സൂറ അൽ-യിശായ്യാ 24יְשַׁעְיָהוּ (Yeshayahu)
ദുനിയാവിൻമേല് ഹുക്മ്
24 1റബ്ബൽ ആലമീൻ അർളിനെ ഖറാബും ഗയ്റുമക്സൂനത്തും ആക്കിത്തീര്‍ക്കും. അവിടുന്ന് അതിന്റെ വജ്ഹിനെ ഖലബാക്കി അതിലെ സാകിനുകളെ തഫ്രീഗാക്കും.
2ഖൌമിനും കാഹിനും അബ്ദിനും സയ്യിദിനും, അമത്തിനും സയ്യിദക്കും, ശാരിക്കും വില്ക്കുന്നവനും, ആരിയ ബാഇഇനും ആരിയ ശാരിക്കും, മുഖ് രിളും മുഖ്തരിളും ഒന്നുപോലെ വാഖിആകും.
3അർള് തീര്‍ത്തും ഖറാബാകും; താമ്മായി നഹബടിക്കപ്പെടും. റബ്ബൽ ആലമീന്റേതാണ് ഈ കലാം.
4ദുനിയാവ് കആബത്തിലായി ദുല്ലായി പോകുന്നു. ആലമാകെ ഫാനിയായിക്കൊഴിയുന്നു.
5സമാഅ് അർളിനോടൊപ്പം ഫാനിയായിപ്പോകുന്നു. ദുനിയാവ് അതിലെ സാകിനുകള്‍ സബബായി നജീസായിത്തീര്ന്നിരിക്കുന്നു. അവര്‍ ശരീഅത്ത് നഖ്ളാക്കുകയും അംറുകളില്നിന്നു വ്യതിചലിക്കുകയും അങ്ങനെ അബദിയായ അഹ്ദിനു ഖലൽ വരുത്തുകയും ചെയ്തിരിക്കുന്നു.
6അതിനാല്‍, ലഅ്നത്ത് അർളിനെ ഇബ്തിലാആക്കുകകയും അർളുസാകിനുകള്‍ തങ്ങളുടെ ദംബിന്റെ അദാബ് അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അർളിലെ സാകിനുകള്‍ ദഅത്വ്ശായിത്തീരുന്നു. ചുരുക്കം പേര് മാത്രം ബാക്കിയാകുന്നു.
7നബീദ് ബുകാആക്കുകയും ഇനബ് ഫാനിയാവുകയും ചെയ്യുന്നു. മസ്രൂറുമാര് നൌഹിടുന്നു.
8ദഫ്ഫുകളുടെ സൌത്ത് ബാത്വിലായി. മുസ്തബ്ശിറാകുന്നവരുടെ സൌത്ത് ഇന്തിഹാആയി.
9ഊദ് സൌത്ത് മഅദൂമായി. നശീദ പാടലോടു കൂടെ ഇനി അവര്‍ ഖംറ് ശുർബുകയില്ല. മുസ്കിർ അതു ശുർബുന്നവര്ക്ക് മുർറായിത്തീരുന്നു. ഫിത്നത്തിന്റെ മദീന ഹലാക്കാക്കപ്പെട്ടിരിക്കുന്നു.
10ആര്‍ക്കും ദുഖൂലാനാവാത്തവിധം കുല്ലു ബൈത്തുകളും മുഗ് ലഖാക്കിയിരിക്കുന്നു.
11ഖംറില്ലാത്തതിനാല് സിഖത്തുകളില് സ്വറാഖ് മുർതഫിആകുന്നു. സുറൂർ ഗുറൂബായിരിക്കുന്നു. അർളില്‍നിന്ന് സുറൂർ ഗായിബായിരിക്കുന്നു.
12മദീനത്തില് ഖറാബ് ഫഖത്വ് ബാക്കിയായിരിക്കുന്നു. ബാബുകൾ ളർബി ഹലാക്കാക്കിയിരിക്കുന്നു.
