അൽ അഫ് രാൽ 16  

തസിമുള്ള

16 1ദെര്‍ബേ, ലിസ്ത്രാ എന്നീ മദീനകളില്‍ ബുലൂസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തസിമുള്ള എന്നുപേരുള്ള ഒരു സ്വഹാബിയുണ്ടായിരുന്നു - ദീനിയായ ഒരു ജൂദസ്ത്രീയുടെ ഴബ്നായ . എന്നാല്‍, അവന്റെ ബാപ്പ യുനാനിയായിരുന്നു. 2ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ ഇഖ് വാനീങ്ങൾക്ക് അവനെപ്പറ്റി ജയ്യിദായ തഖ്ദീറായിരുന്നു. 3അവനെ തന്റെ കൂടെ കൊണ്ടുപോകാന്‍ ബുലൂസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള ജൂദരെ പരിഗണിച്ച് ബുലൂസ് അവനു സുന്നത്ത്കര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്റെ അബ്ബ യുനാനിയാണെന്ന് അവർക്കെല്ലാവർക്കും അറഫായിരുന്നു. 4ജറുസലെമില്‍വച്ച് റസൂലുമാരും ജാമിയ്യായിലെ ശൈഖുമാരും എടുത്ത ഖറാർ ഇത്വാഅത്ത് ചെയ്യണമെന്ന് അവര്‍ മദീനകളിലൂടെ മുസാഫിറായിരിക്കവേ അവിടെയുള്ളവരെ അറഫാക്കി. 5തന്‍മൂലം ജാമിയ്യാകള്‍ ഈമാനില്‍ ശക്തിപ്പെടുകയും അവരുടെ അദദ് അനുദിനം സായിദാവുകയും ചെയ്തു.

ത്രോവാസിലെ മിറാജ്

6ഏഷ്യയില്‍ കലിമ തബലീഖ് ചെയ്യുന്നതില്‍ നിന്ന് റൂഹുൽ ഖുദ്ധൂസ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ സഫർ ചെയ്തു. 7മീസിയായ്ക്ക് അടുത്തു വന്നപ്പോള്‍ ബിഥീനിയായിലേക്കു പോകാന്‍ അവര്‍ ആഗ്രഹിച്ചു. എങ്കിലും റൂഹുള്ളാ അതിനനുവദിച്ചില്ല. 8തന്‍മൂലം, മീസിയാ പിന്നിട്ട് അവര്‍ ത്രോവാസിലേക്കു പോയി. 9ലൈലത്തിൽ ബുലൂസിന് ഒരു മിറാജുണ്ടായി: മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്റെ മുമ്പില്‍ നിന്ന് ഇപ്രകാരം ത്വലബ് ചയ്തു: മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ മുസായിദ ചെയ്യുക. 10മക്കെദോനിയാക്കാരെ ഇഞ്ചീലിൻറെ രിസാലാത്ത് അറിയിക്കാന്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ഞങ്ങളെ വിളിച്ചിരിക്കയാണെന്ന് അറഫായി അവന് മിറാജ് ലഭിച്ച ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഒരുങ്ങി.

ലീദിയായുടെ തൌബ

11ത്രോവാസില്‍ നിന്നു ഞങ്ങള്‍ കപ്പല്‍കയറി നേരിട്ട് സമോത്രാക്കേയിലേക്കു സഫർ ചെയ്തു; അടുത്ത യൌമിൽ നെയാപോളിസിലേക്കും, 12അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അതു മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാന മദീനയും റോമായുടെ സുൽത്താനിയത്തിലുള്ള സ്ഥലവുമായിരുന്നു. കുറെ യൌമിൽ ഞങ്ങള്‍ ആ മദീനയിൽ താമസിച്ചു. 13ബാബുൽ മദീനയുടെ പുറത്ത് നദീതീരത്ത് ഒരു ദുആ കേന്ദ്രമുണ്ടെന്നു തോന്നിയതിനാല്‍ അവിടേക്കു ഞങ്ങള്‍ പോയി. ആ സ്ഥലത്തു വന്നുകൂടിയ ഹുർമകളോടു ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു. 14ഞങ്ങളുടെ കലാം കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ മദീനയിൽ നിന്നു വന്ന പട്ടുവില്‍പനക്കാരിയും ദീനിയുമായ ലീദിയാ എന്ന ഹുർമയുമുണ്ടായിരുന്നു. ബുലൂസ് പറഞ്ഞ കാര്യങ്ങള്‍ ഖുബൂലാക്കാന്‍ റബ്ബുൽ ആലമീൻ അവളുടെ ഖൽബ് തുറന്നു. 15അഹ ല്ബൈത്ത് സ്വിഗ്ബത്തുള്ള ത്വരീഖാ ഗുസൽ ഖുബൂൽ ചെയ്ത അവള്‍ ഞങ്ങളോടു പറഞ്ഞു: റബ്ബുൽ ആലമീൻ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ ഈമാൻ വെക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന് എന്റെ ബൈത്തില്‍ വന്നു പാർക്കാന്‍ ഞാന്‍ നിങ്ങളോട് ത്വലബ് ചെയ്യുന്നു. ആ ത്വലബ് ഞങ്ങള്‍ ഖുബൂൽ ചെയ്തു.

