2 ശമൂവേൽ 22שְׁמוּאֵל ב׳ (Shmuel Bet)
ദാവൂദിന്റെ നശീദ്
22 1റബ്ബൽ ആലമീൻ ദാവൂദിനെ സകല അദുവ്വുകളില്‍നിന്നും സാവൂലില്‍നിന്നും രക്ഷിച്ച യൌമിൽ ദാവൂദ് അവിടുത്തേക്ക് ഈ സ്വലാത്ത് ആലപിച്ചു:
3ഖൽഅത്തും എന്റെ മുൻഖിദും എന്റെ മഅബൂദും എനിക്ക് മൽജഅ് തരുന്ന സഖ്റയും ജുന്നത്തും തുർസും മവാസ്വും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്‍ നിന്നു സലാമത്താക്കുന്നു.
4ഹംദിനര്‍ഹനായ റബ്ബിനെ ഞാന്‍ ഇസ്തിഹാഗാസ നടത്തുന്നു; അവിടുന്നെന്നെ അദുവ്വുകളില്‍നിന്നു സലാമത്താക്കും.
5അംവാജുൽ മൌത്ത് എന്നെ വലയം ചെയ്തു. ഹലാക്കിന്റെ സയ് ലുകൾ എന്നെ ളർബ് ചെയ്തു.
7ളീഖില്‍ ഞാന്‍ റബ്ബിനെ വിളിച്ചപേക്ഷിച്ചു. എന്റെ ഇലാഹിനോടു ഞാന്‍ ബുകാഇലായി. അവിടുന്നു തന്റെ ബൈത്തില്‍ നിന്ന് എന്റെ ത്വലബ് കേട്ടു. എന്റെ ബുകാഅ് അവിടുത്തെ ഉദുനുകളിലെത്തി.
8റബ്ബുൽ ആലമീന്റെ ഗളബിൽ അർള് ഞെട്ടിവിറച്ചു. സമാഇന്റെ അസാസുകള്‍ ഇളകി.
9അവിടുത്തെ അൻഫില്‍ നിന്നു ദുഖാനുയര്‍ന്നു. വായില്‍നിന്നു സര്‍വവും വിഴുങ്ങുന്ന നാർ പുറപ്പെട്ടു, ജ്വലിക്കുന്ന ജംറുകള്‍ ആളിക്കത്തി.
10സമാഅ് ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു; കൂരിരുട്ടിനുമേല്‍ അവിടുന്ന് ഖദമുറപ്പിച്ചു.
11കെരൂബിനെ മർകബാക്കി അവിടുന്നു പറന്നു. രീഹിന്റെ ജനാഹുകളില്‍ അവിടുന്നു പ്രത്യക്ഷനായി.
12ള്വുലമത്ത് കൊണ്ട് അവിടുന്ന് ഇഗ്ശാഅ് ചമച്ചു, മിയാഹ് നിറഞ്ഞ കാര്‍മേഘങ്ങള്‍ വിതാനവും.
13അവിടുത്തെ ഖുദ്ദാമിൽ ജ്വലിക്കുന്ന നൂറാനിയത്തിൽ നിന്നു ജംറു നാർ പാറി.
14റബ്ബൽ ആലമീൻ സമാഇല്‍ റഅ്ദ് മുഴക്കി. അഅ് ലാന്റെ സൌത്ത് മുഴങ്ങിക്കേട്ടു.
15അവിടുന്ന് സഹ്മയച്ച് അവരെ ചിതറിച്ചു. ബർഖ്കൊണ്ട് അവരെ പായിച്ചു.
16അവിടുത്തെ അൻഫില്‍നിന്നു വന്ന നസമത്തുരീഹിൽ ബഹ്റിന്റെ ഉംഖുകള്‍ കാണപ്പെട്ടു. അർളിന്റെ അസാസുകള്‍ ഉര്യനാക്കപ്പെട്ടു.
17അഅ് ലകളില്‍ നിന്നു യദ്നീട്ടി അവിടുന്ന് എന്നെ പിടിച്ചു. മിയാഹ് കസീറത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
18ഖവിയ്യായ അദുവ്വിൽ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവര്‍ എന്റെ ഖുവ്വത്തിന് ഫൌഖിലായിരുന്നു.
