2 ശമൂവേൽ 14

שְׁמוּאֵל ב׳ (Shmuel Bet)

അബ്‌സലൂമിന്റെ റുജൂഅ്

14 1മലിക്കിന്റെ ഖൽബ് അബ്‌സലൂമിനെ നോക്കിപാര്‍ത്തിരിക്കുന്നെന്ന് സിറൂയയുടെ ഇബ്ൻ യൂവാബ് ഫഹ്മാക്കി. 2അതുകൊണ്ട്, അവന്‍ തഖൂയിലേക്ക് ആളയച്ചു ഹകീമത്തായ ഒരു മർഅത്തിനെ വരുത്തി. നീ ഒരു ഹുസ്ൻകാരിയായി നടിക്കുക. സിയാബുൽ ഹുസ്ൻ ധരിച്ച് ദഹ്ൻ പൂശാതെ, മൌത്തായവനെക്കുറിച്ച് വളരെ യോമുകളായി കആബത്തിലായിരിക്കുന്ന[a] 14:2 കആബത്തിലായിരിക്കുന്ന - ഹുസ്നിലായിരിക്കുന്ന മർഅയെപ്പോലെ പെരുമാറുക. 3എന്നിട്ട് ഹദ്റത്തുൽ മലികില്‍ച്ചെന്ന് ഞാന്‍ പറയുന്നതു പറയുക എന്ന് യൂവാബ് അവളോട് ത്വലബാക്കി. പിന്നെ, പറയേണ്ട അംറ് അവന്‍ അവള്‍ക്കു വിവരിച്ചു കൊടുത്തു.

4തഖൂയിയ്യയായ മർഅത്ത് ഹദ്റത്തുൽ മലികില്‍ച്ചെന്ന് സുജൂദിൽ വീണു. അവള്‍ പറഞ്ഞു: മൌലായീ, സഹായിക്കണമേ! 5എന്താണ് നിന്റെ ബാൽ? മലിക്ക് സുആലാക്കി. അവള്‍ പറഞ്ഞു: അമത്ത് ഒരു അർമലയാണ്; എന്റെ സൌജ് മരിച്ചുപോയി. 6അങ്ങയുടെ അമത്തിന് രണ്ടു ഇബ്ന്‍മാരുണ്ടായിരുന്നു. അവര്‍ ഹഖ്-ലില്‍വച്ചു വഴക്കിട്ടു. അവരെ പിടിച്ചുമാറ്റാന്‍ ആരുമില്ലായിരുന്നു. 7ഒരുവന്‍ മറ്റവനെ അടിച്ചുകൊന്നു. ഇപ്പോഴോ എന്റെ അശീറത്തുകാരെല്ലാവരും ഈ അമത്തിനെതിരേ തിരിഞ്ഞിരിക്കുന്നു. അഖിന്റെ ഖാതിലിനെ വിട്ടുതരുക. മയ്യിത്തായവനുവേണ്ടി ഞങ്ങള്‍ സഅ്ർ ചെയ്യട്ടെ. അങ്ങനെ അവന്റെ വംശം ഹലാക്കാക്കട്ടെ എന്നു പറയുന്നു. ബാക്കിയായിരിക്കുന്ന ജംറത്തുകൂടി അവര്‍ കെടുത്തും; എന്റെ സൌജത്തിന്റെ ഇസ്മ് നിലനിര്‍ത്താന്‍ ദുനിയാവിൽ ഒരു വാരിസുപോലും ഇല്ലാതെയാകും.

8അപ്പോള്‍, മലിക്ക് പറഞ്ഞു: ബൈത്തിലേക്കു മടങ്ങുക. നിന്റെ കാര്യത്തിന് ഞാന്‍ ഔസ്യത്ത് കൊടുത്തുകൊള്ളാം. 9തഖൂയിയ്യയായ മർഅത്ത് പറഞ്ഞു: മൌലായീ, ജറീമത്ത് എന്റെയും എന്റെ ഉസ്രത്തുൽ അബിന്റെയും മേല്‍ ഇരിക്കട്ടെ! മലിക്കും സിംഹാസനവും ജരീമ മസ്സേല്‍ക്കാതിരിക്കട്ടെ! 10ആരെങ്കിലും നിന്നെ തഹ്ദീദാക്കിയാല്‍ അവനെ എന്റെയടുക്കല്‍ കൊണ്ടുവരുക. അവന്‍ നിന്നെ വീണ്ടും ശല്യപ്പെടുത്തുകയില്ല. മലിക് അംറാക്കി. 11അപ്പോള്‍, അവള്‍ പറഞ്ഞു: ദമിനു സഅ്ർ ചെയ്യാന്‍ വീണ്ടും ഖത്ൽനടത്തി എന്റെ ഇബ്നിനെ ഹലാക്കാക്കാനിടവരാതിരിക്കാന്‍ മൌലായി, അങ്ങയുടെ മഅ്ബൂദായ റബ്ബിനെ വിളിച്ച് തേടേണമേ! മലിക്ക് പറഞ്ഞു: റബ്ബുൽ ആലമീനാണേ, നിന്റെ ഇബ്നിന്റെ റഅസിലെ ഒരു ശഅ്റ്പോലും വീണുപോവുകയില്ല.

