2 ശമൂവേൽ 6שְׁמוּאֵל ב׳ (Shmuel Bet)
റബ്ബുൽ ആലമീന്റെ താബൂത്ത്
6 1ദാവൂദ് വീണ്ടും ഇസ്രായീലിലെ മുൻതഖബീങ്ങളായ സലാസൂന അൽഫ് ജിഹാദികളെ ഒരുമിച്ചുകൂട്ടി. 2അവന്‍ അവരോടൊപ്പമുള്ള സകല ജനത്തോടുംകൂടെ കറൂബിയ്യൂനുകള്‍ക്കിടയില്‍ ജാലിസായിരിക്കുന്ന ജുൻദുകളുടെ റബ്ബുൽ ആലമീന്റെ ഇസ്മ് ധരിക്കുന്ന മഅ്ബൂദിന്റെ താബൂത്ത് ബാലീയൂദായില്‍ നിന്നു കൊണ്ടുവരുന്നതിനു ഖുറൂജായി. 3അവര്‍ മഅ്ബൂദിന്റെ താബൂത്ത് ഒരു ജദീദായ അജലത്തില്‍ കയറ്റി, ജബലിലുള്ള അബിനാദാബിന്റെ ബൈത്തിൽ നിന്നു കൊണ്ടുവന്നു. അബിനാദാബിന്റെ ഇബ്നുമാരായ ഉസ്‌സായും അഹിയൂയും ആണ് മഅ്ബൂദിന്റെ താബൂത്തിരുന്ന മർകബ് തെളിച്ചത്. 4അഹിയോ താബൂത്തിനു മുന്‍പേ നടന്നു.
5ദാവൂദും ഇസ്രായീല്‍ ബൈത്തും ഫറഹോടും ഖുവ്വത്തോടും കൂടെ അഅ് വാദ്, റബാബ്, ദഫ്ഫ്, ജുനൂക്, സ്വനാജ് എന്നിവ ഇസ്തിഅ്മാൽ ചെയ്ത് റബ്ബുൽ ആലമീന്റെ അമാമിൽ പാട്ടുപാടി റഖ്സ് ചെയ്തു. 6അവര്‍ നാക്കൂന്റെ ബൈദറിലെത്തിയപ്പോള്‍, കാള വിരണ്ടതുകൊണ്ട് ഉസ്‌സാ കൈനീട്ടി മഅ്ബൂദിന്റെ താബൂത്തിൽ പിടിച്ചു. 7റബ്ബുൽ ആലമീന്റെ ഗളബ് ഉസ്‌സായ്‌ക്കെതിരേ ആളിക്കത്തി; സൂഉൽവഅദബായി താബൂത്തിനു നേരേ യദ്നീട്ടിയതുകൊണ്ട് ഇലാഹ് അവനെ ഖത് ലാക്കികളഞ്ഞു; അവന്‍ മഅ്ബൂദിന്റെ താബൂത്തിനരികെ മൌത്തായി. 8റബ്ബുൽ ആലമീൻ ഗള്ബാനായി ഉസ്‌സായെ ഖത് ലാക്കിയതു സബബായി ദാവൂദ് കോപിച്ചു. ആ മകാനിന് ഇന്നുവരെ ബീരസ്ഉസ്‌സാ എന്നു പേര്‍വിളിക്കുന്നു. 9അന്നു ദാവൂദിനു റബ്ബുൽ ആലമീനോടു ഖൌഫ് തോന്നി. റബ്ബുൽ ആലമീന്റെ താബൂത്ത് എന്റെയടുത്തു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അവന്‍ ഫിക്റിലായി. 10താബൂത്ത് ദാവൂദിന്റെ മദീനത്തിലേക്കു കൊണ്ടുവരാന്‍ അവനു മനസ്‌സുവന്നില്ല. ദാവൂദ് അത് ഹിത്യനായ ഊബദ് ഈദൂമിന്റെ ബൈത്തിൽ വള്അ് ചെയ്തു. 11റബ്ബുൽ ആലമീന്റെ താബൂത്ത് അവിടെ മൂന്നു ശഹ്ർ ഇരുന്നു. റബ്ബുൽ ആലമീൻ ഊബദ്ഈദൂമിനെയും ഉസ്രത്തിനെയും അനുഗ്രഹിച്ചു.
