2 ശമൂവേൽ 16שְׁמוּאֵל ב׳ (Shmuel Bet)
ദാവൂദും സീബയും
16 1ദാവൂദ് ജബൽഫൌഖ് കടന്നു കുറച്ചു ബുഅ്ദ് ചെന്നപ്പോള്‍ മെഫിബൂശത്തിന്റെ അബ്ദായ സീബയെ കണ്ടുമുട്ടി. അവന്റെയടുക്കല്‍ രണ്ടു ഹിമാറുകളുണ്ടായിരുന്നു. അവയുടെ പുറത്ത് മിഅത്തയ്നി ഖുബ്ബൂസും മിഅത്ത് സബീബ്കുലയും മിഅത്തുകുല സ്വയ്ഫ് ഫസ്വ് ലിലെ സമറുകയളം ഒരു ജിറാബ് നബീദും ഉണ്ടായിരുന്നു. 2മലിക് സീബയോട് സുആലാക്കി: ഇവയെല്ലാം നീ എന്തു ചെയ്യാന്‍ പോകുന്നു? ഹിമാറുകള്‍ മലിക്കിന്റെ വീട്ടുകാര്‍ക്കു കയറാനും, ഖുബ്ബൂസും സമറും അബ്ദുമാര്‍ക്കു ഒജീനിക്കാനും, നബീദ് സഹ്റായില്‍ വച്ചു തഅ്ബാനാകുമ്പോള്‍ അവര്‍ക്കു ശുർബാനുമത്രേ, സീബ ഇജാബ പറഞ്ഞു. 3നിന്റെ സയ്യിദിന്റെ ഇബ്ന് എവിടെ? മലിക് അവനോടു സുആലാക്കി. സീബ പറഞ്ഞു: അവന്‍ ഉർശലീമില്‍ പാര്‍ക്കുന്നു. തന്റെ അബിന്റെ അർശ് ഇസ്രായീല്‍ക്കാര്‍ ഇന്ന് തനിക്കു തിരികെത്തരുമെന്ന് അവന്‍ കരുതുന്നു. 4അപ്പോള്‍, മലിക് സീബയോടു അംറാക്കി: ഇതാ മെഫിബൂശത്തിനുള്ളതെല്ലാം നിന്റേതാകുന്നു. സീബ പറഞ്ഞു: ഈ അബ്ദിന്റെ മേല്‍ അങ്ങയുടെ രിളാ എപ്പോഴും ഉണ്ടായിരിക്കട്ടെ.
ദാവൂദും ശിമയിയും
5ദാവൂദ് മലിക് ബഹൂറിമില്‍ എത്തിയപ്പോള്‍ ശാവുലിന്റെ ഖരീബായ ഗേരയുടെ ഇബ്ൻ ശിമയി ലഅ്നത്ത് ചൊരിഞ്ഞുകൊണ്ട് ഖുറൂജായി വന്നു. 6അവന്‍ ദാവൂദിന്റെയും ഖാദിമുകളുടെയും നേരേ ഹജറെറിയാൻ[a] 16:6 ഹജറെറിയാൻ - യെർമി ചെയ്യാൻ തുടങ്ങി. സഹാബിമാരും ഹഫളത്തുകാരും മലിക്കിന്റെ ശിമാലിലും യമീനിലും നിന്നു. 7ശിമയി ലഅ്നത്ത് കൂറി പറഞ്ഞു: ഖാതിലേ, ദനീഏ, കടന്നുപോകൂ. 8ശാവുലിന്റെ മകാനിൽ തമല്ലുക് ചെയ്യുന്ന നീ അവന്റെ ഉസ്രത്തുകളെ ഖത് ലാക്കിയതിനു റബ്ബുൽ ആലമീൻ സഅ്ർ ചെയ്തിരിക്കുന്നു. റബ്ബുൽ ആലമീൻ നിന്റെ ഇബ്ൻ അബ്‌സലൂമിനു മുലൂകിയത്ത് നല്‍കിയിരിക്കുന്നു. നിന്റെ ഹലാക്കടുത്തു. നീ ദമ് ചൊരിഞ്ഞവനാണ്.
