അൽ അഫ് രാൽ 24  

ഫലിക്സിനു മുന്നിലെ മുഹാകിം

24 1അഞ്ചു യൌമിൽ കഴിഞ്ഞ് പ്രധാന ഇമാമായ അയാൻ നിയാസ് ഏതാനും ശൈഖുമാരോടും മുഹാമിയായ തെര്‍ത്തുളൂസിനോടും കൂടെ അവിടെയെത്തി. അവര്‍ മുഹാഫിളിന്റെ മുമ്പാകെ ബുലൂസിനെതിരായി പരാതിപ്പെട്ടു. 2അവനെ കൊണ്ടുവന്നപ്പോള്‍, തെര്‍ത്തുളൂസ് ഇങ്ങനെ ജറീമത്ത് പറഞ്ഞു തുടങ്ങി: 3അളീമായ ഫെലിക്‌സേ, നിന്റെ ഹാകിമത്തില്‍ ഞങ്ങള്‍ വളരെ സലാമത്തിലാണെന്നും നിന്റെ സിയാനത്തിൽ ഈ ബലദിൽ പല ഇസ്ലാഹുകളും നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്നതും ഞങ്ങള്‍ എല്ലായിടത്തും എല്ലായ്‌പോഴും ശുക്റ് ചൊല്ലി അംഗീകരിക്കുന്നു. 4നിന്നെ അധികം എടങ്ങേറിലാക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ചുരുക്കത്തില്‍ പറയുന്ന ഇക്കാര്യം ദയാപൂര്‍വം കേള്‍ക്കണം. 5ഈ ഇൻസാൻ ഫിത്തനക്കാരനും ദുനിയാവ് മുഴുവനുമുള്ള ജൂദരുടെയിടയില്‍ ഒരു ഖിലാഫത്ത്കാരിയും ആണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇവന്‍ നസറായ മദ്ഹബിന്റെ മുദീറുമാണ്. 6ബൈത്തുള്ള പോലും നജസാക്കാന്‍ ഇവന്‍ ശ്രമിക്കുകയുണ്ടായി. 8എന്നാല്‍, ഞങ്ങള്‍ ഇവനെ പിടിച്ചു, ഞങ്ങളുടെ ഈ ജറീമത്തുകളെക്കുറിച്ച് ഇവനില്‍ നിന്നുതന്നെ നിനക്കു ബോധ്യമാകുന്നതാണ്.

9ഇതെല്ലാം സ്വഹീഹാണെന്നു പറഞ്ഞുകൊണ്ട് ജൂദരും ജറീമത്ത് ആരോപിക്കുന്നതിൽ പങ്കു ചേര്‍ന്നു.

ഫെലിക്‌സിന്റെ മുമ്പില്‍

10സംസാരിക്കാന്‍ ഹാകിം ആംഗ്യം കാണിച്ചപ്പോള്‍ ബുലൂസ് പറഞ്ഞു: വളരെ വര്‍ഷങ്ങളായി നീ ഈ ഉമ്മത്തിന്റെ ഖാളി ആണെന്ന് അറഫാക്കിക്കൊണ്ട്, എന്റെ മേലുള്ള ജറീമത്തുകള്‍ക്കു ഞാന്‍ സുറൂറോടെ സമാധാനം പറഞ്ഞുകൊള്ളട്ടെ. 11നിനക്കു തന്നെ അറഫാക്കാവുന്നതു പോലെ, ജറുസലെമില്‍ ഞാന്‍ ഇബാദത്തിനു പോയിട്ട് പന്ത്രണ്ടു ദിവസത്തിലധികമായിട്ടില്ല. 12ഞാന്‍ ബൈത്തുള്ളയിലോ പള്ളികളിലോ മദീനയിലെവിടെയെങ്കിലുമോ വച്ച് ആരോടെങ്കിലും ദിഫാഅ് ചെയ്യുന്നതായോ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായോ അവര്‍ കണ്ടിട്ടില്ല. 13ഇപ്പോള്‍ എനിക്ക് ദിഫയായി കൊണ്ടുവരുന്ന ജറീമത്തുകൾ തെളിയിക്കാനും അവര്‍ക്കു സാധിക്കുകയില്ല. 14എന്നാല്‍, നിന്റെ മുമ്പില്‍ ഇതു ഞാന്‍ സമ്മതിക്കുന്നു: അവര്‍ ഒരു ദീനിന്റെ മദ്ഹബ് എന്നു വിളിക്കുന്ന മാര്‍ഗമനുസരിച്ച് ഞങ്ങളുടെ ആബാഉമാരുടെ മഅബൂദിനെ ഞാന്‍ ഇബാദത്ത് ചെയ്യുന്നു. അൻബിയാ മിൻ തൌറാത്ത് അൽകിത്താബിൽ എഴുതപ്പെട്ടിരിക്കുന്നവയെല്ലാം ഞാന്‍ ഈമാൻ വെക്കുകയും ചെയ്യുന്നു. 15സ്വാലിഹുകൾക്കും ള്വാലിമുകൾക്കും ഖിയാമത്തിൽ അസ്തിആദത്തുണ്ടാകുമെന്നാണ് അള്ളാഹുവിലുള്ള എന്റെ റജാഅ്. ഇവരും ഇതുതന്നെ പ്രത്യാശിക്കുന്നവരാണ്. 16അള്ളാഹുവിന്റെയും മനുഷ്യരുടെയും നേര്‍ക്ക് എല്ലായ്‌പോഴും, നിഷ്‌കളങ്കമായ മനസ്‌സാക്ഷി പുലര്‍ത്താന്‍ ഞാന്‍ അത്യന്തം ശ്രദ്ധാലുവാണ്. 17വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വന്നത് എന്റെ ജനത്തിന് സ്വദഖകൾ എത്തിക്കാനും ഹദിയ സമര്‍പ്പിക്കാനുമാണ്. 18ഞാന്‍ അതു നിര്‍വഹിക്കുന്നതിനിടയില്‍ ത്വഹൂറാത്ത് കഴിഞ്ഞ് ബൈത്തുൽ മുഖദ്ദസ്സിലായിരിക്കുമ്പോഴാണ് ഇവര്‍ എന്നെ കണ്ടത്. എന്റെ കൂടെ ജനക്കൂട്ടമൊന്നും ഇല്ലായിരുന്നു; ബ ഹളമൊന്നും ഉണ്ടായതുമില്ല. 19എന്നാല്‍, അവിടെ ഏഷ്യാക്കാരായ ചില ജൂദന്‍മാരുണ്ടായിരുന്നു. അവര്‍ക്ക് എന്റെ പേരില്‍ എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ അവര്‍ നിന്റെ മുമ്പിലെത്തി അതു സമര്‍പ്പിക്കേണ്ടതായിരുന്നു. 20അല്ലെങ്കില്‍ ഞാന്‍ മജ് ലിസിനു മുമ്പാകെ നിന്നപ്പോള്‍ എന്തു ജറീമത്താണ് എന്നില്‍ കണ്ടതെന്ന് ഈ നില്‍ക്കുന്നവര്‍ പറയട്ടെ. 21മൌത്തായവരുടെ അസ്തിആദത്ത് സംബന്ധിച്ചാണ് ഇന്ന് നിങ്ങളുടെ മുമ്പില്‍ ഞാന്‍ തഫ് സീൽ ചെയ്യപ്പെടുന്നത് എന്ന് അവരുടെ നടുക്കു നിന്നപ്പോള്‍ വിളിച്ചു പറഞ്ഞതൊഴികെ മറ്റൊരു ജറീമത്തും ഞാന്‍ ചെയ്തിട്ടില്ല.

