ് ഊഫാസില്‍നിന്നും കൊണ്ടുവരുന്നു. നാഹിതും ദഹബ് പണിക്കാരനും അവ ബിനാആക്കി ഒരുക്കുന്നു. അസ്റഖും ഉർജുവാനുമായ അങ്കി അവയെ ഇൽബാസാക്കുന്നു. ഇവയെല്ലാം മാഹിറിന്റെ മൻഹൂത്തുകള്‍ മാത്രമാണ്.
10എന്നാല്‍ റബ്ബാണ് ഹഖായ ഇലാഹ്; ഹയാത്തിലുള്ള മഅബൂദും ദായിമായ മലിക്കും അവിടുന്നു മാത്രം. അവിടുത്തെ ശദീദായ ഗളബിനാല്‍ അർള് നടുങ്ങുന്നു. അവിടുത്തെ ഗളബ് താങ്ങാന്‍ ഖൌമുകള്‍ക്കാവില്ല.
11നീ അവരോടു പറയുക: സമാഇന്റെയും അർളിന്റെയും ഖാലിക്കുകളല്ലാത്ത ആലിഹത്തുകൾ അർളില്‍നിന്ന്, സമാഇന്‍കീഴില്‍നിന്ന്, ഗാഇബാകും.
12തന്റെ ശദീദായ ഖുവ്വയാല്‍ ഭൂമിയെ പടച്ചതും ഹിക്മത്തിനാൽ ആലമിനെ വള്ആക്കിയതും ഇൽമാല്‍ സമാഇനെ വിരിച്ചതും അവിടുന്നാണ്.
13അവിടുന്ന് സൌത്താക്കുമ്പോള്‍ സമാഇല്‍ മാഅ് അജീജാക്കുന്നു. അർളിന്റെ ഹദ്ദുകളിൽനിന്ന് അവിടുന്ന് മൂടല്‍സൽജുയര്‍ത്തുന്നു. മതർ പെയ്യിക്കാന്‍ ബർഖുകള്‍ ബിനാആക്കുന്നു. മദ്ബഹ് തുറന്നു രീഹിനെ ഇർസാലാക്കുന്നു.
14എല്ലാ ബശറും ഇൽമില്ലാത്ത സഫീഹന്‍മാരാണ്. സ്വാഇഗ് താന്‍ സുൻഅ് ചെയ്ത സ്വനമുകള്‍ സബബായി ഹയാഅനാകുന്നു. അവന്റെ തിംസാലുകള്‍ കദിബാണ്; നസമുൽ ഹയാത്ത് അവയിലില്ല.
15അവ ഖീമത്ത്കെട്ടതും മഅ്ദൂമുൽമഅ്നയത്രേ. ഇഖാബ് യൌമില്‍ അവ ഹലാക്കാകും.
16എന്നാല്‍ യഅ്ഖൂബിന്റെ മീറാസായവന്‍ ഇങ്ങനെയല്ല. സര്‍വവും തശ്ക്കീലാക്കിയത് അവിടുന്നാണ്; ഇസ്രായീല്‍ ഉമ്മത്ത് അവിടുത്തെ ഹഖാണ്. ജുന്ദുകളുടെ റബ്ബുൽ ആലമീൻ എന്നാണ് അവിടുത്തെ ഇസ്മ്.
ഗർബത്ത് ഹാളിർ
17മഹ്സൂറാക്കപ്പെട്ട മദീനത്തേ, ഭാണ്ഡംകെട്ടി ഹാരിബായിപ്പോകുവിന്‍.
18റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഞാന്‍ അർള് സാകിനുകളെയെല്ലാം ബഈദിലെറിയാന്‍ പോകുന്നു. അവരുടെമേല്‍ ഞാന്‍ മുസീബത്ത് വരുത്തും; അവര്‍ അതനുഭവിക്കും.
19ഹാ! ഹസ്റത്ത്. എനിക്കു ജുർഹേറ്റിരിക്കുന്നു- അലീമായ ജുർഹ്; ഞാന്‍ അതു സഹിച്ചേ മതിയാവൂ. എന്റെ ഖയ്മ ഹലാക്കായിപോയി.
20ചരടുകളെല്ലാം മഖ്സൂമായി; എന്റെ വലദുകൾ എന്നെ വിട്ടുപോയി; ആരും ബാക്കിയായിട്ടില്ല. എന്റെ ഖയ്മ വീണ്ടും പണിയാനും സിത്ർ വിരിക്കാനും ആരുമില്ല.
21റാഇമാരെല്ലാം സഫീഹന്‍മാരാണ്. അവര്‍ റബ്ബിനെ തലബാക്കുന്നില്ല; അതിനാല്‍ അവര്‍ക്ക് ഐശ്വര്യമില്ല, അവരുടെ ഗനംഖത്തീഅ മുതഫരിഖായിപ്പോയിരിക്കുന്നു.
22ഇതാ, ഒരു സൌത്ത്, അത് ഖരീബായി മജീആകുന്നു. ജനൂബ് നിന്നു കബീറായ അജീജ്. യൂദാമദീനകളെ അത് ഖറാബാക്കി സഅ് ലബിന്റെ മഖർറാക്കും.
23യാ റബ്ബൽ ആലമീൻ, ബശറിന്റെ സബീലുകള്‍ അവന്റെ തദ്ബീറിലല്ലെന്നും നടക്കുന്നവനു തന്റെ ഖത് വകള്‍ അസറല്ലെന്നും എനിക്കറിയാം.
24യാ റബ്ബൽ ആലമീൻ, അദ്ൽമഅൻ എന്നെ തിരുത്തണമേ. എന്നാല്‍ ഗളബോടെ അരുതേ. അല്ലെങ്കില്‍ ഞാന്‍ മഅ്ദൂമായിപ്പോകും.
25അങ്ങയെ അറഫാവാത്ത ഖൌമുകളുടെമേലും അങ്ങയുടെ ഇസ്മ് ദഅ് വത്താക്കി തലബാക്കാത്ത ഖൌമുകളുടെമേലും അവിടുത്തെ ഗളബ് ചൊരിയുക. അവര്‍ യഅ്ഖൂബിനെ ഇബ്തിലാആക്കിയിരിക്കുന്നു; അവനെ ബാക്കിആക്കാതെ ഹലാക്കാക്കിയിരിക്കുന്നു. അവന്റെ ബൈത്ത് ഖറാബാക്കി.