19ബലിയ്യത്തുകാലത്ത് അവര്‍ എന്റെ മേല്‍ ചാടിവീണു. റബ്ബൽ ആലമീൻ എനിക്ക് മൽജ ആയിരുന്നു.
20അവിടുന്ന് എന്നെ റുഹ്ബിലേക്ക് ആനയിച്ചു. എന്നില്‍ റാളിയായതിനാല്‍ എന്നെ നജാത്തിലാക്കി.
21എന്റെ അദ്ൽനൊത്തവിധം റബ്ബൽ ആലമീൻ എനിക്കു ഉജ്റത്ത് നല്‍കി. എന്റെ യദുകളുടെ ബിർറിനു ചേര്‍ന്നവിധം എനിക്കു ബദൽ തന്നു.
22റബ്ബുൽ ആലമീന്റെ സബീലില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല. ശർറ്ചെയ്ത് എന്റെ ഇലാഹില്‍ നിന്നു ഞാനകന്നു പോയില്ല.
23അവിടുത്തെ ഫർളാക്കപ്പെട്ട അംറുകൾ എന്റെ ഖുദ്ദാമിലുണ്ടായിരുന്നു. അവിടുത്തെ ഹുകുമുകൾ ഞാന്‍ ലംഘിച്ചില്ല.
24അവിടുത്തെ ഹദ്റത്തിൽ ഞാന്‍ കാമിലായിരുന്നു. ജരീമത്തുകളില്‍ നിന്നു ഞാന്‍ അകന്നു നിന്നു.
25ആകയാല്‍, എന്റെ അദ് ലും ഇഖ് ലാസും കണ്ട് റബ്ബൽ ആലമീൻ എനിക്കു ഉജ്റത്ത് നല്‍കി.
26അമീനിനോട് അവിടുന്നു അമാനത്ത് പുലര്‍ത്തുന്നു. മുഖ് ലിസിനോടു ഇഖ് ലാസായി പെരുമാറുന്നു.
27ത്വാഹിറിനോടു ത്വാഹിറായും ശർറായവനോട് ക്രൂരമായും അങ്ങു പെരുമാറുന്നു.
28മുതവാളിഉകളെ അങ്ങു വിടുവിക്കുന്നു. മുതകബ്ബിറുകളെ അങ്ങു വീഴ്ത്തുന്നു.
29യാ റബ്ബുൽ ആലമീൻ, അങ്ങ് എന്റെ സിറാജാണ്. എന്റെ ഇലാഹ്, എന്റെ ള്വുലമത്ത് അകറ്റുന്നു.
30അങ്ങയുടെ മദദാല്‍ ജുന്ദ് നിരയെ ഞാന്‍ ഭേദിക്കും. എന്റെ ഇലാഹിന്റെ മദദാല്‍ ഖൽഅ ഞാന്‍ ചാടിക്കടക്കും.
31ഇലാഹിന്റെ ത്വരീഖ് കാമിലാണ്. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവിടുന്നു തുർസാണ്. റബ്ബുൽ ആലമീന്റെ വഅ്ദാ നിറവേറ്റപ്പെടും.
32റബ്ബുൽ ആലമീനല്ലാതെ ഇലാഹായ ആരുണ്ട്? നമ്മുടെ ഇലാഹല്ലാതെ ആലിയത്തായ സഖറയുണ്ടോ?
33മഅബൂദാണ് എന്റെ ഖവിയ്യായ മൽജഅ്.. എന്റെ ത്വരീഖ് അവിടുന്നു സലാമത്താക്കുന്നു.
34അവിടുന്ന് എന്റെ രിജ് ലുകള്‍ക്കു ഇയ്യലിന്റെ സുർഅ നല്‍കി. ആലിയായ ജബലുകളിൽ എന്നെ മുഹസിനത്തായവനായി[a] 22:34 മുഹസിനത്തായവനായി = സലീമായി നിര്‍ത്തി.
35എന്റെ യദുകളെ അവിടുന്നു ഹർബ് ചെയ്യാൻ പഠിപ്പിച്ചു. എന്റെ യദുകള്‍ക്കു പിത്തളഖൌസ് കുലയ്ക്കാന്‍ കഴിയും.
