2 ശമൂവേൽ 23

שְׁמוּאֵל ב׳ (Shmuel Bet)

ദാവൂദിന്റെ ആഖിർകലിമത്തുകൾ

23 1ദാവൂദിന്റെ ആഖിർകലിമത്താണിത്:

ജസ്‌സെയുടെ ഇബ്ന് ദാവൂദ്,

മഅ്ബൂദ് മർഫൂആക്കിയവന്‍,

2റബ്ബുൽ ആലമീന്റെ റൂഹ് എന്നിലൂടെ അരുൾച്ചെയ്യുന്നു,

3ഇസ്രായീലിന്റെ മഅ്ബൂദ് സംസാരിക്കുന്നു.

4സുബ്ഹിലെ നൂറ് പോലെ,

5എന്റെ ബൈത്ത് ഇലാഹിന്റെ ഹദ്റത്തിൽ അങ്ങനെയല്ലയോ?

6പക്ഷേ ബനൂ ബലയ്യആൽ മുഴുവനും ഇലാഹിയ്യായ ഫിക്ർ ഇല്ലാത്തവർ, ത്വർഹ് ചെയ്തു കളയേണ്ട ശൌക്കുപോലെയാണ്, യദുകൊണ്ട് അവരെ എടുക്കാത്തതിനാൽ

7ഹദീദോ അസ്വാഓ റുംഹോ കൊണ്ടല്ലാതെ.

ദാവൂദിന്റെ ബത്വലുകള്‍

8ദാവൂദിന്റെ ബത്വലുകള്‍: തഹ് കമൂന്യനായ യോശീബ്ബാശിബത്ത്. അവന്‍ സലാസില്‍ റഈസായിരുന്നു. അവന്‍ റുംഹുകൊണ്ട് എണ്ണൂറുപേരെ ഒന്നിച്ചു ഖത് ലാക്കി.

9സലാസത്തില്‍ സാനി അഹൂഹിയുടെ ഇബ്നായ ദൂദൂയുടെ ഇബ്ൻ ഇലെയാസര്‍. ഫലസ്തീനികളോടുള്ള ജിഹാദില്‍ ഇസ്രായീല്യര്‍ ഓടിയപ്പോള്‍ അവന്‍ ദാവൂദിനോടു ചേര്‍ന്നു നിന്ന് അവരെ ചെറുത്തു. 10അവന്‍ യദ് തളരുംവരെ ഫലസ്തീനികളെ വെട്ടി. അവന്റെ യദ് സയ്ഫോട് മൽസ്വൂഖായിപ്പോയി. റബ്ബുൽ ആലമീന്റെ അന്നത്തെ ഫലാഹ് വലുതായിരുന്നു. മൌത്തായി വീണവരെ നഹബ് ചെയ്യാന്‍ മാത്രമാണു ഖൌമ് റാജിആയിവന്നത്. 11മൂന്നാമന്‍ ഹാറാര്യനായ ആജിയുടെ ഇബ്ൻ ശമ്മാ. ഫലസ്തീനികൾ ലീഹിയില്‍ ഒരുമിച്ചുകൂടി. അവിടെ അദസ് നട്ടിരുന്ന ഒരു ഹഖ്ല്‍ ഉണ്ടായിരുന്നു. ഖൌമ് ഫലസ്തീനകളുടെ മുന്‍പില്‍നിന്ന് ഓടിപ്പോയി. 12എന്നാല്‍, ശമ്മാ ഹഖ് ലിന്റെ നടുവില്‍നിന്ന് അതിനെ കാത്തു. അവന്‍ ഫലസ്തീനികളെ ഖത് ലാക്കി. റബ്ബൽ ആലമീൻ കബീറായ ഫലാഹ് നല്‍കി.

13സലാസൂൻ റഈസുകളില്‍ മൂന്നുപേര്‍ ഹസ്വാദുകാലത്ത് അദുല്ലാം കഹ്ഫില്‍ ദാവൂദിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ ഒരു ജംഅ് ഫലസ്തീനികൾ റഫായിം വാദിയിൽ മഹല്ലത്തടിച്ചിരുന്നു. 14ദാവൂദ് ഖൽഅത്തിലായിരുന്നു; ഫലസ്തീനകളുടെ ഹഫളത്ത് ബൈത്‌ലെഹെമിലും. 15ദാവൂദ് ഹിർസോടു കൂടി പറഞ്ഞു: ബൈത്‌ലെഹെമിലെ മദീന ബാബിങ്കലെ ബിഅ്റില്‍ നിന്ന് എനിക്കു ശുർബാൻ കുറച്ചു മാഅ് ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍! 16അപ്പോള്‍, ഈ സലാസു ബത്വൽമാര്‍ ഫലസ്തീനികളുടെ മഹല്ല മുറിച്ചു കടന്നു ബൈത്‌ലെഹെം മദീന ബാബിങ്കലെ ബിഅ്റില്‍ നിന്നു മാഅ് കോരി, ദാവൂദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍, അതു ശുർബാൻ അവനു മനസ്‌സു വന്നില്ല. അവന്‍ അതു റബ്ബുൽ ആലമീനു മസ്കൂബാക്കി ഒഴുക്കി. 17അവന്‍ പറഞ്ഞു: യാ റബ്ബുൽ ആലമീൻ, ഞാനിതു ശുർബുകയില്ല. സ്വന്തം ഹയാത്ത് ഖത്വറിലാക്കിയ ഇവരുടെ ദമ് ശുർബുന്നതിനു സവാആയിരിക്കുമല്ലോ അത്. അതുകൊണ്ട് അവനതു ശുർബിയില്ല. ആ സലാസു ബത്വൽമാര്‍ ഇങ്ങനെ ചെയ്തു.

