1 ശംവീൽ 20

שְׁמוּאֵל א׳ (Shmuel Alef)

യൂനാസാന്‍ മദദ് ചെയ്യുന്നു

[a] 20.1 മദദ് ചെയ്യുന്നു - മുസായിദ ചെയ്യുന്നു

20 1ദാവൂദ് റാമായിലെ നായൂത്തില്‍നിന്ന് ഓടി യൂനാസാന്റെ അടുത്തെത്തി ചോദിച്ചു: ഞാന്‍ എന്തു ചെയ്തു? എന്താണെന്റെ ജറീമത്ത്? എന്നെ കൊല്ലാന്‍മാത്രം എന്തു ഖതീഅത്താണ് നിന്റെ അബിനെതിരേ ഞാന്‍ ചെയ്തത്? 2യൂനാസാന്‍ പറഞ്ഞു: അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നീ മയ്യിത്താവുകയില്ല. എന്നെ അറിയിക്കാതെ ഒരു കാര്യവും സഗീറായാലും കബീറായാലും എന്റെ അബ് ചെയ്യുകയില്ല. പിന്നെയെന്തിന് അബ് ഇക്കാര്യം എന്നില്‍നിന്നു മറച്ചുവയ്ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല. ദാവൂദ് പറഞ്ഞു: 3നിനക്ക് എന്നോടിഷ്ടമാണെന്നു നിന്റെ അബിനു നന്നായി അറിയാം. അതിനാല്‍ നീ മഹ്സൂനുകളാകാതിരിക്കാന്‍ ഇക്കാര്യം അറിയേണ്ടെന്ന് അവന്‍ വിചാരിച്ചു കാണും. നീയാണേ, ഹയാത്തുള്ള റബ്ബുൽ ആലമീനാണേ, ഞാന്‍ പറയുന്നു, ഞാനും മൌത്തും തമ്മില്‍ ഒരു ഖദം അകലമേയുള്ളു. 4യൂനാസാന്‍ അവനോടു പറഞ്ഞു: നീ ആവശ്യപ്പെടുന്നതെന്തും നിനക്കുവേണ്ടി ഞാന്‍ ചെയ്യാം. 5ദാവൂദ് പറഞ്ഞു: നാളെ യൌമുസ്സൂദാണ്; പതിവനുസരിച്ച് ഞാന്‍ മലിക്കിനോടൊത്ത് ത്വആമിനിരിക്കേണ്ടതാണ്. പക്‌ഷേ, മൂന്നാംനാള്‍ മസാഅ് വരെ ഹഖ്-ലില്‍ ഒളിച്ചിരിക്കാന്‍ എന്നെ ഇദ്നാക്കണം. 6നിന്റെ അബ് എന്നെ തിരക്കിയാല്‍ ദാവൂദ് തന്റെ ഉസ്രത്ത് മുഴുവനും ചേര്‍ന്നുള്ള സനവി ഖുർബാനിക്ക് ബൈത് ലെഹെമില്‍ പോകാന്‍ ഇജാസത്തിനായി കേണപേക്ഷിച്ചുവെന്നു പറയണം. 7അവന്‍ അതുകേട്ടു റാളിയായാല്‍ ഈ അബ്ദിന്റെ നസ്വീബ്; ഗൾബാനായാല്‍, എന്നോടു ശർറ് ചെയ്യാന്‍ ഉറച്ചിരിക്കുന്നുവെന്നു മനസ്‌സിലാക്കാം. 8ആകയാല്‍, ഈ അബ്ദിനോട് കരുണ കാണിക്കണം. നമ്മള്‍ തമ്മില്‍ റബ്ബുൽ ആലമീന്റെ നാമത്തില്‍ ഒരു അഹ്ദ് ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ നീ തന്നെ എന്നെ കൊല്ലുക. എന്തിനാണു നിന്റെ അബിന്റെയടുക്കലേക്ക് എന്നെ കൊണ്ടു പോകുന്നത്? 9യൂനാസാന്‍ പറഞ്ഞു: അതു സംഭവിക്കാതിരിക്കട്ടെ! എന്റെ അബ് നിന്നെ ദ്രോഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഞാന്‍ നിന്നോട് പറയാതിരിക്കുമോ? 10അപ്പോള്‍ ദാവൂദ് യൂനാസാനോട് ചോദിച്ചു: നിന്റെ അബ് ഖശിനായിട്ടാണ് സംസാരിക്കുന്നതെങ്കില്‍, അക്കാര്യം ആരെന്നെ അറിയിക്കും? 11വരുക, നമുക്കു ഹഖ് ലിലേക്കു പോകാമെന്നു യൂനാസാന്‍ പറഞ്ഞു, അവരിരുവരും പോയി.