36നജാത്തിന്റെ ജുന്നത്ത് അങ്ങ് എനിക്കു നല്‍കിയിരിക്കുന്നു. അങ്ങയുടെ സിയാനത്തിൽ എന്നെ വലിയവനാക്കി.
37എന്റെ സബീൽ അങ്ങു വാസിആക്കി. എന്റെ രിജ് ലുകള്‍ വഴുതിയതുമില്ല.
38അദുവ്വുകളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു. അവരെ ഹലാക്കാക്കും വരെ ഞാന്‍ റുജൂആയില്ല.
39ഞാന്‍ അവരെ ഹലാക്കാക്കി. എഴുന്നേല്‍ക്കാനാവാത്ത വിധം അവരെ ഞാന്‍ ഹലാക്കാക്കി. അവര്‍ എന്റെ ഖദമുകള്‍ക്കടിയില്‍ ഞെരിഞ്ഞു.
40ഹർബിനായി ഖുവ്വത്ത്കൊണ്ട് അങ്ങ് എന്റെ അരമുറുക്കി. എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനരാക്കി.
41എന്റെ അദുവ്വുകളെ അങ്ങു ഹിജ്റ ചെയ്യിച്ചു. എന്നെ വെറുത്തവരെ ഞാന്‍ ഹലാക്കാക്കി.
42മദദിനു വേണ്ടി അവര്‍ വജ്ഹുയര്‍ത്തി, രക്ഷിക്കാനാരുമുണ്ടായിരുന്നില്ല. റബ്ബുൽ ആലമീനോട് അവര്‍ ബുകാഇലായി, അവിടുന്ന് ഉത്തരം അരുളിയില്ല.
43അർളിലെ ഗുബാർപോലെ ഞാനവരെ പൊടിച്ചു. തെരുവിലെ ത്വീനുൽ അസ് വാഖുപോലെ ചവിട്ടിമെതിച്ചു.
44ഖൌമുകളോടുള്ള കലഹത്തില്‍ നിന്ന് അങ്ങ് എന്നെ രക്ഷിച്ചു. അങ്ങ് എന്നെ ഖൌമുകളുടെ റഈസാക്കി. എനിക്ക് അപരിചിതമായ ഖൌമ് എനിക്ക് ഖിദ്മത്ത് ചെയ്തു.
45ഗരീബുകള്‍ എന്നോടു കേണിരന്നു. എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവരെന്നെ ഇത്വാഅത്ത് ചെയ്തു.
46ഗരീബുകൾക്കു ശജാ അറ്റു. ഹിസ്വ്നുകളില്‍നിന്നു വിറയലോടെ അവര്‍ പുറത്തു വന്നു.
47റബ്ബൽ ആലമീൻ ജീവിക്കുന്നു. എന്റെ ആലിയത്തായ സഖറ ഹംദ് ചെയ്യപ്പെടട്ടെ! എന്റെ നജാത്തിന്റെ സഖ്റത്തായ ഇലാഹ് ഹംദ് ചെയ്യപ്പെടട്ടെ!
48മഅ്ബൂദ് എനിക്കുവേണ്ടി സഅ്ർ ചെയ്തു. ഖൌമുകളെ എനിക്ക് അധീനരാക്കി.
49അദുവ്വുകളിൽ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു.. അഅ്ദായിനുകള്‍ക്കുമേല്‍ എന്നെ മർഫൂആക്കി. ളാലിമുകളില്‍നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു.
50ആകയാല്‍, യാ റബ്ബുൽ ആലമീൻ, ഖൌമുകളുടെ നടുവിൽ ഞാന്‍ അങ്ങേക്കു തഹ്മീദ് ആലപിക്കും. അങ്ങയുടെ ഇസ്മ് പാടി മദ്ഹ് ചൊല്ലും.
51തന്റെ മലിക്കിന് അവിടുന്നു വലിയ ഫലാഹ് നല്‍കുന്നു. തന്റെ മസീഹിനോട് അവിടുന്നു എന്നേക്കും റഹ്മത്ത് കാണിക്കുന്നു. ദാവൂദിനോടും അവന്റെ വലദിനോടും തന്നെ.