1 ശമൂവേൽ 3
ശംവീലിനെ വിളിക്കുന്നു
3 1ഈലിയുടെ ഹുളൂറില്‍ സ്വബിയ്യായ ശംവീൽ റബ്ബുൽ ആലമീനു ഖിദ്മത്ത് ചെയ്തു പോന്നു. ആ സമാനിൽ റബ്ബുൽ ആലമീന്റെ കലിമത്ത് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു. റുഅ് യാ കസീറായി ഉണ്ടായിരുന്നില്ല.
2ഈലി ഒരു യൌമിൽ തന്റെ മകാനിൽ കിടക്കുകയായിരുന്നു. അവന് ഒന്നും നള്റാന്‍ കഴിയാത്തവിധം അയ്ൻ രണ്ടും മങ്ങിത്തുടങ്ങിയിരുന്നു. 3അല്ലാഹുവിന്റെ മുന്‍പിലെ സിറാജ് അണഞ്ഞിരുന്നില്ല. ശംവീൽ ബൈത്തുല്ലാഹിയിൽ അല്ലാഹുവിന്റെ താബൂത്ത് സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു.
4അപ്പോള്‍ റബ്ബുൽ ആലമീൻ ശംവീലിനെ വിളിച്ചു: 5ശംവീൽ! ശംവീൽ! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ ഈലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഈലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു.
6റബ്ബുൽ ആലമീൻ വീണ്ടും ശംവീലിനെ വിളിച്ചു: ശംവീൽ! അവന്‍ എഴുന്നേറ്റ് ഈലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഈലി പറഞ്ഞു: മകനേ, നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക. 7റബ്ബുൽ ആലമീനാണ് വിളിച്ചതെന്നു ശംവീൽ അപ്പോഴും അറിഞ്ഞില്ല; കാരണം, അതുവരെ റബ്ബുൽ ആലമീന്റെ സൌത്ത് അവനു വെളിവാക്കപ്പെട്ടിരുന്നില്ല.
8മൂന്നാമതും റബ്ബുൽ ആലമീൻ ശംവീലിനെ വിളിച്ചു. അവന്‍ എഴുന്നേറ്റ് ഈലിയുടെ അടുത്തു ചെന്നു പറഞ്ഞു: അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. റബ്ബുൽ ആലമീനാണ് സ്വബിയ്യിനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്ക് ഫഹ്മായി[a] 3.8 ഫഹ്മായി - അറഫായി . 9അതിനാല്‍, ഈലി ശംവീലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, യാ റബ്ബുൽ ആലമീൻ, അരുളിച്ചെയ്താലും, അങ്ങയുടെ ഖാദിം[b] 3.9 ഖാദിം - അബ്ദ് ഇതാ സംആക്കുന്നു എന്നുപറയണം. ശംവീൽ പോയി കിടന്നു.
10അപ്പോള്‍ റബ്ബുൽ ആലമീൻ വന്നുനിന്ന് മുന്‍പിലത്തെപ്പോലെ ശംവീൽ! ശംവീൽ! എന്നുവിളിച്ചു. ശംവീൽ ഇജാബ ചെയ്തു: അരുളിച്ചെയ്താലും, അങ്ങയുടെ ഖാദിം ഇതാ സംആക്കുന്നു. 11റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: ഇസ്രായീല്‍ ഖൌമിനോടു ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതു കേള്‍ക്കുന്നവന്റെ ഇരു ഉദുനുകളും തരിച്ചുപോകും. 12ഈലിയുടെ ഉസ്രത്തിനെതിരായി[c] 3.12 ഉസ്രത്തിനെതിരായി - ബൈത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്നു ഞാന്‍ അവ്വൽ മുതൽ ആഖിർ വരെ നിര്‍വഹിക്കും. 13ബനൂൻ തങ്ങളുടെ മാൽ ലഅനത്ത് വുജൂബാകുന്ന ശർറ് ചെയ്യുന്ന കാര്യം അറിഞ്ഞിട്ടും അവരെ തടയാഞ്ഞതുമൂലം ഞാന്‍ അവന്റെ ഉസ്രത്തിന്റെ മേല്‍ എന്നേക്കുമായി ഖളാഅ് നടത്താന്‍ പോവുകയാണെന്ന് ഞാന്‍ പറയുന്നു. 14ഈലി ബൈത്തിന്റെ ഖതീഅത്തിനു ഖുർബാനികളും തഹിയ്യത്തുകളും[d] 3.14 തഹിയ്യത്തുകളും - തഖ്ദിമത്തുകളും ഒരിക്കലും പരിഹാരമാവുകയില്ലെന്നു ഞാന്‍ ഖസം ചെയ്യുന്നു.
15സുബ്ഹ് വരെ ശംവീൽ കിടന്നു. അനന്തരം, അവന്‍ റബ്ബുൽ ആലമീന്റെ ബൈത്തിന്റെ ബാബുകള്‍ തുറന്നു. തനിക്കുണ്ടായ റുഅ് യാ[e] 3.15 റുഅ് യാ - മിറാജ് ഈലിയോടു പറയാന്‍ അവന്‍ ഭയപ്പെട്ടു. 16അപ്പോള്‍ ഈലി മകനേ, ശംവീൽ! എന്നു വിളിച്ചു. ഞാനിതാ എന്ന് അവന്‍ വിളി കേട്ടു. 17ഈലി ചോദിച്ചു: അവിടുന്ന് എന്താണ് നിന്നോടു പറഞ്ഞത്? എന്നില്‍ നിന്നു മറച്ചുവയ്ക്കരുത്. അവിടുന്നു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു മറച്ചുവച്ചാല്‍ ഇലാഹ് നിന്നെ ശദീദായി ശിക്ഷിക്കട്ടെ! 18ശംവീൽ ഒന്നും മറച്ചുവയ്ക്കാതെ കുല്ലും അവനോടു പറഞ്ഞു. അപ്പോള്‍ ഈലി അതു റബ്ബുൽ ആലമീനാണ്, അവിടുത്തേക്കു ഹസനെന്നു തോന്നുന്നത് പ്രവര്‍ത്തിക്കട്ടെ എന്നു പറഞ്ഞു.
19ശംവീൽ വളര്‍ന്നുവന്നു. റബ്ബുൽ ആലമീൻ അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും ബാത്വിലാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല. 20ശംവീൽ റബ്ബുൽ ആലമീന്റെ നബിയായിത്തീര്‍ന്നിരിക്കുന്നു എന്ന് ദാന്‍മുതല്‍ ബീർശബ വരെയുള്ള ഇസ്രായീല്‍ ഖൌം മുഴുവനും അറിഞ്ഞു. 21റബ്ബുൽ ആലമീൻ ശംവീലിന് റുഅ് യാ നല്‍കിയ ശീലൂയില്‍വച്ച് അവിടുന്നു വീണ്ടും അവനോടു സംസാരിച്ചു തന്നെത്തന്നെ വെളിപ്പെടുത്തി.