1 യഹിയ്യ 1
ഹയാത്ത്-അൽ- കലിമ (ജീവൻറെ കലിമത്ത്)
1 1ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം അയ്നുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ഹയാത്ത്-അൽ-കലാമിനെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. 2ഹയാത്ത് വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു ശഹാദത്ത് നല്‍കുകയും ചെയ്യുന്നു. അബ്ബാ അൽ ഖാലിഖിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ ഹയാത്തുൽ അബദിയ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു. 3ഞങ്ങള്‍ കാണുകയും സംആക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, അബ്ബാ അൽ ഖാലിഖിനോടും അവിടുത്തെ ഹബീബുള്ള അൽ-ഖരീബുൻ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനോടുമാണ്. 4ഞങ്ങള്‍ ഇതെഴുതുന്നത് ഞങ്ങളുടെ സന്തോഷം പൂര്‍ണമാകാനാണ്.
നൂർ-അൽ-അള്ളാഹ്
5ഇതാണ് ഞങ്ങള്‍ അവനില്‍ നിന്നു സംആക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയും ചെയ്യുന്ന സന്‌ദേശം: അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ പ്രകാശമാണ്. 6അള്ളാഹുവില്‍ അന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും അതേ വഖ്ത് ള്വലമില്‍ നടക്കുകയും ചെയ്താല്‍ നാം കദ്ദാബ് പറയുന്നവരാകും; ഹഖ് പ്രവര്‍ത്തിക്കുന്നുമില്ല. 7അവിടുന്നു പ്രകാശത്തിലായിരിക്കുന്നതു പോലെ, നമ്മളും നൂറാനിയത്തിൽ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ ഹബീബുള്ള അൽ-ഖരീബുൻ ഈസാ അൽ മസീഹിന്റെ ദമ് എല്ലാ പാപങ്ങളിലും നിന്നു നമ്മെ ത്വാഹിറാക്കുന്നു.
8നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മ വഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. 9എന്നാല്‍, നാം ഖതീഅകള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, ഖതീഅകള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 10നാം ഖതീഅ ചെയ്തിട്ടില്ല എന്നു പറഞ്ഞാല്‍ നാം അവനെ കദ്ദാബ് പറയുന്നവനാക്കുന്നു. അവന്റെ കലിമ (കലിമത്ത്) നമ്മില്‍ ഉണ്ടായിരിക്കുകയുമില്ല.