13സൈത്തൂൻ ളർബാക്കുന്നതുപോലെയും ഇനബു ഫാക്കിഹ ജനിയാക്കിതീര്ന്നിട്ടു ഖുസ്വാസ്വത്ത് പെറുക്കുന്നതുപോലെയും ആയിരിക്കും അർളിൽ ഖൌമുകളുടെ ബൈനയില്‍ വാഖിആവുക.
14അവര്‍ സൌത്തുയര്‍ത്തി സുറൂർ നശീദ പാടുന്നു. മഗ്രിബിൽനിന്ന് അവര്‍ ആന്ദാ സൌത്തിൽ റബ്ബൽ ആലമീന്റെ മജ്ദിനെ തസ്ബീഹാക്കുന്നു.
15അതിനാല്‍, മശ്രിഖിലും അള്ളാഹുവിനെ തംജീദ് ചെയ്യുവിൻ. സാഹിലിലും ഇസ്രായീലിന്റെ മഅബൂദായ റബ്ബൽ ആലമീന്റെ ഇസ്മിനെ തംജീദാക്കുവിൻ.
16ആദിലായ മഅബൂദിന്റെ മദ്ദിനെ ഹംദാക്കുന്ന തസ്ബീഹുകള്‍ അർളിന്റെ ത്വർഫുകളില്നിന്ന് മുർതഫിആകുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ ഫാതിറാവുന്നു; ഞാന്‍ ദുല്ലായിപോകുന്നു; എനിക്കു മുസീബത്ത്! ഖാഇന് ഖിയാനത്തോടെ പെരുമാറുന്നു. ഖാഇന് തികഞ്ഞ ഖിയാനത്തോടെ പെരുമാറുന്നു.
17മസ്കൂനത്തിലെ ജമീഉ സാകിനുകളേ, റുഅ്ബും ഹുഫ്റത്തും ഫഖ്ഖുമാണു നിങ്ങളെ മുൻതളിറാരായിരിക്കുന്നത്.
18റുഅ്ബ് സൌത്ത് കേട്ട് ഹാരിബായിപ്പോകുന്നവര് ഹുഫ്റിൽ വീഴും; ഹുഫ്റിൽ നിന്നു സുഊതാകുന്നവര് ഫഖ്ഖില്പ്പെടും. സമാഅ് ശുബ്ബാക്കുകള് മഫ്തൂഹാക്കപ്പെട്ടിരിക്കുന്നു; അർളിന്റെ അസാസുകള്‍ മുർതഇദാകുന്നു.
19അർള് ബാക്കിആകാതെ ഹലാക്കാക്കപ്പെട്ടിരിക്കുന്നു.അതു മുമസ്സഖായി, അതു ഇർതിആദ് കൊള്ളുന്നു.
20അർള് ഉന്മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന ഖത്വീഅത്ത് അത്ര ഭാരമേറിയതാണ്. അതു സാഖിത്വാകുന്നു; ഇനി എഴുന്നേല്ക്കുകയില്ല.
21അന്നു റബ്ബൽ ആലമീൻ സമാഅ് ജുന്ദിനെ സമാഇലും അർള് റഈസുകളെ ദുനിയാവിലും അദാബാക്കും.
22അവരെ ജംആക്കി ളുൽമത്ത് ഹജറയില്‍ അസീറുകാരായി സൂക്ഷിക്കും; അവരെ സിജ്നിൽ മുഗ് ലഖാക്കുകയും കസീറായ യൌമുകള്‍ക്കു ശേഷം അദാബാക്കുകയും ചെയ്യും.
23അപ്പോള്‍ ഖമർ ളുൽമത്താകുകയും ശംസുൽവജ്ഹ് പൊത്തുകയും ചെയ്യും, എന്തെന്നാല്‍, ജുൻദുകളുടെ റബ്ബൽ ആലമീൻ സീയൂന് ജബലില്‍ ഹുക്മ് നടത്തും; ഊർശലീമിലും അതിന്റെ ശൈഖന്മാരുടെ അമാമിലും തന്റെ മജ്ദ് അവിടുന്ന് ളുഹൂറാക്കും.