22ത്വരീഖയെക്കുറിച്ചു കൂടുതല്‍ നന്നായി അറിയാമായിരുന്ന ഫെലിക്‌സാകട്ടെ, ആമിറായ ലീസിയാസ് വന്നിട്ട് നിങ്ങളുടെ കാര്യം ഞാന്‍ തീരുമാനിക്കാം എന്നു പറഞ്ഞുകൊണ്ട് തഫ് സീൽ മറ്റൊരു വഖ്ത്തിലേക്കു മാറ്റിവച്ചു. 23അവനെ സിജ്നിയിൽ സൂക്ഷിക്കണമെന്നും, എന്നാല്‍ കുറെയൊക്കെ ഹുർരിയ്യത്ത് അനുവദിക്കണമെന്നും അഖാരിബുകളിലാരെയും അവനെ ഖിദ്മത്ത് ചെയ്യുന്നതില്‍നിന്നു തടയരുതെന്നും അവന്‍ കതീബയിലെ ളാബിത്വിനു ഹുക്മ് കൊടുത്തു.

ഫെലിക്‌സിന്റെ തടങ്കലില്‍

24കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫെലിക്‌സ്, ജൂദയായ ബീവി ദ്രൂസില്ലായോടൊപ്പം വന്ന് ബുലൂസിനെ വിളിപ്പിച്ച് ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലുള്ള ഈമാനെക്കുറിച്ച് അവനില്‍നിന്നു കേട്ടു. 25അവന്‍ നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചും ഖിയാമത്തിലെ (അൽ ഹുക്മാനള്ളാ) ന്യായവിധിയെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഫെലിക്‌സ് ഭയപ്പെട്ട് ഇങ്ങനെ പറഞ്ഞു: തത്കാലം നീ പൊയ്‌ക്കൊള്ളുക. ഇനിയും എനിക്കു വഖ്ത് ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം. 26എന്നാല്‍ അതേ വഖ്തിൽ, ബുലൂസില്‍നിന്ന് രിശ്-വ കിട്ടുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അതിനാല്‍, പലപ്പോഴും അവന്‍ ബുലൂസിനെ വരുത്തി സംസാരിച്ചിരുന്നു. 27രണ്ടു സനത്ത് കഴിഞ്ഞ്, ഫെലിക്‌സിന്റെ ഖലീഫയായി പോര്‍സിയൂസ്‌ ഫേസ്തൂസ് വന്നു. യഹൂദരോട് ആനുകൂല്യം കാണിക്കാനാഗ്രഹിച്ചതിനാല്‍ ഫെലിക്‌സ് ബുലൂസിനെ സജീനായിത്തന്നെ വിട്ടിട്ടുപോയി.


അടിക്കുറിപ്പുകൾ