12യൂനാസാന്‍ ദാവൂദിനോടു പറഞ്ഞു: ഇസ്രായീലിന്റെ മഅ്ബൂദായ റബ്ബുൽ ആലമീനാണേ, നാളെയോ മറ്റെന്നാളോ, ഈ സമയത്ത് ഞാനെന്റെ അബിനോട് ചോദിക്കുകയും അവന്‍ നിനക്കനുകൂലമാണെന്നു കണ്ടാല്‍, ഞാന്‍ വിവരമറിയിക്കുകയും ചെയ്യും. 13നിന്നെ ദ്രോഹിക്കാനാണ് എന്റെ അബിന്റെ തീരുമാനമെങ്കില്‍ അതറിയിച്ച് നിന്നെ ഞാന്‍ മുഹസിനത്തായവനായി[b] 20.13 മുഹസിനത്തായവനായി - സലീമായി പറഞ്ഞയയ്ക്കും. അല്ലെങ്കില്‍, റബ്ബുൽ ആലമീൻ എന്നെ ശിക്ഷിക്കട്ടെ! റബ്ബുൽ ആലമീൻ എന്റെ അബിനോടു കൂടെയായിരുന്നതു പോലെ നിന്നോടുകൂടെയുമായിരിക്കട്ടെ! 14ഞാന്‍ ഹയാത്തിലിരുന്നാല്‍, റബ്ബുൽ ആലമീന്റെ നാമത്തില്‍ എന്നോടു റഹ്മത്ത് കാണിക്കണം; മരിച്ചാല്‍ 15എന്റെ ഉസ്രത്തോടു നിനക്കുള്ള കൂറ് ഒരിക്കലും നഷ്ടപ്പെടുത്തരുത്. 16റബ്ബുൽ ആലമീൻ ദാവൂദിന്റെ അദുവ്വുകളെയെല്ലാം വജ്ഹുൽ അർളിൽ നിന്ന് ഇസ്തിഹ്സ്വാൽ ചെയ്യുമ്പോള്‍ യൂനാസാന്റെ ഇസ്മ് ദാവൂദിന്റെ ഉസ്രത്തില്‍ നിന്നു വേർപെടുത്തരുതേ! നിന്റെ അഅ്ദാഉകളോടു റബ്ബുൽ ആലമീൻ പകരം ചോദിക്കട്ടെ. 17ദാവൂദിനു തന്നോടുള്ള മഹബത്തിന്റെ പേരില്‍ യൂനാസാന്‍ അവനെക്കൊണ്ട് ഖസം ചെയ്യിച്ചു; അവന്‍ ദാവൂദിനെ റൂഹിനു തുല്യം മഹബത്ത് വെച്ചിരുന്നു.

18യൂനാസാന്‍ അവനോടു പറഞ്ഞു: നാളെ യൌമുസ്സൂദാണ്. ശൂന്യമായ നിന്റെ കുർസി നിന്റെ ഗയ്ബത്ത് അറിയിക്കും. 19മറ്റെന്നാള്‍ നിന്റെ ഗയ്ബത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അന്ന് നീ ഒളിച്ചിരുന്ന മകാനിൽ ഹജർക്കൂമ്പാരത്തിനു ഖരീബായി മറഞ്ഞിരിക്കണം. 20അതിന്റെ ഒരുവശത്തേക്കു മൂന്ന് സഹ്മ് ഉന്നം നോക്കി ഞാനെയ്യും. 21പോയി സഹ്മ് എടുത്തുകൊണ്ടുവരുക എന്നു പറഞ്ഞ് ഒരു കുട്ടിയെ ഞാന്‍ അങ്ങോട്ടയയ്ക്കും. സഹ്മ് നിന്റെ ഇപ്പുറത്താണ്; എടുത്തുകൊണ്ടു വരുക എന്നു പറഞ്ഞു കുട്ടിയെ അയച്ചാല്‍, നിനക്ക് എഴുന്നേറ്റു വരാം; നീ സലീമാണ്. അപകടമുണ്ടാവുകയില്ലെന്ന് റബ്ബുൽ ആലമീന്റെ നാമത്തില്‍ ഞാന്‍ ഖസം ചെയ്യുന്നു. 22സഹ്മ് നിനക്ക് അപ്പുറത്താണെന്നു പറഞ്ഞ് കുട്ടിയെ അയച്ചാല്‍ നീ പൊയ്‌ക്കൊള്ളണം. റബ്ബുൽ ആലമീൻ നിന്നെ അകലത്തേയ്ക്ക് അയയ്ക്കുകയാണ്. 23നാം തമ്മില്‍ ഈ പറഞ്ഞതിനു റബ്ബുൽ ആലമീൻ എന്നും ശാഹിദായിരിക്കട്ടെ!