18സിറൂയയുടെ ഇബ്ൻ യൂവാബിന്റെ അഖ് അബിശായി സലാസൂൻപേരുടെ റഈസായിരുന്നു. അവന്‍ റുംഹ് കൊണ്ട് മുന്നൂറു പേരെ ഖത് ലാക്കി സലാസൂൻ പേരുടെ ഇടയില്‍ ശുഹ്റത്ത്നേടി. 19അവന്‍ സലാസൂൻപേരില്‍ ഏറ്റവും അക്റമായിരുന്നു. അവന്‍ അവരുടെ റഈസായിത്തീര്‍ന്നു. എങ്കിലും അവന്‍ സലാസത്തോളം പ്രശസ്തി നേടിയില്ല.

20കബ്‌സീലില്‍ നിന്നുള്ള യഹൂയാദായുടെ ഇബ്ൻ ബനായിയാ ഒരു ദൂബഅ്സായിരുന്നു. രണ്ടു മൂവാബ്യ ജിഹാദികളെ ഖത് ലാക്കിയതുള്‍പ്പെടെ പല കസീറുൽ അഫ്ആൽ അവന്‍ ചെയ്തു. യൌമുസ്സൽജിൽ അവന്‍ ഒരു കഹ്ഫില്‍ കടന്ന് ഒരു അസദിനെ ഖത് ലാക്കി. അവന്‍ ജസീമായ ഒരു മിസ്റുകാരനെയും മഖ്തൂലാക്കി. 21മിസ്റുകാരന്റെ യദില്‍ ഒരു റുംഹുംമുണ്ടായിരുന്നു. ബനായിയാ ഒരു വടിയുമായിച്ചെന്ന് റുംഹ് പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെ അവനെ മഖ്തൂലാക്കി. 22യഹൂയാദായുടെ ഇബ്ൻ ബനായിയാ ഇതു ചെയ്ത് സലാസൂൻ ശുജാഇമാരുടെ ഇടയില്‍ പേരെടുത്തു. 23സലാസൂൻ പേരുടെ കൂട്ടത്തില്‍ അവന്‍ അക്റമായിരുന്നു. എങ്കിലും സലാസത്തോളം എത്തിയില്ല. ദാവൂദ് അവനെ തന്റെ സ്വാഹിബുസ്സിർറുമാരുടെ റഈസാക്കി.

24യൂവാബിന്റെ അഖ് അസഹീലായിരുന്നു സലാസൂൻപേരില്‍ ഒരുവന്‍ . ബൈത്‌ലെഹെംകാരനായ ദൂദൂയുടെ ഇബ്ൻ ഇല്‍ഹാനാന്‍, 25ഹരോദിലെ ശമ്മായും ഇലീക്കയും, 26ബിലീത്യനായ ഹീലസ്, തക്കൂവായിലെ ഇക്കീശിന്റെ ഇബ്ൻ ഈറ, 27അനാത്തൂത്തിലെ അബിയീസര്‍, ഹുഷാത്യനായ മിബുന്നായി, 28ആഹൂഹ്യനായ സല്‍മൂന്‍, നെതൂഫായിലെ മഹരായി, 29നെതൂഫായിലെ ബാനായുടെ ഇബ്ൻ ഹീലബ്, ബിൻയാമിന്‍കാരുടെ ജിബഅയിലെ റിബായിയുടെ ഇബ്ൻ ഇത്തായി, 30ബിറാസൂനിലെ ബനായിയാ, ജാശിലെ ജദാവിലുകള്‍ക്കടുത്തുള്ള ഹിദ്ദായി, 31അര്‍ബാക്യനായ അബിയാല്‍ബൂന്‍, ബഹൂറൂമിലെ അസ്മാവെത്ത്, 32ശാല്‍ബൂനിലെ എലിയാഹ്ബാ, യാശീന്റെ ഇബ്ന്‍മാര്‍, യൂനാസാന്‍, 33ഹാറാരിലെ ശമ്മാ, ഹാറാരിലെ ശറാറിന്റെ ഇബ്ൻ അഹിയാം, 34മാഖായിലെ അഹസ്ബായിയുടെ ഇബ്ൻ ഇലഫലത്ത്, ജിലൂയിലെ അഹിത്തൂഫലിന്റെ ഇബ്ൻ ഇലിയാം, 35കാര്‍മലിലെ ഹെസ്രൂ, അര്‍ബയിലെ ബാറായി, 36സൂബായിലെ നാസാന്റെ ഇബ്ൻ ഇജാല്‍, ജാദിലെ ബിനി, 37അമ്മൂനിലെ സേലെക്ക്, സിറൂയയുടെ ഇബ്ൻ യൂവാബിന്റെ സിലാഹ് ഹാമിലായ ബരോത്തിലെ നഹറായി, 38ഇത്രായിലെ ഈറായും ജാറെബും, 39ഹിത്യനായ ഊരിയാ - ആകെ മുപ്പത്തിയേഴു പേര്‍.