സൂറ അൽ-വജ്ഹ 46

യാഖൂബ് മിസ്ർല്‍

46 1തന്‍റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് യിസ്രായീൽ യാത്ര തിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്‍റെ അബ്ബയായ ഇഷഹാക്കിന്‍റെ മഅബൂദിനു ഖുർബാനികളര്‍പ്പിച്ചു. 2രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) തഅലാ യിസ്രായിലാഹിനോടു സംസാരിച്ചു. യാഖൂബേ, യാഖൂബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. 3അവിടുന്നു പറഞ്ഞു: ഞാന്‍ മാലിക്ക് അൽ ദുനിയാ, നിന്‍റെ പിതാവിന്‍റെ മഅബൂദ്. മിസ്ർലേക്കു പോകാന്‍ പേടിക്കേണ്ട. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും. 4ഞാന്‍ നിന്‍റെ കൂടെ മിസ്ർലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു യൂസുഫ് നിന്നെ ശുശ്രൂഷിക്കും.

5യാഖൂബ് ബേര്‍ഷെബായില്‍ നിന്നു യാത്രയായി. ഫിർഔൻ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ യിസ്രായിലാഹിന്‍റെ ഔലാദുകള്‍ അബ്ബയായ യാഖൂബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ബീവിമാരെയും കയറ്റിക്കൊണ്ടു പോയി. 6തങ്ങളുടെ അൻആമും കാനാന്‍ ബലദിൽ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടു പോയി. 7യാഖൂബും നസ് ലുകളും ഈജിപ്തിലെത്തി അബ്നാഇനെയും, അവരുടെ അബ്നാഇനെയും, പുത്രിമാരെയും, പുത്രന്‍മാരുടെ പുത്രിമാരെയും, തന്‍റെ നസ് ലുകള്‍ എല്ലാവരെയും അവന്‍ ഈജിപ്തിലേക്കുകൊണ്ടു പോയി.

8മിസ്ർലേക്കു വന്ന യിസ്രായിലാഹിന്‍റെ ഔലാദുകളുടെ പേരുവിവരം: യാഖൂബും അവന്‍റെ ഇബ്നുമാരും: യാഖൂബിന്‍റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍. 9റൂബന്‍റെ ഇബ്നുമാർ: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി. 10ശിമയോന്‍റെ ഇബ്നുമാർ: യെമൂവേല്‍, യാമീന്‍, ഓഹദ്, യാക്കിന്‍, സോഹാര്‍, കാനാന്യ സ്ത്രീയില്‍ അവനു ജനിച്ച സാവൂള്‍. 11ലീവിയുടെ ഇബ്നുമാർ: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. 12ജൂദായുടെ ഇബ്നുമാർ: ഏര്‍, ഓനാന്‍, ഷേലാഹ്, പേരെസ്, സോഹ്. ഏറും, ഓനാനും കാനാന്‍ ബലദിൽവച്ചു മൌത്തായി. പേരെസിന്‍റെ ഇബ്നുമാർ: ഹെസ്രോന്‍, ഹാമൂല്‍. 13ഇസാക്കറിന്‍റെ ഇബ്നുമാർ: തോലാ, ഫൂവ്വാ, യോബ്, ഷിമ്‌റോന്‍. 14സെബുലൂണിന്‍റെ ഇബ്നുമാർ: സേരെദ്, ഏലോന്‍, യഹ്‌ലേല്‍. 15പാദാന്‍ ആരാമില്‍ വച്ചു യാഖൂബിനു ലെയായില്‍ ജനിച്ച പുത്രന്‍മാരാണ് ഇവര്‍. അവളില്‍ അവനു ദീന എന്ന പുത്രിയും ജനിച്ചു. അവന്‍റെ സന്താനങ്ങളുടെ ആകെ അദദ് മുപ്പത്തി മൂന്നായിരുന്നു.

16ഗാദിന്‍റെ ഇബ്നുമാർ: സിഫിയോന്‍, ഹഗ്ഗി, ഷൂനി, എസ്‌ബോന്‍, ഏരി, അരോദി, അരേലി. 17ആഷേറിന്‍റെ ഇബ്നുമാർ: ഇമ്‌നാ, ഇഷ്‌വാ, ഇഷ്‌വി, ബറിയാ, അവരുടെ സഹോദരി സേറഹ്. ബറിയായുടെ ഇബ്നുമാർ: ഹേബര്‍, മല്‍ക്കിയേല്‍. 18ലാബാന്‍ തന്‍റെ ബിൻത്തായ ലെയായ്ക്കു പരിചാരികയായിക്കൊടുത്ത സില്‍ഫയുടെ മക്കളാണിവര്‍. യാഖൂബിനു സില്‍ഫയില്‍ പതിനാറു മക്കളുണ്ടായി.