12അപ്പോള്‍ അവള്‍ പറഞ്ഞു: മൌലായീ അങ്ങയുടെ അമത്ത് ഒരു വാക്കുകൂടി ബോധിപ്പിച്ചുകൊള്ളട്ടെ. 13പറയുക, മലിക് അനുവദിച്ചു. അവള്‍ പറഞ്ഞു: പിന്നെന്തുകൊണ്ട് ഇലാഹിനെതിരായി അങ്ങ് ഇതേ ഖതീഅ ചെയ്തിരിക്കുന്നു? പ്രവാസത്തില്‍നിന്ന് സ്വന്തം ഇബ്നിനെ മടക്കിക്കൊണ്ടുവരാത്തതുകൊണ്ട് അങ്ങ് അങ്ങയെത്തന്നെ ജറീമത്ത് വിധിച്ചിരിക്കുന്നു. 14നാമെല്ലാവരും മയ്യിത്താകും; അർളിൽ വീണു ചിതറിയാല്‍ തിരിച്ചെടുക്കാന്‍ വയ്യാത്ത, മാഅ് പോലെയാണു നാം. ഖാരിജായവനെ എന്നും മത്റൂക്കാക്കി തർക്കാക്കാതിരിക്കാനുള്ള ത്വരീഖ് തേടുന്നവന്റെ ഹയാത്തിൽ ഇലാഹ് കൈവയ്ക്കുകയില്ല. 15ഖൌമ് എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് ഇക്കാര്യം എന്റെ സയ്യിദായ മലിക്കിനോടു പറയാന്‍ ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ ഫിക്റിലായി; മലിക്കിനോടു പറയാം; ഈ അമത്തിന്റെ ത്വലബ് മലിക്ക് നിറവേറ്റിത്തരും. 16എന്നെയും എന്റെ ഇബ്നിനെയും ഖത് ലാക്കി മഅ്ബൂദിന്റെ ഹഖില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നവരുടെ യദില്‍നിന്ന് അങ്ങ് എന്റെ വാക്കുകേട്ട് എന്നെ സലാമത്താക്കും; 17എന്റെ സയ്യിദായ മലിക്കിന്റെ ലഫ്ള് എനിക്കു റാഹത്ത് തരും. എന്തെന്നാല്‍, ഖൈയ്റും ശർറും വേർതിരിച്ചറിയുന്നതില്‍ എന്റെ സയ്യിദായ മലിക്ക് മലക്കിനെപ്പോലെയാണ്. അങ്ങയുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ അങ്ങയുടെകൂടെ ഉണ്ടായിരിക്കട്ടെ!

18ഞാന്‍ നിന്നോടൊരു സുആലാക്കട്ടെ. നീ ഹഖ് പറയണം. മലിക് അവളോടു പറഞ്ഞു.സയ്യിദേ, അരുളിച്ചെയ്താലും, അവള്‍ പറഞ്ഞു. 19മലിക് സുആലാക്കി: ഇതിന്റെയെല്ലാം പിന്നില്‍ യൂവാബിന്റെ യദ്കളാണോ ഉള്ളത്? സയ്യിദേ, അവിടുത്തേ ചോദ്യത്തിനു ഇജാബ പറയാതെ അഹ്റബാവാന്‍ ആര്‍ക്കും സാധിക്കുകയില്ല. അങ്ങയുടെ ഖാദിം യൂവാബു തന്നെയാണ് എന്നെ തഹ്ളീളാക്കിയത്. അവന്‍ തന്നെയാണ് ഈ കലിമത്തുകളൊക്കെ എനിക്കു പറഞ്ഞുതന്നത്. 20എന്നാല്‍, അംറുകളെല്ലാം നേരേയാക്കാനാണ് യൂവാബ് ഇതു ചെയ്തത്. ദുനിയാവിലുള്ള സകലതും അറിയത്തക്കവിധം ഇലാഹിന്റെ മലക്കിനെപ്പോലെ ഹകീമാണ് അവിടുന്ന്, അവള്‍ പറഞ്ഞു. മലിക്ക് യൂവാബിനോടു പറഞ്ഞു:

21ശരി, ഞാന്‍ സമ്മതിച്ചിരിക്കുന്നു. ചെന്ന് അബ്‌സലൂം യാഫിഇനെ കൂട്ടിക്കൊണ്ടുവരുക. 22യൂവാബ് മലൂക്കി ഹദ്റത്തില്‍ സുജൂദിൽ പ്രണമിച്ചു പറഞ്ഞു: സയ്യിദേ, ഇലാഹ് അങ്ങയെ അനുഗ്രഹിക്കട്ടെ! അങ്ങേക്ക് അബ്ദില്‍ രിളയുണ്ടെന്നു ഞാനിപ്പോള്‍ അറിയുന്നു; അങ്ങ് അടിയന്റെ ത്വലബ് അനുവദിച്ചല്ലോ. 23യൂവാബ് ജശൂരില്‍ച്ചെന്ന് അബ്‌സലൂമിനെ ഉർശലീമില്‍ കൂട്ടിക്കൊണ്ടുവന്നു. 24അവന്‍ സ്വന്തം ബൈത്തില്‍ താമസിക്കട്ടെ. എനിക്ക് അവനെ കാണേണ്ടാ, മലിക് അംറാക്കി. അങ്ങനെ അബ്‌സലൂം മലൂക്കി ഹദ്റത്തില്‍ വരാതെ സ്വന്തം ബൈത്തിൽ കഴിഞ്ഞു.

25ഇസ്രായീലിലെങ്ങും അബ്‌സലൂമിനെപ്പോലെ ജമീലായി ആരും ഉണ്ടായിരുന്നില്ല. ഖദംമുതല്‍ ഖുമ്മത്തു റഅ്സ് വരെ കാമിലായവനായിരുന്നു അവന്‍ . 26അവന്റെ ശഅ്ർവെട്ടുമ്പോള്‍ - സനത്തിലൊരിക്കലാണതു വെട്ടുക; ശഅ്ർ വളര്‍ന്ന് സിഖലാകുന്നതുകൊണ്ടാണ് വെട്ടുന്നത് - കത്രിച്ചുകളയുന്ന ശഅ്ർ മലിക്കീ വസ്നിന് മിഅത്തയ്നി ശെക്കെല്‍ വസ്നുണ്ടായിരുന്നു. 27അബ്‌സലൂമിന് മൂന്നു അബ്നാഉം താമാര്‍ എന്നു പേരുള്ള ഒരു ഇബ്നത്തും ജനിച്ചു. അവള്‍ അതീവ ജമീലത്തുമായിരുന്നു.

28ഹദ്റത്തുൽ മലികിൽ ചെല്ലാതെ രണ്ടു സനത്ത് അബ്‌സലൂം ഉർശലീമില്‍ താമസിച്ചു. 29മലിക്കിന്റെ ഹദ്റത്തിലേക്ക് അയയ്‌ക്കേണ്ടതിന് അവന്‍ യൂവാബിനെ വിളിപ്പിച്ചു. എന്നാല്‍, യൂവാബ് അവന്റെ അടുക്കല്‍ ചെന്നില്ല. അവന്‍ രണ്ടാമതും ആളയച്ചു. 30യൂവാബ് ചെന്നില്ല. അപ്പോള്‍ അബ്‌സലൂം അബ്ദുമാരോടു പറഞ്ഞു: നോക്കൂ, യൂവാബിന്റെ ഹഖ്ല്‍ എന്റേതിനടുത്താണല്ലോ. അതില്‍ ശഈർ വളരുന്നു. നിങ്ങള്‍ ചെന്ന് അതിനു നാർ വയ്ക്കൂ. അങ്ങനെ അബ്‌സലൂമിന്റെ ഖാദിമുകൾ ഹഖ് ലിനു നാർ വച്ചു. 31യൂവാബ് അബ്‌സലൂമിന്റെ ബൈത്തില്‍ച്ചെന്ന് നിന്റെ ഖാദിമുകൾ എന്റെ ഹഖ് ലിനു നാർ വച്ചതെന്തിന് എന്ന് അവനോടു സുആലാക്കി. 32ഞാന്‍ വിളിപ്പിച്ചിട്ടു നീ വരാഞ്ഞതുകൊണ്ടുതന്നെ. ജശൂരില്‍നിന്നു ഞാന്‍ ഇവിടെ വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ ഖയ്ർ എന്ന് നിന്നെ അയച്ച മലിക്കിനോട് എനിക്കു പറയണമായിരുന്നു. അബ്‌സലൂം ഇജാബ പറഞ്ഞു. അവന്‍ തുടര്‍ന്നു: ഞാന്‍ മലൂക്കി ഹദ്റത്തില്‍ ചെല്ലട്ടെ; എന്നില്‍ ജറീമത്തുണ്ടെങ്കില്‍ അവന്‍ എന്നെ ഖത് ലാക്കട്ടെ. 33അപ്പോള്‍ യൂവാബ് ഹദ്റത്തുൽ മലികില്‍ച്ചെന്നു നബഅ് പറഞ്ഞു. മലിക് അബ്‌സലൂമിനെ വിളിപ്പിച്ചു. അങ്ങനെ അവന്‍ വന്ന് മലൂക്കി ഹദ്റത്തില്‍ സുജൂദിൽ വീണു. മലിക് അബ്‌സലൂമിനെ തഖ്ബീൽ ചെയ്തു.


അടിക്കുറിപ്പുകൾ