9അപ്പോള്‍, സിറൂയയുടെ ഇബ്ൻ അബിശായി പറഞ്ഞു: ഈ മയ്യിത്താകാറായ കൽബ് എന്റെ സയ്യിദായ മലിക്കിനെ ലഅ്നത്ത് കൂറുന്നുവോ[b] ? ഞാന്‍ അവന്റെ റഅ്സ് വെട്ടിക്കളയട്ടെ? 10എന്നാല്‍, മലിക്ക് പറഞ്ഞു: സെരൂയ ഇബ്ന്‍മാരേ നിങ്ങള്‍ക്ക് എന്തുകാര്യം? ദാവൂദിനെ ലഅ്നത്താക്കുക എന്നു റബ്ബുൽ ആലമീൻ അംറാക്കിയിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നു പറയുവാന്‍ ആര്‍ക്കു കഴിയും? 11ദാവൂദ് അബിശായിയോടും തന്റെ അബ്ദുമാരോടും പറഞ്ഞു: ഇതാ, എന്റെ ഇബ്ൻ തന്നെ എന്നെ കത്ൽ ചെയ്യാൻ ശ്രമിക്കുന്നു. ഈ ബിൻയാമിന്‍ വംശത്തിലെ മൌലൂദുകൾ ഇങ്ങനെ ചെയ്യുന്നതില്‍ പിന്നെ എന്തജബ്? അവനെ വെറുതെ വിട്ടേക്കൂ, അവന്‍ ലഅ്നത്താക്കട്ടെ. റബ്ബുൽ ആലമീൻ അംറാക്കിയതുകൊണ്ടത്രേ അവന്‍ ലഅ്നത്ത് കൂറുന്നത്. 12റബ്ബുൽ ആലമീൻ എന്റെ മശഖ്ഖത്ത് കണ്ട് അവന്റെ ലഅ്നത്തിനു ബദൽ എന്നെ അനുഗ്രഹിച്ചേക്കും. 13അങ്ങനെ, ദാവൂദും കൂടെയുള്ളവരും സഫർ തുടര്‍ന്നു. ജബല്‍ഫൌഖിൽ ദാവൂദിന്റെ സബീലിനു മുഖാബലായി ശിമയിയും നടന്നു. അവന്‍ ലഅ്നത്താക്കുകയും ഹജറും തുറാബും വാരി റംയുകയും ചെയ്തുകൊണ്ടിരുന്നു. 14മലിക്കും കൂടെയുള്ളവരും തഅ്ബാനുകളായി ജോര്‍ദാനിലെത്തി. അവര്‍ അവിടെ വിശ്രമിച്ചു.
അബ്‌സലൂം ഉർശലീമില്‍
15അബ്‌സലൂമും കൂടെയുള്ള ഇസ്രായീല്‍ക്കാരും ഉർശലീമിലെത്തി. അഹിസൂഫലും കൂടെയുണ്ടായിരുന്നു. 16ദാവൂദിന്റെ അമീനായ സദീഖ് അര്‍ഖ്യനായ ഹൂശായി അബ്‌സലൂമിന്റെ അടുത്തുവന്നു പറഞ്ഞു: മലിക് ത്വവീലായ തമല്ലുക് ചെയ്യട്ടെ! 17അബ്‌സലൂം അവനോടു സുആലാക്കി: നിന്റെ സദീഖിനോടുള്ള അമാനത്ത് ഇങ്ങനെയോ? അവനോടുകൂടെ പോകാഞ്ഞതെന്ത്? 18ഇല്ല, റബ്ബും ഈ ഖൌമും ഇസ്രായീല്യരും മുഖ്ത്താറാക്കിയവന്റെ ഭാഗത്തത്രേ ഞാന്‍. ഞാന്‍ അവനോടുകൂടെ നില്‍ക്കും. 19എന്റെ സയ്യിദിന്റെ ഇബ്നിനെയല്ലാതെ ഞാന്‍ ആരെ ഖിദ്മത്ത് ചെയ്യും? നിന്റെ അബിന് ഖിദ്മത്ത് ചെയ്തതുപോലെ പോലെ തന്നെ, ഇനി ഞാന്‍ നിന്നെ ഖിദ്മത്ത് ചെയ്യും, ഹൂശായി ഇജാബ പറഞ്ഞു.
20അപ്പോള്‍ അബ്‌സലൂം അഹിസൂഫലിനോടു പറഞ്ഞു: നമ്മളെന്തു ചെയ്യണം? നിനക്കെന്തു തോന്നുന്നു? 21അവന്‍ അബ്‌സലൂമിനോടു പറഞ്ഞു: ഖസ്ർ ബിനാഅ് ചെയ്യാന്‍ നിന്റെ അബ് വിട്ടിട്ടുപോയ അവന്റെ ളർറത്തുകളുമായി ശയിക്കുക. അങ്ങനെ നിന്റെ അബിന്റെ ബുഗ്ളിനു നീ പാത്രമായെന്ന് ഇസ്രായീല്‍ അറിയും. നിന്റെ അനുയായികള്‍ക്ക് ഇതു സജാഅത്ത് കൊടുക്കും. 22അവര്‍ അബ്‌സലൂമിനു ഖസ്റിനു ഫൌഖിൽ ഒരു ഖൈമ ഒരുക്കി. അവിടെ ഇസ്രായീല്‍ക്കാര്‍ കാണ്‍കെ അബ്‌സലൂം തന്റെ അബിന്റെ ളർറത്തുകളെ പ്രാപിച്ചു. 23ആ സമാനിൽ അഹിസൂഫല്‍ നല്‍കിയ ഏതൊരു നസ്വീഹത്തും ഇലാഹീ വഹ് യുപോലെ ഖബൂലാക്കപ്പെട്ടിരുന്നു. ദാവൂദും അബ്‌സലൂമും അവന്റെ നസ്വീഹത്ത് അത്ര വിലമതിച്ചിരുന്നു.