യാഖൂബ് 4
ലൗകിക തൃഷ്ണ
4 1നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്? 2നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ ഖത്ൽ ചെയ്യുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും ഹർബ് ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല. 3ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്. 4അമാനത്ത് പുലര്‍ത്താത്തവരേ, ലോകത്തോടുള്ള സൌഹൃദം അള്ളാഹുവിനോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറഫാകുന്നില്ലേ? ദുനിയാവിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ റബ്ബുൽ ആലമീന്റെ ശത്രുവാക്കുന്നു. 5നമ്മില്‍ നിക്‌ഷേപിച്ചിരിക്കുന്ന റൂഹിനെ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു ബാത്വിലായി ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? 6അവിടുന്നു ഫദുലുള്ളാഹിവരം ചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: അള്ളാഹു സുബുഹാന തഅലാ ഖിബ്റൻമാരെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു ഫദുലുൽ ഇലാഹി കൊടുക്കുകയും ചെയ്യുന്നു. 7ആകയാല്‍ അള്ളാഹുവിനു വിധേയരാകുവിന്‍; ഇബിലീസിനെ ദിഫാഅ് ചെയ്ത് നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും. 8അള്ളാഹുവിനോടു ചേര്‍ന്നു നില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ യദുകള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഖൽബുകൾ ശുചിയാക്കുവിന്‍. 9ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ. 10റബ്ബുൽ ആലമീന്റെ ഹള്റത്തിൽ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും.
അഖുവിന്റെ വിധിക്കരുത്
11ഇഖ് വാനീങ്ങളേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തു സംസാരിക്കരുത്. അഖിനെതിരായി സംസാരിക്കുകയോ അഖുവിന്റെ വിധിക്കുകയോ ചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ ശരീഅത്ത് അനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ ഹുകുമ കര്‍ത്താവത്രേ. 12നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ ജിറാനെ ഹിസാബാക്കാന്‍ നീ ആരാണ്?
ആത്മപ്രശംസ പാടില്ല
13ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന മദീനയിൽ പോയി, അവിടെ ഒരു സനത്ത് പാർത്ത്, വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ. 14നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍ മഞ്ഞാണു നിങ്ങള്‍. 15നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: റബ്ബുൽ ആലമീനു മനസ്‌സാകുന്നെങ്കില്‍, ഞങ്ങള്‍ ഹയാത്താകുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. 16നിങ്ങളോ, ഇപ്പോള്‍ വ്യര്‍ഥ ഭാഷണത്താല്‍ ആത്മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്‍മയാണ്. 17ചെയ്യേണ്ട ഖൈറ് ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ ഖതീഅ ചെയ്യുന്നു.