സിഫ്റുത്തസ്നിയ 20דְּבָרִים (Devarim)
ധീരമായി ഹർബ് ചെയ്യുക
20 1നീ ഹർബിനു പുറപ്പെടുമ്പോള്‍ അദുവ്വിവിനു നിന്നെക്കാള്‍ കൂടുതല്‍ ഫസറുകളും[a] 20.1 ഫസ്, ഖയ്ൽ = കുതിര മർകബുകളും ജുൻദുകളും ഉണ്ടെന്നു കണ്ടാലും ഖൌഫിലകപ്പെടരുത്. എന്തെന്നാല്‍, നിന്നെ മിസ്റില്‍ നിന്നു കൊണ്ടുവന്ന നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ നിന്നോടുകൂടെയുണ്ട്. 2ഹർബ്[b] 20.2 ഹർബ് = യുദ്ധം തുടങ്ങാറാകുമ്പോള്‍ ഇമാം മുന്നോട്ടു വന്നു ഖൌമിനോടു സംസാരിക്കണം. 3അവന്‍ ഇപ്രകാരം പറയട്ടെ: ഇസ്രായീലേ, സംആക്കുക, അദുവ്വുകള്‍ക്കെതിരായി നിങ്ങള്‍ ഹർബിനിറങ്ങുകയാണ്. ളഈഫുൾ ഖൽബാകരുത്; അവരുടെ മുന്‍പില്‍ ഖൌഫിലകപ്പെടുകയോ ബേജാറാകുകയോ അരുത്. 4നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീനാണു നിങ്ങളുടെ കൂടെ വന്ന് അദുവ്വുകള്‍ക്കെതിരായി ഹർബ് ചെയ്തു ഫലാഹ് നേടിത്തരുന്നത്. 5ബഅ്ദായായി, റഈസുമാര്‍ ഖൌമിനോട് ഇപ്രകാരം പറയണം: ബൈത്ത് പണിയിച്ചിട്ട് അതിന്റെ തദ്ശീൽ നിര്‍വഹിക്കാത്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍ ഹർബിൽ മയ്യിത്താവുകയും മറ്റൊരാള്‍ അതിന്റെ തദ്ശീൽ നിര്‍വഹിക്കുകയും ചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന് അവന്‍ ബൈത്തിലേക്കു റുജൂആയിപ്പോകട്ടെ. 6കർമ് നട്ടുപിടിപ്പിച്ചിട്ട് അതിന്റെ സമറത്ത് അനുഭവിക്കാത്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍ ഹർബില്‍ മയ്യിത്താവുകയും മറ്റൊരാള്‍ അതിന്റെ സമറത്ത് അനുഭവിക്കുകയും ചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന് അവന്‍ ബൈത്തിലേക്കു റുജൂആയിപ്പോകട്ടെ. 7നിസാഇനോടു സവാജ് വഅ്ദാ നടത്തുകയും എന്നാല്‍ അവളെ സ്വീകരിക്കാതിരിക്കുകയും ചെയ്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍ ഹർബില്‍ മയ്യിത്താവുകയും മറ്റൊരാള്‍ അവളെ ഖുബൂലാക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ ബൈത്തിലേക്കു റുജൂആയിപ്പോകട്ടെ. 8റഈസുമാര്‍ തുടര്‍ന്നു പറയണം: ളഈഫുൽ ഖൽബും ഖാഇഫുമായ ആരാണ് ഇക്കൂട്ടത്തിലുള്ളത്? അവന്റെ അഖുമാരും അവനെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കേണ്ടതിന് അവന്‍ ബൈത്തിലേക്കു റുജൂആയിപ്പോകട്ടെ. 9റഈസുമാര്‍ ഖൌമിനോടു സംസാരിച്ചു കഴിയുമ്പോള്‍, ഖൌമിനെ നയിക്കുന്നതിനായി റുഅസാഉൽ ജുനൂദിനെ നിയമിക്കണം.
10ഹർബിനായി നിങ്ങള്‍ ഒരു മദീനത്തിനെ സമീപിക്കുമ്പോള്‍ സലാം സുൽഹിനുള്ള അവസരം നല്‍കണം. 11അവര്‍ സലാം സുൽഹിനു തയ്യാറാവുകയും ബാബുകൾ തുറന്നു തരുകയും ചെയ്താല്‍ സുക്കാനുൽ മദീന അബ്ദുകളായി നിനക്ക് ഖിദ്മത്ത് ചെയ്യട്ടെ. 12എന്നാല്‍, ആ മദീനത്ത് സുൽഹ് ചെയ്യാതെ നിനക്കെതിരേ ഹർബ് ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. 13നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ അതിനെ നിന്റെ യദില്‍ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള രിജാലിനെയെല്ലാം സയ്ഫിനിരയാക്കണം. 14എന്നാല്‍ നിസാഇനെയും അത്വഫാലിനെയും അൻആമിനുകളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം ഗനീമത്ത് മുതലായി എടുത്തുകൊള്ളുക. നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ നിനക്കു തരുന്ന അദുവ്വുകളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. 15ഈ ദേശക്കാരുടേതല്ലാത്ത ബഈദായ മദീനത്തുകളോടു നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. 16എന്നാല്‍, നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ നിനക്ക് നസീബായിത്തരുന്ന ഈ ഖൌമുകളുടെ മദീനത്തുകളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. 17നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ അംറ് ചെയ്തിട്ടുള്ളതുപോലെ ഹിത്യര്‍, അമൂര്യര്‍, കാനാന്യര്‍, ബിരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ ബാക്കിവെക്കാതെ ഹലാക്കാക്കണം. 18അവര്‍ തങ്ങളുടെ ആലിഹത്തുകളുടെ മുന്‍പില്‍ ചെയ്യുന്ന രിജ്സുകള്‍[c] 20.18 രിജ്സ്, ഫാഹിശത്ത് = മാലിന്യം, വഷളത്വം നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീനെതിരായി നിങ്ങള്‍ ഖതീഅ [d] 20.18 ഖതീഅ ജരീമ = പാപം ചെയ്യാതിരിക്കാനും ആണ് ഇപ്രകാരം ഔസ്യത്ത് ചെയ്തിട്ടുള്ളത്.
19ഒരു മദീനയോടു ഹർബ് ചെയ്ത് അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ മുഹാസറ ചെയ്യേണ്ടിവരുമ്പോള്‍ അതിലെ ശജറത്തുകളിലൊന്നും ഫഅ്സ് കൊണ്ടു വെട്ടി ഇത്-ലാഫ് ചെയ്യരുത്. അവയുടെ ഫാകിഹത്തുകള്‍ നിങ്ങള്‍ക്കു അക്ൽ ചെയ്യാം; എന്നാല്‍, അവ വെട്ടിക്കളയരുത്. ഹഖ്ലിലെ മരങ്ങളെ മുഹാസറ ചെയ്യാൻ അവ ബശറാണോ? 20ത്വആമിനുപകരിക്കാത്ത ശജറത്തുകൾ മാത്രം ഹലാക്കാക്കുകയോ[e] 20.20 ഹലാക്കാക്കുക = നശിപ്പിക്കുക, ഇത്-ലാഫ് = നശിപ്പിക്കൽ അവ ഖത്അ് ചെയ്ത് ആ നഗരങ്ങളോടു ഹർബ് ചെയ്യാന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊള്ളുക.