19യാഖൂബിന്‍റെ ബീവിയായ റാഹേലിന്‍റെ ഔലാദുകള്‍: യൂസുഫ്, ബിൻയാമിന്‍. 20യൂസുഫിന് മിസ്ർല്‍ വെച്ച് ഓനിലെ ഇമാമായ പൊത്തിഫെറായുടെ പുത്രി അസ്‌നത്തില്‍ മനാസ്‌സെയും എഫ്രായിമും ജനിച്ചു. 21ബഞ്ചമിന്‍റെ ഇബ്നുമാർ ബേലാ, ബേക്കെര്‍, അഷ്‌ബേല്‍, ഗേരാ, നാമാന്‍, ഏഹിറോഷ്, മുപ്പീം, ഹുപ്പീം, ആരെദ്. 22യാക്കോബിന് റാഹീലിൽ ജനിച്ച മക്കളാണ് ഈ പതിനാലുപേരും.

23ദാനിന്‍റെ പുത്രന്‍: ഹുഷിം. 24നഫ്ത്താലിയുടെ ഇബ്നുമാർ: യഹ്‌സേല്‍, ഗൂനി, യേസെര്‍, ഷില്ലെം. 25ലാബാന്‍ തന്‍റെ ബിൻത്തായ റാഹീലിനു കൊടുത്ത ബില്‍ഹാ എന്ന പരിചാരികയില്‍ യാഖൂബിനുണ്ടായ പുത്രന്‍മാരാണ് ഈ ഏഴു പേര്‍.

26പുത്രന്‍മാരുടെ ബീവിമാരെക്കൂടാതെ യാഖൂബിന്‍റെ കൂടെ മിസ്ർലേക്കു വന്ന അവന്‍റെ അത് ഫാലുകള്‍ അറുപത്താറു പേരാണ്. 27മിസ്റില്‍വച്ചു യൂസുഫിനു രണ്ടു ഇബ്നുമാർ ജനിച്ചു. അങ്ങനെ മിസ്ർലേക്കു വന്ന യാഖൂബിന്‍റെ കുടുംബക്കാര്‍ ആകെ എഴുപതു പേരാണ്.

28ഗോഷെനിലേക്കുള്ള വഴി കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാഖൂബ് യൂസുഫിന്റെ ഖരീബിലേക്കു ജൂദായെ മുന്‍കൂട്ടി മുർസലാക്കി. അവര്‍ ഗോഷെനിലെത്തിച്ചേര്‍ന്നു. 29യൂസുഫ് തന്‍റെ അബ്ബയായ യിസ്രായീലിനെ എതിരേല്‍ക്കാന്‍ രഥമൊരുക്കി ഗോഷെനിലെത്തി. അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു. 30യിസ്രായീൽ യൂസുഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്‍റെ വജ്ഹ് കാണുകയും നീ ജീവനോടെയിരിക്കുന്നു എന്ന് അറഫാവുകയും ചെയ്തിരിക്കുന്നു. 31യൂസുഫ് തന്‍റെ അഖുമാരോടും പിതൃകുടുംബത്തോടുമായിപ്പറഞ്ഞു: ഞാന്‍ പോയി ഫിർഔനോടു പറയട്ടെ; കാനാന്‍ ദേശത്തായിരുന്ന എന്‍റെ അഖുമാരും പിതൃകുടുംബം മുഴുവനും എന്‍റെയടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. 32ഇവര്‍ ഇടയന്‍മാരാണ്; കാലിമേയ്ക്കലാണ് ഇവരുടെ തൊഴില്‍: ആടും മാടും അവര്‍ക്കുള്ളതൊക്കെയും അവര്‍ കൂടെ കൊണ്ടുവന്നിട്ടുണ്ട്. 33ഫിർഔൻ നിങ്ങളെ വിളിച്ചു നിങ്ങളുടെ തൊഴില്‍ എന്താണെന്നു ചോദിക്കുമ്പോള്‍, 34അങ്ങയുടെ ഖാദിമുകൾ ചെറുപ്പം മുതല്‍ ഇന്നുവരെയും കാലിമേയ്ക്കുന്നവരാണ്. ഞങ്ങളുടെ ഉപ്പാപ്പമാരും അങ്ങനെയായിരുന്നു എന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ ഗോഷെന്‍ ബലദിൽ നിങ്ങള്‍ക്കു പാര്‍ക്കാനൊക്കൂ. കാരണം ഇടയന്‍മാരോട് ഈജിപ്തുകാര്‍ക്ക് അവജ്ഞയാണ്.


അടിക്കുറിപ്പുകൾ