24ദാവൂദ് ഹഖ്-ലില്‍ പോയി ഒളിച്ചിരുന്നു. യൌമുസ്സൂദായി, മലിക് ഭക്ഷണത്തിനിരുന്നു. 25മലിക് പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്റെ ഇരിപ്പിടത്തിലിരുന്നു; യൂനാസാന്‍ എതിര്‍വശത്തും, അബ്‌നീര്‍ ശാവുലിന്റെ സമീപത്തും. ദാവൂദിന്റെ ഇരിപ്പിടമാകട്ടെ ഒഴിഞ്ഞു കിടന്നു.

26ശാവുൽ അന്ന് ഒന്നും പറഞ്ഞില്ല. ദാവൂദിന് എന്തോ സംഭവിച്ചിരിക്കണം; ഒരുപക്‌ഷേ, അവന്‍ അശുദ്ധനാണ്; ബിത്തഅ്കീദ് അങ്ങനെതന്നെ എന്ന് അവന്‍ കരുതി. 27അയ്യാമുസ്സൂദിന്റെ പിറ്റേദിവസവും ദാവൂദിന്റെ കുർസി ഒഴിഞ്ഞുകിടന്നു. ശാവുൽ ഇബ്നായ യൂനാസാനോട് ചോദിച്ചു: ജസ്‌സെയുടെ ഇബ്ന് ഇന്നലെയും ഇന്നും ത്വആമിനു വരാത്തതെന്താണ്? 28യൂനാസാന്‍ പറഞ്ഞു: ബൈത് ലെഹെമിലേക്ക് പോകാന്‍ അവന്‍ എന്നോട് അനുവാദം ചോദിച്ചിരുന്നു. 29ഞങ്ങളുടെ ബൈത്ത് മദീനത്തില്‍ ഒരു ഖുർബാനിയര്‍പ്പിക്കുന്നതിനാല്‍ , ഞാന്‍ അവിടെ ഉണ്ടായിരിക്കണമെന്ന് എന്റെ അഖ് ത്വലബാക്കിയിട്ടുണ്ട്; ഞാന്‍ പൊയ്‌ക്കൊള്ളട്ടെ. എന്നോട് റഅ്ഫത്ത് ഉണ്ടെങ്കില്‍ എന്റെ അഖുമാരെ പോയിക്കാണാന്‍ ഇദ്നാക്കണം എന്ന് അവന്‍ ത്വലബ് ചെയ്തു. അതുകൊണ്ടാണു മലിക്കിന്റെ മഅ്ദുബത്തിന് അവന്‍ വരാതിരുന്നത്.