ബുലൂസ് സജനില്‍

16ഞങ്ങള്‍ മകാനുൽ സ്വലാത്തിലേക്കു പോകുമ്പോള്‍, ഭാവിഫലത്തിന് നുബൂവ്വത്ത് കിട്ടിയ റൂഹുന്നജസ് ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനം വഴി അവള്‍ തന്റെ സയ്യിദുമാര്‍ക്കു വളരെ ആദായ മുണ്ടാക്കിയിരുന്നു. 17അവള്‍ ബുലൂസിന്റെയും ഞങ്ങളുടെയും പിറകെ വന്നു വിളിച്ചുപറഞ്ഞു: ഈ മനുഷ്യര്‍ റബ്ബുൽ ആലമീനായ തമ്പുരാന്റെ ഖാദിമുകളാണ്. അവര്‍ നിങ്ങളോടു ഇഖ് ലാസിന്റെ ത്വരീഖത്താണ് വയള് പറയുന്നത്. 18പല ദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്തു. ബുലൂസിനെ ഇത് അസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ് അവളിലെ റൂഹുന്നജസിനോടു പറഞ്ഞു: അവളില്‍ നിന്നു പുറത്തുപോകാന്‍ കലിമത്തുള്ളാഹി ഈസാ അൽ മസിഹായുടെ ഇസ്മിൽ നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു. ആ വഖ്തിൽ തന്നെ അതു പുറത്തുപോയി. 19അവളുടെ സയ്യിദ്മാര്‍, തങ്ങളുടെ ആദായമാര്‍ഗം നഷ്ടപ്പെട്ടുവെന്നു കണ്ടപ്പോള്‍, ബുലൂസിനെയും സീലാസിനെയും പിടികൂടി, വലിച്ചിഴച്ച് സൂഖിൽ അധികാരികളുടെ മുമ്പില്‍ കൊണ്ടുവന്നു. 20അവര്‍ മജിലിസിനു മുമ്പില്‍ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു: ജൂദരായ ഇവര്‍ നമ്മുടെ മദീനയെ അസ്വസ്ഥമാക്കുന്നു. 21റോമാക്കാരായ നമുക്കു നമ്മുടെ ഖാനൂൻ അംഗീകരിക്കാനോ അനുഷ്ഠിക്കാനോ പാടില്ലാത്ത ആചാരങ്ങളെക്കുറിച്ച് ഇവര്‍ വയള് പറഞ്ഞു നടക്കുന്നു. 22ജനക്കൂട്ടം ഒന്നാകെ അവര്‍ക്കെതിരായി ഇളകി. ലിബാസുകൾ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാന്‍ ഖാളിമാര്‍ ഹുക്മ് നല്‍കി. 23അവര്‍ അവരെ വളരെയധികം അടിച്ചതിനുശേഷം സജ്നിലടച്ചു; അവര്‍ക്കു ഇനായത്തോടെ കാവല്‍നില്‍ക്കാന്‍ പാറാവുകാരനു നിര്‍ദ്ദേശവും കൊടുത്തു. 24അവന്‍ കല്‍പനപ്രകാരം അവരെ സജ്നിന്റെ ഉള്ളറയിലാക്കി കാലുകള്‍ക്ക് ആമം വച്ചു.

