സൂറ അൽ-വജ്ഹ 3 בְּרֵאשִׁית (Bereshit)
മനുഷ്യന്‍െറ പതനം
3 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) വതഅലാ പടച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയതായിരുന്നു പാമ്പ്. അതു ഹവ്വാ ബീവിയോടു സുആലാക്കി: തോട്ടത്തിലെ ഒരു വൃക്ഷത്തിന്‍െറയും സമറത്ത് തിന്നരുതെന്നു അള്ളാഹു കല്‍പിച്ചിട്ടുണ്ടോ? 2ഹവ്വാ[b] യഥാർത്ഥ ഹീബ്രു: חַוָּ֑ה (ḥaw·wāh) ബീവി സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു അക്ൽ ചെയ്യാം. 3എന്നാല്‍, തോട്ടത്തിന്‍െറ നടുവിലുള്ള മരത്തിന്‍െറ സമർ ഒചീനിക്കുകയോ തൊടുക പോലുമോ അരുത്; ഒജീനിച്ചാല്‍ നിങ്ങള്‍ മയ്യത്താകും എന്നു അള്ളാഹു പറഞ്ഞിട്ടുണ്ട്. 4പാമ്പ് ഹവ്വാ ബീവിയോട് പറഞ്ഞു: നിങ്ങള്‍ മയ്യിത്താവുകയില്ല. 5അതു തിന്നുന്ന യൌമിൽ നിങ്ങളുടെ അയ്നുകള്‍ തുറക്കുമെന്നും, ഖൈയ്റും ശർറും അറഫായി നിങ്ങള്‍ അള്ളാഹുവിനെപ്പോലെ ആകുമെന്നും അള്ളാഹുവിനറിയാം. 6ആ വൃക്ഷത്തിന്‍െറ സമർ ആസ്വാദ്യവും, അയ്നിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഫ്ളലും ആണെന്നു കണ്ട് അവള്‍ അതു പറിച്ചു അക്ൽ ചെയ്തു. ഭര്‍ത്താവിനും കൊടുത്തു; അവനും അക്ൽ ചെയ്തു. 7ഉടനെ ഇരുവരുടെയും അയ്നുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി.
8വെയിലാറിയപ്പോള്‍ അള്ളാഹു വതഅലാ[c] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) തോട്ടത്തില്‍ ഉലാത്തുന്നതിന്‍െറ സൌത്ത് അവര്‍ കേട്ടു. പുരുഷനും മർഅയും അവിടുത്തെ മുമ്പില്‍ നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. 9അവിടുന്നു റജുലിനെ നിദാ ചെയ്തു സുആലാക്കി: നീ എവിടെയാണ്? 10അവന്‍ ഇജാബ പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ സൌത്ത് ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതു കൊണ്ടു ഭയന്ന് ഒളിച്ചതാണ്. 11അവിടുന്നു സുആലാക്കി: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ അംറ് ചെയ്ത വൃക്ഷത്തിന്‍െറ സമർ നീ തിന്നോ? 12അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന ഹുറുമ ആ മരത്തിന്‍െറ സമർ എനിക്കു തന്നു; ഞാന്‍ അതു അക്ൽ ചെയ്തു. 13അള്ളാഹു വതഅലാ മർഅയോടു സുആലാക്കി: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: പാമ്പ് എന്നെ വഞ്ചിച്ചു; ഞാന്‍ സമർ അക്ൽ ചെയ്തു.
അദാബും മൌഊദും
14അള്ളാഹു വതഅലാ പാമ്പിനോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ അർളിൽ ഇഴഞ്ഞു നടക്കും. ഹയാത്ത് കാലം മുഴുവന്‍ നീ പൊടി അക് ലാക്കിയും. 15നീയും ഹുറുമയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ അദാവത്ത് ഉളവാക്കും. അവന്‍ നിന്‍െറ റഅ്സ് തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്‍പിക്കും.
16അവിടുന്നു മർഅയോടു പറഞ്ഞു: നിന്‍െറ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും.
17ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ സമർ മർഅയുടെ വഅ്ദ കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് നീ അതില്‍ നിന്നു കാലയാപനം ചെയ്യും. 18അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. ഹഖ്ലിലെ സസ്യങ്ങള്‍ നീ ഒചീനിക്കും. 19മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഒചീനം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തന്നെ നീ മടങ്ങും.
20ആദം[d] യഥാർത്ഥ ഹീബ്രു: אָדָ֧ם (’āḏām) ഇംറത്തിനെ ഹവ്വാ എന്നു നിദാ ചെയ്തു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്. 21അള്ളാഹു വതഅലാ തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്‍െറ സൌജത്തിനെയും ധരിപ്പിച്ചു.
22ബഅ്ദായായി അവിടുന്നു പറഞ്ഞു: മനുഷ്യനിതാ ഖൈയ്റും ശർറും അറഫായി നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്‍െറ വൃക്ഷത്തില്‍ നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്. 23അള്ളാഹു വതഅലാ അവരെ ഏദന്‍ തോട്ടത്തില്‍ നിന്നു ഖുറൂജാക്കി; മണ്ണില്‍നിന്നെടുത്ത മഷ്യന്‍ മണ്ണിനോടു മല്ലിടാന്‍ വിട്ടു. 24മഷ്യന്‍ പുറത്താക്കിയശേഷം ജീവന്‍െറ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു മലക്കുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും നാർ ജ്വലിക്കുന്നതുമായ ഒരു സയ്ഫും അവിടുന്നു വള്അ് ചെയ്തു.