12മഅ്ബൂദിന്റെ താബൂത്ത് സബബായി റബ്ബുൽ ആലമീൻ ഊബദ്ഈദൂമിന്റെ ഉസ്രത്തിനെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവൂദ് അറിഞ്ഞു. അതുകൊണ്ട്, ദാവൂദ് മഅ്ബൂദിന്റെ താബൂത്ത് അവിടെ നിന്നു ദാവൂദിന്റെ മദീനത്തിലേക്കു ഫറഹോടെ കൊണ്ടുവന്നു. 13റബ്ബുൽ ആലമീന്റെ താബൂത്ത് വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്നപ്പോള്‍ അവന്‍ ഒരു സൌറിനെയും തടിച്ച കിടാവിനെയും ഖുർബാനിയർപ്പിച്ചു. 14ദാവൂദ് റബ്ബുൽ ആലമീന്റെ അമാമിൽ ഖുവ്വത്തോടു കൂടെ റഖ്സ് ചെയ്തു. കത്താൻ കൊണ്ടുള്ള ഒരു നിത്വാഖ് മാത്രമേ അവന് ലിബാസായി ഉണ്ടായിരുന്നുള്ളൂ. 15അങ്ങനെ ദാവൂദും ഇസ്രായീല്‍ ബൈത്തും ആര്‍പ്പു വിളിച്ചും ബൂഖ് മുഴക്കിയും റബ്ബുൽ ആലമീന്റെ താബൂത്ത് കൊണ്ടുവന്നു.
16റബ്ബുൽ ആലമീന്റെ താബൂത്ത് ദാവൂദിന്റെ മദീനത്തിലേക്കു ദാഖിലാകുമ്പോള്‍ ശാവുലിന്റെ ബിൻത് മിഖാല്‍ ശുബ്ബാക്കില്‍കൂടെ നോക്കി. ദാവൂദ് മലിക് റബ്ബുൽ ആലമീന്റെ അമാമിൽ തുള്ളിച്ചാടി റഖ്സ് വയ്ക്കുന്നതു കണ്ടു. 17അവള്‍ക്ക് ഖിസ് യ് തോന്നി. അവര്‍ റബ്ബുൽ ആലമീന്റെ താബൂത്ത് കൊണ്ടുവന്ന് ദാവൂദ് ഖാസ്സായി ബിനാആക്കിയിരുന്ന മളാലിനുള്ളില്‍ അതിന്റെ സ്ഥാനത്തു വള്ആക്കി. ദാവൂദ് റബ്ബുൽ ആലമീന്റെ അമാമിൽ മുഹരിഖത്തുകളും ദബീഹത്തു സലാമകളും തഖ്ദീം ചെയ്തു. 18തഖ്ദീം കഴിഞ്ഞപ്പോള്‍ ദാവൂദ് ജുൻദുകളുടെ റബ്ബുൽ ആലമീന്റെ ഇസ്മിൽ നാസിനെ അനുഗ്രഹിച്ചു. 19നിസാഅ് രിജാൽ ഫർഖ് കൂടാതെ ഇസ്രായീല്‍ മുജ്തമഇനു മുഴുവന്‍ ആളൊന്നിന് ഒരു ഖുബ്ബൂസും ഒരു കസ്രത്ത് ലഹ്മും ഒരു ഇനബടയും വീതം വിതരണം ചെയ്തു. പിന്നെ ഖൌമ് ബൈത്തിലേക്കു റുജൂആയി.
20തന്റെ ഉസ്രത്തിനെ അനുഗ്രഹിക്കാന്‍ ദാവൂദ് മടങ്ങിച്ചെന്നു. ശാവുലിന്റെ ബിൻത് മിഖാല്‍ നാസിലായി വന്ന് അവനോടു പറഞ്ഞു: ഇസ്രായീലിന്റെ മലിക് ഇന്നു തന്നെത്തന്നെ എത്ര മശ്ഹൂറാക്കിയിരിക്കുന്നു! തന്റെ അബ്ദുമാരുടെ മർഅകളുടെ അമാമിൽ ആഭാസനെപ്പോലെ ഹയാഇല്ലാതെ അവന്‍ ഔറത്ത് പ്രദര്‍ശിപ്പിച്ചില്ലേ? ദാവൂദ് മിഖാലിനോട് പറഞ്ഞു: 21നിന്റെ അബിനും ഉസ്രത്തിനും മേല്‍ റബ്ബുൽ ആലമീന്റെ ഖൌമായ ഇസ്രായീലിനു മലിക്കായി തഅ് യീനാക്കുന്നതിനു എന്നെ മുഖ്താറാക്കിയ റബ്ബുൽ ആലമീന്റെ മുന്‍പാകെയാണ് ഞാന്‍ റഖ്സ് ചെയ്തത്. 22റബ്ബുൽ ആലമീന്റെ അമാമിൽ ഞാന്‍ ഫറഹ് റഖ്സ്വ് ചെയ്യും. അതേ, റബ്ബുൽ ആലമീന്റെ മജ്ദിന് ഞാന്‍ നിന്റെ അമാമിൽ ഇതില്‍ക്കൂടുതല്‍ മലൂമും മഹ്സൂറുമാകും. എന്നാല്‍, നീ പറഞ്ഞ ആ ബനാത്തുകള്‍ ഇതു സബബായി എന്നെ ഇക്റാം ചെയ്യും. 23ശാവുലിന്റെ ബിന്ത് മിഖാല്‍ മൌത്ത് വരെയും അദീമുൽവലദായിരുന്നു.