സിജ്നിയിലെ മുഅ്ജിസത്ത്

25മൻതസ്വിഫല്ലൈലിനോടടുത്ത് ബുലൂസും സീലാസും അള്ളാഹുവിന് മദ്ഹ് പാടി ഇബാദത്ത് ചെയ്യുകയായിരുന്നു. സജീനുകാർ അതു കേട്ടുകൊണ്ടിരുന്നു. 26സുർഅത്തിൽ കബീറായ ഒരു ഭൂകമ്പമുണ്ടായി. സജ്നിന്റെ അടിത്തറ കുലുങ്ങി; എല്ലാ മഹാലിജുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു. 27കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ സിജ്നിലെ വാതിലുകള്‍ തുറന്നു കിടക്കുന്നതു കണ്ടു. സജീനുകളെല്ലാം രക്ഷപെട്ടുവെന്ന് വിചാരിച്ച് അവന്‍ സയ്ഫ് ഊരി നഫ് സിയായി റൂഹ് വെടിയാനൊരുങ്ങി. 28എന്നാല്‍, ബുലൂസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്. 29വിളക്കുകൊണ്ടുവരാന്‍ വിളിച്ചുപറഞ്ഞിട്ട് അവന്‍ അകത്തേക്കോടി. പേടിച്ചുവിറച്ച് അവന്‍ ബുലൂസിന്റെയും സീലാസിന്റെയും കാല്‍ക്കല്‍ വീണു. 30അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന്‍ ചോദിച്ചു: സയ്യിദായൊരേ, ഇഖ് ലാസിലാകാന്‍ ഞാന്‍ എന്തുചെയ്യണം? 31അവര്‍ പറഞ്ഞു: കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിൽ ഈമാൻ വെക്കുക; നീയും നിന്റെ അഹ് ല്ബൈത്തും ഇഖ് ലാസിലാകും. 32അവര്‍ അവനോടും അവന്റെ അഹ് ല്ബൈത്തുകളോടും ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ കലിമ വയള് പറഞ്ഞു. അവന്‍ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി.

33അപ്പോള്‍ത്തന്നെ അവനും അഹ് ല്ബൈത്തും സ്വിഗ്ബത്തുള്ള ത്വരീഖാ ഗുസൽ ഖുബൂലാക്കുകയും ചെയ്തു. 34അവരെ ബൈത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു ഒചീനം വിളമ്പി. റബ്ബുൽ ആലമീനില്‍ ഈമാൻ വെച്ചതുകൊണ്ട് അവനും അഹ് ല്ബൈത്തുകളും അത്യന്തം ആനന്ദിച്ചു. 35ഫജ്റ് വെളിവായപ്പോള്‍ ഖാളിമാര്‍ ആ മനുഷ്യരെ വിട്ടയയ്ക്കുക എന്ന് കല്‍പിച്ചുകൊണ്ടു ജുനൂദുകളെ മുർസലാക്കി. 36കാവല്‍ക്കാരന്‍ ഈ വിവരം ബുലൂസിനെ അറഫാക്കി: ഖാളിമാര്‍ നിങ്ങളെ വിട്ടയയ്ക്കണമെന്ന് കല്‍പിച്ചുകൊണ്ട് ആളയച്ചിരിക്കുന്നു; അതുകൊണ്ട്, ഇപ്പോള്‍ നിങ്ങള്‍ക്കു സലാമത്തായി പോകാം. 37എന്നാല്‍, ബുലൂസ് അവരോടു പറഞ്ഞു: റുമാനിയ്യീൻ മുവത്വീനിയികളായ ഞങ്ങളെ മുഹാകിം ചെയ്തു ജറീമത്ത് ഹിസാബാക്കാതെ ജഹറായി പ്രഹരിച്ചതിനുശേഷം സജ്നിലടച്ചു. ഇപ്പോള്‍ ഞങ്ങളെ അവര്‍ സിർറായി വിട്ടയയ്ക്കുന്നുവോ? അതു പാടില്ല. അവര്‍ തന്നെ വന്ന് ഞങ്ങളെ വിട്ടയയ്ക്കട്ടെ. 38ജുനൂദുകൾ ഈ അഖ്ബാർ ഖാളിമാരെ അറഫാക്കി. അവര്‍ റുമാനിയ്യീൻ മുവത്വീനിയികളാണെന്നു കേട്ടപ്പോള്‍ ഖാളിമാര്‍ ഭയപ്പെട്ടു. 39അതിനാല്‍, അവര്‍ വന്ന് അവരോടു സലാമത്താക്കുകയും അവരെ പുറത്തുകൊണ്ടുവന്ന്, മദീന വിട്ടുപോകണമെന്ന് അവരോട് ത്വലബ് ചെയ്യുകയും ചെയ്തു. 40അവര്‍ സജനില്‍ നിന്നു പുറത്തുവന്ന് ലീദിയായുടെ ബൈത്തിലേക്കുപോയി. ഇഖ് വാനീങ്ങളെ കണ്ട് നശീഹത്തുകള്‍ നല്‍കിയതിനുശേഷം അവര്‍ അവിടെനിന്നുയാത്ര തിരിച്ചു.


അടിക്കുറിപ്പുകൾ