30അപ്പോള്‍ ശാവുലിന്റെ ഗളബ് യൂനാസാനെതിരേ ജ്വലിച്ചു. ഫാജിറത്തും മുആനിദത്തുമായവളുടെ ഇബ്നേ, നീ ജസ്‌സെയുടെ ഇബ്നിന്റെ പക്ഷം ചേര്‍ന്നു നിന്റെയും നിന്റെ ഉമ്മയുടെയും നാണം കെടുത്തുകയാണെന്ന് എനിക്കറിയാം. 31അവന്‍ ഹയാത്തിലിരിക്കുന്നിടത്തോളം കാലം നിനക്കു മലിക്കാകാനോ മുലൂകിയത്ത് വള്അ് ചെയ്യാനോ സാധിക്കുകയില്ല. അതുകൊണ്ട്, അവനെ ആളയച്ച് എന്റെ അടുക്കല്‍ പിടിച്ചുകൊണ്ടു വരുക. അവന്‍ മൌത്താകണം. 32യൂനാസാന്‍ ചോദിച്ചു: എന്തിനവനെ ഖത്ൽ ചെയ്യണം? അവനെന്തു ചെയ്തു? 33ശാവുൽ യൂനാസാനെ കത്ൽ ചെയ്യാൻ അവന്റെ നേരേ റുംഹ് എറിഞ്ഞു. ദാവൂദിനെ കത്ൽ ചെയ്യാൻ തന്നെ തന്റെ അബ് തീരുമാനിച്ചിരിക്കയാണെന്ന് അവനു ഫഹ്മായി. 34അവന്‍ മാഇദയിൽ നിന്നു ഗളബോടെ ചാടിയെഴുന്നേറ്റു. അയ്യാമുസ്സൂദിന്റെ പിറ്റേദിവസമായ അന്ന് അവന്‍ ത്വആമൊന്നും കഴിച്ചില്ല. തന്റെ അബ് ദാവൂദിനെ അപമാനിച്ചതു സബബായി അവന്‍ ദുഃഖിച്ചു.

35പിറ്റേദിവസം സുബ്ഹിക്ക്, ദാവൂദുമായി പറഞ്ഞൊത്തിരുന്നതനുസരിച്ച്, യൂനാസാന്‍ ഒരു കുട്ടിയോടൊത്ത് ഹഖ് ലിലേക്കു ചെന്നു. 36യൂനാസാന്‍ ആ കുട്ടിയോടു പറഞ്ഞു: ഞാന്‍ എയ്യുന്ന സഹ്മ് ഓടിച്ചെന്നു കണ്ടെടുക്കുക. കുട്ടി ഓടുമ്പോള്‍ അവന്റെ അപ്പുറത്തേക്ക് ഒരു സഹ്മ് എയ്തു. 37യൂനാസാന്‍ എയ്ത സഹ്മ് വീണിടത്തു കുട്ടി ചെന്നപ്പോള്‍ അവന്‍ കുട്ടിയോടു വിളിച്ചുപറഞ്ഞു: സഹ്മ് നിന്റെ അപ്പുറത്തല്ലേ? 38യൂനാസാന്‍ വീണ്ടും കുട്ടിയോടു വിളിച്ചു പറഞ്ഞു: അവിടെ നില്‍ക്കരുത്; ഓടുക; വേഗമാകട്ടെ. കുട്ടി സഹ്മ് പെറുക്കിയെടുത്ത് അവന്റെ അടുത്തെത്തി. 39യൂനാസാനും ദാവൂദിനുമല്ലാതെ കുട്ടിക്കു കാര്യമൊന്നും മനസ്‌സിലായില്ല. 40യൂനാസാന്‍ സിലാഹുകള്‍ കുട്ടിയെ ഏല്‍പിച്ചിട്ട് ഇവയെല്ലാം മദീനത്തിലേക്കു കൊണ്ടു പൊയ്ക്കൊള്ളുക എന്നു പറഞ്ഞു; 41കുട്ടി പോയ ഉടനെ ദാവൂദ് ഹജർക്കൂനയ്ക്കടുത്തു നിന്ന് എഴുന്നേറ്റ് മൂന്നു മർറത്ത് നിലത്തു കുമ്പിട്ടു. യൂനാസാനും ദാവൂദും പരസ്പരം തഖ്ബീൽ ചെയ്തു. ദാവൂദിനു പരിസരബോധം വരുന്നതുവരെ അവര്‍ കരഞ്ഞു. 42യൂനാസാന്‍ അവനോടു പറഞ്ഞു: സലാമത്തോടെ പോവുക; റബ്ബുൽ ആലമീൻ എനിക്കും നിനക്കും എന്റെ ഔലാദുകള്‍ക്കും നിന്റെ ഔലാദുകള്‍ക്കും മധ്യേ എന്നും ശാഹിദായിരിക്കട്ടെയെന്നു നമ്മള്‍ റബ്ബുൽ ആലമീന്റെ നാമത്തില്‍ ഖസം ചെയ്തിട്ടുണ്ടല്ലോ. ദാവൂദ്‌ സഫറായി. യൂനാസാന്‍ മദീനത്തിലേക്കും മടങ്ങി.


അടിക്കുറിപ്പുകൾ